Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്‍വറിനുള്ള പിന്തുണ പിന്‍വലിക്കാതെ സിപിഎം എംഎല്‍എ

Janmabhumi Online by Janmabhumi Online
Oct 7, 2024, 07:56 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും, കുടുംബത്തിനും, പാര്‍ട്ടിക്കും എതിരെ നിരന്തരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി. വി. അന്‍വറിനുള്ള പിന്തുണ പിന്‍വലിക്കാതെ സിപിഎം എംഎല്‍എ.

കായംകുളം എംഎല്‍എയായ യു. പ്രതിഭയാണ് അന്‍വറിന് സമൂഹമാധ്യമത്തില്‍ പിന്തുണ അറിയിച്ച പോസ്റ്റ് പിന്‍വലിക്കാത്തത്. കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് യു പ്രതിഭ ഹൃദയപക്ഷം എന്ന ഫെയ്‌സ്ബുക്ക് ഐഡിയില്‍ ‘പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ നെക്‌സസിന് നേര്‍ക്കുനേര്‍ ആണ് സപ്പോര്‍ട്ട്’ എന്ന കുറിപ്പിട്ടത്.

പിന്നീട് ചില മാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണത്തില്‍ താന്‍ എന്തുകൊണ്ട് അന്‍വറിനെ പിന്തുണയ്‌ക്കുന്നു എന്നും പ്രതിഭ വ്യക്തമാക്കിയിരുന്നു. അതിനുശേഷം പിണറായി വിജയനുമായി മാത്രമല്ല, സിപിഎമ്മുമായി അന്‍വര്‍ നേര്‍ക്കുനേര്‍ യുദ്ധമാണ് നടത്തി വരുന്നത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് നിരന്തരം സമ്മേളനം നടത്തുകയും പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. അന്‍വറിനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുകയും മറുപടി പറയാന്‍ മുഖ്യമന്ത്രിയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇന്നലെ വരെ യു. പ്രതിഭ എംഎല്‍എ, അന്‍വറിനെ പിന്തുണച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയാറായിട്ടില്ല.

നിലവില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് എം. വി. ഗോവിന്ദനും, കേന്ദ്രകമ്മിറ്റിയംഗം എ. കെ. ബാലനും, ഡിവൈഎഫ്‌ഐ നേതാക്കളും, പ്രസ് സെക്രട്ടറിയും ഒക്കെയാണ് അന്‍വറിനോട് പരസ്യമായി ഏറ്റുമുട്ടാന്‍ തയാറായിട്ടുള്ളത്. എന്നാല്‍ ജി. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാകട്ടെ അന്‍വറിനെ വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെയാണ് ഇതിന്റെ ഉത്തരവാദികളെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രതിനിധികളില്‍ നിന്ന് അന്‍വറിന്റെ നിലപാടുകള്‍ക്ക് വ്യാപക പിന്തുണ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നത്.

നിയമസഭയില്‍ അന്‍വറിന് പ്രതിപക്ഷത്തിനൊപ്പമാണ് സ്ഥാനം നല്കിയിട്ടുള്ളത്. അന്‍വറിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന എംഎല്‍എ ഭരണപക്ഷത്തുമുണ്ടെന്ന സ്ഥിതിവിശേഷമാണുള്ളത്. കായംകുളം ഏരിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ ഉള്‍പ്പടെ കടുത്ത വിഭാഗീയതയാണ് അനുഭവപ്പെട്ടത്. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ നേതൃത്വത്തിനെതിരെ വ്യാപകമായി ലഘുലേഖകളും പ്രചരിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ തന്നെ ഏറ്റവും ശക്തമായി വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് കായംകുളം. ഇവിടുത്തെ എംഎല്‍എ പോലും അന്‍വറിനെ പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതും ഔദ്യോഗിക പക്ഷത്ത് ചര്‍ച്ചയായിട്ടുണ്ട്.

 

Tags: u prathibhaPV AnwarU PrathibaCPM MLAU. Prathibha ഹൃദയപക്ഷം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

Kerala

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

Kerala

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

Kerala

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന സൂചന നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

News

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പിവി അന്‍വറിന് ഹൈക്കോടതി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

മകനേ….. നിന്നെയും കാത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies