Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ക്ഷാമബത്ത കൃത്യസമയത്ത്; കേരളത്തില്‍ എല്ലാം കുടിശിക, ലീവ് സറണ്ടര്‍ ഇല്ലാതായിട്ട് നാലു വര്‍ഷം

നഷ്ടം 4,500 മുതല്‍ 32,000 രൂപ വരെ ; ലീവ് സറണ്ടര്‍ ഇല്ലാതായിട്ട് നാലു വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 08:27 am IST
in Kerala

കണിശതയുള്ള മോദി സര്‍ക്കാര്‍

ക്ഷാമബത്തയും ക്ഷാമാശ്വാസവും (പെന്‍ഷന്‍കാര്‍ക്കുള്ള തുക) കേന്ദ്രം ഒരു ഗഡു പോലും കുടിശികയാക്കിയിട്ടില്ല. വര്‍ഷം രണ്ടു തവണയാണ് കേന്ദ്രം ഇവ വര്‍ധിപ്പിക്കുന്നത്, ജനുവരിയിലും ജൂലൈയിലും. ഈ മാസം 16നാണ് ഒരു ഗഡു കൂടി അനുവദിച്ചത്. അത് ഈ വര്‍ഷം ജൂലൈ ഒന്ന് മുതലുള്ള പ്രാബല്യത്തോടെ നല്കുകയും ചെയ്തു. ഇതോടെ കേന്ദ്രം നല്കുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും(ഡിഎയും ഡിആറും) 53 ശതമാനമായി. ഒരു കോടിയിലേറെ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഒക്‌ടോബറിലെ ശമ്പളം മുതല്‍ പുതുക്കിയ നിരക്കിലാണ് ലഭിക്കുക. ഒപ്പം മൂന്ന് മാസത്തെ (ജൂലൈ, ആഗസ്ത്, സപ്തംബര്‍) കുടിശികയും. 46,200 രൂപ അടിസ്ഥാന ശമ്പളമുള്ളയാള്‍ക്ക് ഇനി ഡിഎയായി ലഭിക്കുന്നത് 24,486 രൂപയാണ്. ജീവനക്കാരുടെ മറ്റെല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും കൃത്യമായി നല്കുന്നുമുണ്ട്.

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നല്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യത കാണിക്കുമ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ ക്ഷാമബത്ത നല്കുന്നതില്‍ പോലും ഗുരുതര വീഴ്ച വരുത്തുന്നു. സാമ്പത്തികപ്രതിസന്ധിയെയാണ് ഇതിന് പഴിചാരുന്നത്. എന്നാല്‍ കൃത്യസമയത്ത് നല്കിയിരുന്നുവെങ്കില്‍ ഇത്രയേറെ കുടിശിക വരില്ലായിരുന്നുവെന്നും കാര്യങ്ങള്‍ സുഗമമാകുമായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും ഒരു കുടിശിക ഗഡുവാണ് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അനുവദിച്ചത്. ഇത് മൂന്ന് ശതമാനമാണ്. 2021 ജൂലൈ ഒന്ന് മുതല്‍ നല്‌കേണ്ടതാണ്, 40 മാസത്തിന് ശേഷം നല്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ 40 മാസത്തെ കുടിശികയെപ്പറ്റി മന്ത്രി ഒന്നും പറയുന്നില്ല. പത്രക്കുറിപ്പിലും ഇക്കാര്യമില്ല. ഈ പണം ലഭിക്കില്ലെന്നതിന്റെ സൂചനയാണിതെന്ന് ശമ്പളക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വിദഗ്ധരായ ജീവനക്കാര്‍ പറയുന്നു. അതായത് 4,500 രൂപ മുതല്‍ 32,000 രൂപവരെയാണ് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നഷ്ടപ്പെടുന്നത്.

കുറച്ചുനാള്‍ മുന്‍പ് ഒരു ഗഡു നല്കിയതിന്റെ 30 മാസത്തെ കുടിശികയുണ്ട്. അതും നല്കിയിട്ടില്ല. അതായത് മൊത്തം 70 മാസത്തെ ക്ഷാമബത്ത ലഭിക്കില്ല. ജീവനക്കാര്‍ക്ക് 19 ശതമാനം ക്ഷാമബത്ത അതായത് ആറു ഗഡു, കുടിശികയാണ്. 22 ശതമാനം കുടിശികയാണ് (ഏഴ് ഗഡു) ഇതുവരെ ഉണ്ടായിരുന്നത്. അതില്‍ മൂന്ന് ശതമാനമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്.

ആര്‍ജിതാവധി സര്‍ക്കാരിന് വിറ്റ് കാശാക്കാന്‍ കഴിയുന്ന, ലീവ് സറണ്ടര്‍ തടഞ്ഞിട്ട് നാലു വര്‍ഷമായി. എല്ലാവര്‍ഷവും ആര്‍ജിതാവധി സറണ്ടര്‍ ചെയ്താണ് പല ജീവനക്കാരും ആവശ്യത്തിന് ഒന്നിച്ചുള്ള പണം കണ്ടെത്തിയിരുന്നത്. അതും നഷ്ടപ്പെട്ടു. ക്ഷാമബത്ത കുടിശികയും ഇല്ലാതായി. ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags: Kerala Government employeesLeave SurrenderCentral emergency fund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിരമിക്കല്‍ മരിക്കലാകരുതല്ലോ…

Kerala

ശമ്പളം വൈകുന്നു: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കാനുള്ളത് 30,000 കോടിയുടെ കുടിശിക

Kerala

ശമ്പള കുടിശിക: സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.