Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഘം എന്തുകൊണ്ടാണ് നിശബ്ദമായിരിക്കുന്നത്?

Janmabhumi Online by Janmabhumi Online
Oct 3, 2024, 07:34 am IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

സംഘം എന്തുകൊണ്ടാണ് നിശബ്ദമായിരിക്കുന്നത്?    പ്രഭാത നടത്തത്തിന് പോയപ്പോൾ, ഹിന്ദു ആചാരങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന എന്റെയൊരു സുഹൃത്തും എന്നോടൊപ്പം ചേർന്നു. ഇക്കാലത്ത്, ദേശീയ, അന്തർദേശീയ രാഷ്‌ട്രീയവും മറ്റു വിഷയങ്ങളും എല്ലാവ രുടെയും ചർച്ച വിഷയങ്ങളാണല്ലോ. അദ്ദേഹവും, കശ്മീർ മുതൽ മണിപ്പൂർ ഹരിയാന, കേരളം തുടങ്ങി ബംഗാൾ വരെയുമുള്ള വിഷയങ്ങൾ എടുത്തിട്ടു.

നിശബ്ദനായി ഞാൻ അതെല്ലാം കേട്ടു കൊണ്ടിരുന്നു. പെട്ടെന്ന് അദ്ദേഹം പറ ഞ്ഞു,”ഈയിടങ്ങളിലെല്ലാം ഹിന്ദുക്കൾ അസ്വസ്ഥരാണ്. സംഘം എന്തുകൊണ്ടാ ണ് നിശബ്ദമായിരിക്കുന്നത്? ഇക്കാര്യ ങ്ങളിൽ സംഘത്തിന്റെ നിലപാടെന്താ ണ്?

ഇത് കേട്ട ഞാൻ ചോദിച്ചു,” സംഘം എന്താണ് എന്നറിയാമോ?”

“ഹിന്ദുക്കളുടെ ഒരു സംഘടന,” അദ്ദേഹം മറുപടി പറഞ്ഞു.

“നിങ്ങളൊരു ഹിന്ദുവാണോ?” ഞാൻ വീണ്ടു ചോദിച്ചു.

“എന്തുതരം ചോദ്യമാണിത്? ഞാൻ അടി യുറച്ച സനാതനി ഹിന്ദുവാണ്,” അദ്ദേഹം പറഞ്ഞു.

“അപ്പോൾ നിങ്ങൾക്ക് സംഘവുമായി ബ ന്ധമുണ്ട് അല്ലേ?”

“ഇല്ല” എന്നദ്ദേഹം മറുപടി പറഞ്ഞു.

“നിങ്ങളുടെ മകനോ പേരമകനോ, അടു ത്ത തലമുറയിലുള്ളവരോ, മറ്റു ബന്ധു ക്കളോ സംഘവുമായി ബന്ധമുണ്ടോ?” ഞാൻ ആരാഞ്ഞു.

“ഇല്ല, അവർക്കാർക്കും ഒരു ബന്ധവുമി ല്ല. എന്റെ മകൻ അവന്റെ തിരക്കുപിടിച്ച ജോലിയിൽ വ്യാപൃതനാണ്. എന്റെ പേര ക്കുട്ടികൾ വിദേശങ്ങളിലാണ്. ബന്ധുക്ക ളാകട്ടെ, എല്ലാവരും ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്. കുട്ടികൾ പഠനത്തിൽ മുഴുകിയിരിക്കുകയുമാണ്.”

“അപ്പോൾ നിങ്ങൾ പറഞ്ഞതിനർത്ഥം, RSS എന്നത്, നിങ്ങളും നിങ്ങളുടെ കുടും ബവും ഒഴികെ മറ്റെല്ലാ ഹിന്ദു ജനങ്ങളും ഉൾപ്പെട്ട ഒരു സംവിധാനമാണ് എന്നല്ലേ?”

അദ്ദേഹത്തിന് ദേഷ്യംപിടിച്ചു,… “നിങ്ങൾക്കിന്നെന്തുപറ്റി? എന്താണ് നി ങ്ങൾ പറയാനുദ്ദേശിക്കുന്നത്? 90% ആളുകളും ജോലിസംബന്ധമായി തിര ക്കിലാണ്; ഞാൻ മാത്രമല്ല. നിങ്ങളെന്തി നാണ് എന്നെ കുറ്റപ്പെടുത്തുന്നത്?”

