Saturday, June 13, 2026
.Janmabhumi.
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
.Janmabhumi.
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര ക്ഷാമബത്ത കൃത്യസമയത്ത്; കേരളത്തില്‍ എല്ലാം കുടിശിക, ലീവ് സറണ്ടര്‍ ഇല്ലാതായിട്ട് നാലു വര്‍ഷം

നഷ്ടം 4,500 മുതല്‍ 32,000 രൂപ വരെ ; ലീവ് സറണ്ടര്‍ ഇല്ലാതായിട്ട് നാലു വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 08:27 am IST
in Kerala

കണിശതയുള്ള മോദി സര്‍ക്കാര്‍

ക്ഷാമബത്തയും ക്ഷാമാശ്വാസവും (പെന്‍ഷന്‍കാര്‍ക്കുള്ള തുക) കേന്ദ്രം ഒരു ഗഡു പോലും കുടിശികയാക്കിയിട്ടില്ല. വര്‍ഷം രണ്ടു തവണയാണ് കേന്ദ്രം ഇവ വര്‍ധിപ്പിക്കുന്നത്, ജനുവരിയിലും ജൂലൈയിലും. ഈ മാസം 16നാണ് ഒരു ഗഡു കൂടി അനുവദിച്ചത്. അത് ഈ വര്‍ഷം ജൂലൈ ഒന്ന് മുതലുള്ള പ്രാബല്യത്തോടെ നല്കുകയും ചെയ്തു. ഇതോടെ കേന്ദ്രം നല്കുന്ന ക്ഷാമബത്തയും ക്ഷാമാശ്വാസവും(ഡിഎയും ഡിആറും) 53 ശതമാനമായി. ഒരു കോടിയിലേറെ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഒക്‌ടോബറിലെ ശമ്പളം മുതല്‍ പുതുക്കിയ നിരക്കിലാണ് ലഭിക്കുക. ഒപ്പം മൂന്ന് മാസത്തെ (ജൂലൈ, ആഗസ്ത്, സപ്തംബര്‍) കുടിശികയും. 46,200 രൂപ അടിസ്ഥാന ശമ്പളമുള്ളയാള്‍ക്ക് ഇനി ഡിഎയായി ലഭിക്കുന്നത് 24,486 രൂപയാണ്. ജീവനക്കാരുടെ മറ്റെല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും കൃത്യമായി നല്കുന്നുമുണ്ട്.

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നല്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യത കാണിക്കുമ്പോള്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ ക്ഷാമബത്ത നല്കുന്നതില്‍ പോലും ഗുരുതര വീഴ്ച വരുത്തുന്നു. സാമ്പത്തികപ്രതിസന്ധിയെയാണ് ഇതിന് പഴിചാരുന്നത്. എന്നാല്‍ കൃത്യസമയത്ത് നല്കിയിരുന്നുവെങ്കില്‍ ഇത്രയേറെ കുടിശിക വരില്ലായിരുന്നുവെന്നും കാര്യങ്ങള്‍ സുഗമമാകുമായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും ഒരു കുടിശിക ഗഡുവാണ് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അനുവദിച്ചത്. ഇത് മൂന്ന് ശതമാനമാണ്. 2021 ജൂലൈ ഒന്ന് മുതല്‍ നല്‌കേണ്ടതാണ്, 40 മാസത്തിന് ശേഷം നല്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ 40 മാസത്തെ കുടിശികയെപ്പറ്റി മന്ത്രി ഒന്നും പറയുന്നില്ല. പത്രക്കുറിപ്പിലും ഇക്കാര്യമില്ല. ഈ പണം ലഭിക്കില്ലെന്നതിന്റെ സൂചനയാണിതെന്ന് ശമ്പളക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വിദഗ്ധരായ ജീവനക്കാര്‍ പറയുന്നു. അതായത് 4,500 രൂപ മുതല്‍ 32,000 രൂപവരെയാണ് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നഷ്ടപ്പെടുന്നത്.

കുറച്ചുനാള്‍ മുന്‍പ് ഒരു ഗഡു നല്കിയതിന്റെ 30 മാസത്തെ കുടിശികയുണ്ട്. അതും നല്കിയിട്ടില്ല. അതായത് മൊത്തം 70 മാസത്തെ ക്ഷാമബത്ത ലഭിക്കില്ല. ജീവനക്കാര്‍ക്ക് 19 ശതമാനം ക്ഷാമബത്ത അതായത് ആറു ഗഡു, കുടിശികയാണ്. 22 ശതമാനം കുടിശികയാണ് (ഏഴ് ഗഡു) ഇതുവരെ ഉണ്ടായിരുന്നത്. അതില്‍ മൂന്ന് ശതമാനമാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്.

ആര്‍ജിതാവധി സര്‍ക്കാരിന് വിറ്റ് കാശാക്കാന്‍ കഴിയുന്ന, ലീവ് സറണ്ടര്‍ തടഞ്ഞിട്ട് നാലു വര്‍ഷമായി. എല്ലാവര്‍ഷവും ആര്‍ജിതാവധി സറണ്ടര്‍ ചെയ്താണ് പല ജീവനക്കാരും ആവശ്യത്തിന് ഒന്നിച്ചുള്ള പണം കണ്ടെത്തിയിരുന്നത്. അതും നഷ്ടപ്പെട്ടു. ക്ഷാമബത്ത കുടിശികയും ഇല്ലാതായി. ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Tags: Kerala Government employeesLeave SurrenderCentral emergency fund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിരമിക്കല്‍ മരിക്കലാകരുതല്ലോ…

Kerala

ശമ്പളം വൈകുന്നു: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കാനുള്ളത് 30,000 കോടിയുടെ കുടിശിക

Kerala

ശമ്പള കുടിശിക: സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.