Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെറികേട് രാഷ്‌ട്രീയത്തിന് ഏറ്റ കനത്ത പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 06:19 am IST
in Editorial

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴക്കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധി കണ്ണുതുറപ്പിക്കുന്നതാണ്. നെറികേട് രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ക്കും അവര്‍ക്കു ചൂട്ടുപിടിച്ച സര്‍ക്കാരിനും നല്‍കിയ കരണത്തടി. സത്യമേ ജയിക്കൂ എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ ബിജെപി നേതാക്കളേയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ ജയച്ചത് സത്യം.

മഞ്ചേശ്വരം കോഴക്കേസ് വളരെ ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. കെ സുരേന്ദ്രന്റെ ഉയര്‍ന്നു നില്‍ക്കുന്ന സ്വീകാര്യത ഇല്ലാതാക്കുക. അതിലൂടെ ബിജെപിക്ക് സാഹചര്യം പ്രതികൂലമാക്കുക എന്നാതായിരുന്നു ലക്ഷ്യം. ശബരിമല സമരവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കേസുകളില്‍ കുടുക്കി ദ്രോഹിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേത്. കേസുകളെല്ലാം പ്രതികാര നടപടിഎന്ന് ജനത്തിനു ബോധ്യപ്പെടുകയും സുരേന്ദ്രന്റെ ജനപിന്തുണ ഏറുകയും ചെയ്തു. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായതോടെ കുടുക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ തേടി. വായടപ്പിക്കുക എന്നതിലുപരി ഇമേജ് തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. കേസിന്റെ ഭാഗമാക്കി മാറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് എന്നന്നേക്കുമായി അയോഗ്യനാക്കുക. തെരഞ്ഞെടുപ്പ് സമയത്ത് കുഴല്‍പ്പണം വിവാദം ഉയര്‍ത്തിയും കേസ്സെടുത്തും ദ്രോഹിച്ചു. ജനമധ്യത്തില്‍ സുരേന്ദ്രനെ മോശക്കാരനാക്കി ബിജെപിയെ പ്രതിരോധത്തിലാക്കാമെന്ന വ്യാമോഹം കാര്യമായി ഏശിയില്ല. സുരേന്ദ്രനില്‍ നിന്ന് വിവരശേഖരണം നടത്തിയതിനപ്പുറം ഒന്നും ചെയ്യാന്‍ പോലീസ് തലകുത്തി നിന്നിട്ടും സാധിച്ചില്ല. പിന്നാലെയാണ് കോഴക്കേസുമായി രംഗത്തു വന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചുവെന്നുമായിരുന്നു കേസ്. പത്രിക പിന്‍വലിക്കുന്നതിന് കോഴയായി ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കേസ് കൊടുത്തത് സുന്ദരയല്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നല്‍കിയ കേസില്‍ പിന്നീട് സുന്ദരയെ കക്ഷിയാക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, തട്ടിക്കൊണ്ടുപോകല്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി. കര്‍ണാടകയിലെ ഒരു ഉള്‍പ്രദേശത്ത് സുന്ദരയെ കൊണ്ടുപോയി എന്ന കളളക്കേസും ഉണ്ടാക്കി. ഒന്നിനും ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കേസ് നിലനില്‍ക്കുന്നതല്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദം കോടതി പൂര്‍ണമായി അംഗീകരിച്ചു. രാഷ്‌ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയായ ബിജെപി സംസ്ഥാന അധ്യക്ഷനും സഹപ്രവര്‍ത്തകര്‍ക്കും നീതി ഉറപ്പാക്കിയിരിക്കുകകയാണ് നീതിപീഠം.

ഒരു പ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ അതിന്റെ പ്രമുഖ നേതാവിനെ കള്ളക്കേസ്സില്‍ കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയില്‍ പങ്കാളികള്‍ ആരെന്നും പുറത്തറിയാനുണ്ട്. ഇത്തരം നെറികെട്ട രാഷ്‌ട്രീയം പയറ്റുന്നവര്‍ക്ക് തിരിച്ചറിവുണ്ടാകാന്‍ കോടതി ഉത്തരവ് വഴിതെളിക്കട്ടെ.

Tags: K SurendranManjeswaram caseKasaragod District Sessions Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.