“നിങ്ങൾ പറഞ്ഞുവരുന്നത്, 10% ഹിന്ദുക്കൾ മാത്രമാണ് RSS മായി ബന്ധം പുലർത്തുന്നത് എന്നല്ലേ?” ഞാൻ വീണ്ടും ചോദിച്ചു.

“എന്റെ വാർഡിൽ 10000 ത്തോളം പേരുണ്ട്. അവരെല്ലാം ഹിന്ദുക്കളാണ്. പക്ഷേ 10 – 15 പേർ മാത്രമേ രാവിലെ ശാഖയിൽ കാണാറുള്ളു. മറ്റുള്ളവരെ ഉത്സവങ്ങൾക്കും മറ്റുമാണ് സാധാരണ കാണാറുള്ളത്.”

“നിങ്ങൾ അവരുമായി എപ്പോഴെങ്കിലും ബന്ധപ്പെടാറുണ്ടോ?”

“ഇല്ല,” അദ്ദേഹം പറഞ്ഞു.

“അവരെയാരെയെങ്കിലും നിങ്ങൾ ഏതെ ങ്കിലും വിധത്തിൽ സഹായിക്കാറുണ്ടോ?”

“ഇല്ല.”

“അവരുടെ ചടങ്ങുകളിലോ മറ്റു കാര്യങ്ങ ളിലോ നിങ്ങൾ പങ്കെടുക്കാറുണ്ടോ?”

“ഇല്ല,” അദ്ദേഹം സമ്മതിച്ചു.

“പിന്നെന്തുകൊണ്ടാണ് നിങ്ങൾ സംഘ ത്തിൽനിന്നും ഇത്രയേറെ പ്രതീക്ഷി ക്കുന്നത്? സംഘവുമായി ബന്ധമുള്ളവർ ജോലിയൊന്നുമില്ലാത്തവരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

അവർക്കും ജോലിയും കുടുംബവുമൊ ക്കെയില്ലേ? നിങ്ങളുടെ ജോലിയെ ക്കുറി ച്ചും കുടുംബത്തെക്കുറിച്ചും നിങ്ങ ൾക്ക് ഉത്കണ്ഠയുള്ളതുപോലെ, അവരും ത ങ്ങളുടെ കുടുംബത്തെക്കുറിച്ചും ജോലി യെക്കുറിച്ചും ആധിയുള്ളവരാ ണ്.”

ഇതുകേട്ട് അദ്ദേഹം അസ്വസ്ഥനായി. ഞാൻ തുടർന്നു, ‘ഭാരത് മാതാ കി ജയ്’ എന്നും ‘വന്ദേ മാതരം’ എന്നും അവർ പറയുന്നതുകൊണ്ട് അവരെല്ലാ കാര്യവും ചെയ്യണമെന്ന് പ്രതീക്ഷിക്കാനാവുമോ? സാദ്ധ്യമായിട്ടും, നിങ്ങളെപോലുള്ളവർ ഇടപെടാത്ത വിഷയങ്ങളിൽ, സംഘത്തി ലുള്ളവർ ഇടപെടണമെന്നാണോ നിങ്ങ ൾ ഉദ്ദേശിക്കുന്നത്? സംഘാംഗങ്ങൾ നിങ്ങളെപ്പോലെ നിശ്ശബ്ദരും നിഷ്പക്ഷ രുമാകണമോ? എന്തിനുവേണ്ടി അവർ വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് നിങ്ങളെ സേവിക്കാൻ മാത്രമായി ജീവിക്കണം? നിങ്ങളിൽനിന്നും പിന്തുണ അവർ പ്രതീക്ഷിക്കുമ്പോൾ, നിങ്ങളവരെ നിഷ്ക്രിയരെന്ന് മുദ്രകുത്തുന്നു. അവഗണിക്കുന്നു. മതഭ്രാന്തരെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. അങ്ങിനെ വിളിക്കുന്നവർ, തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധി ക്കുകയാണ്, അതേസമയം, സമൂഹ ത്തിനും രാജ്യത്തിനുമായി സമയം ചിലവി ടുന്നുമില്ല. അവരെല്ലാം ഒരു ഹിന്ദു സംഘ ടനയുടെ ഭാഗമാണെങ്കിൽ, നിങ്ങളും ഹിന്ദുവല്ലേ? അവരുടെ മാത്രം കർത്തവ്യ മാവുന്നതും നിങ്ങളുടേതല്ലാത്തതുമാ വുന്നത് എങ്ങിനെയാണ്? ഭഗത് സിങ്ങും ആസാദും മരണത്തെ നേരിടേണ്ടിവന്നത് നിങ്ങളെപ്പോലെയുള്ള 90% വും ‘തമാശ’ നോക്കിക്കാണുകയായിരുന്നതുകൊണ്ടാണ്. 90% ഹിന്ദുക്കളും അന്ന് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ അവരെ തൂക്കി ലേറ്റുവാൻ ബ്രിട്ടീഷ് ഭരണകൂടം ധൈര്യ പ്പെടുമായിരുന്നില്ല. ഇപ്പോഴും, ഹിന്ദുക്ക ൾക്ക് കുറച്ച് അവബോധമുണ്ടെങ്കിൽ, ‘വന്ദേ മാതരവും ഭാരത് മാതാ കീ ജയ്’ യും എതിർക്കുവാൻ ആരും ധൈര്യപ്പെ ടുമായിരുന്നില്ല.”

ഈ സംഭാഷണത്തിനുശേഷം, സംഘത്തെ പൂർണ്ണമായും പിന്തുണയ്‌ക്കു മെന്നും, അവരുടെ പരിപാടികളിൽ പങ്കെ ടുക്കുമെന്നും അയാൾ ഉറച്ച തീരുമാന മെടുത്തു. സാദ്ധ്യമെങ്കിൽ, നിങ്ങളേവരും അപ്രകാരമൊരു തീരുമാനത്തിലെത്തി ച്ചേരണം. കാരണം ആ തീരുമാനം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

 Jayakumar

Tags: RSS
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ലോകമാകെ ഭാരതം

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)
India

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

Kerala

ആര്‍എസ്എസിന് ഇന്‍ഡി സഖ്യത്തിന്റെ ഔദാര്യം വേണ്ട: വി. മുരളീധരന്‍

Main Article

ആര്‍എസ്എസ് എല്ലാവരുടേതും

Kerala

അനിവാര്യമായ ഒരു ഘട്ടത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു: എംവി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിലുള്ള മോദിയുടെ കരുത്തും ഊര്‍ജ്ജസ്വലതയും ആഗോളതലത്തില്‍ ഇന്ത്യയുടെ മൂലധനമാണെന്ന് ശശി തരൂര്‍

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പോലീസ് പിടിയിൽ

‘കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു, എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു.. ‘ കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

അടിസ്ഥാനസൗകര്യവികസനത്തിന്റെ സുവര്‍ണ്ണകാലം:;തുരങ്ക പദ്ധതികൾക്ക് മാത്രം 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ: നിതിൻ ഗഡ്‌കരി

വി ഡി സതീശനെ പരോക്ഷമായി പഴിച്ച് രമേശ് ചെന്നിത്തല, അന്‍വര്‍ ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം 25,000 കടന്നേനെ

അന്‍വര്‍ ജനപിന്തുണയുള്ള നേതാവ്, കോണ്‍ഗ്രസില്‍ വരണമെന്ന് ആവര്‍ത്തിച്ച് മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍

ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും തിരികെയെത്തിക്കുന്നു, രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക്

ഇസ്രയേല്‍ സര്‍ക്കാരിനെതിരായി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ജേണലിസ്റ്റുകളെയും സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താനുള്ള ആയത്തൊള്ള ഖമനേയിയുടെ  ഭീകരസൈന്യമായ ബസീജ് ആര്‍മി (ഇടത്ത്)

ആയത്തൊള്ള ഖമനേയിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം തകര്‍ത്ത് ഇസ്രയേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies