Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ജുന്‍ ഓടിച്ച ലോറിയും മൃതദേഹവും കണ്ടെത്തുന്നത് കാണാതായി 72ാം ദിവസം, ലോറി കിടന്നത് 12 മീറ്റര്‍ താഴ്ചയില്‍, ഷിരൂരില്‍ വൈകാരിക നിമിഷങ്ങള്‍

നേരത്തേ അടയാളപ്പെടുത്തിയ സിപി 2വില്‍ നിന്നാണ് ലോറി കണ്ടെടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 07:42 pm IST
inKerala, Kozhikode

ഷിരൂര്‍: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയത് ഗംഗാവലി പുഴയില്‍ 12 മീറ്റര്‍ ആഴത്തില്‍. കാണാതായി 72ാം ദിവസാണ് ലോറിയും അതിനുളളില്‍ മൃതദേഹവും കണ്ടെത്തിയത്.

രാവിലെ ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍മാര്‍ നദിക്കടിയില്‍ ലോറിയുടെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അതില്‍ വടം കൊളുത്തിയിട്ടിരുന്നു.എന്നാല്‍ വേലിയേറ്റ സമയമായതിനാല്‍ അത് മുകളിലേക്ക് ഉയര്‍ത്താനായില്ല. പിന്നീട് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ 10 മിനിട്ട് കൊണ്ട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയപ്പോഴാണ് അര്‍ജുന്‍ ഓടിച്ച ലോറിയുടെ കാബിനാണെന്ന് വ്യക്തമായത്. ഇക്കാര്യം ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. കാബിനുളളില്‍ മൃതദേഹവും ഉണ്ടായിരുന്നു.

ക്യാബിനില്‍ സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുത്തത്. ഈ സമയത്ത് കണ്ണീരോടെ സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു. അര്‍ജുന്റെ സഹോദരനും എത്തിയിരുന്നു. സഹോദരി രണ്ട് ദിവസം മുമ്പ് കോഴിക്കോട്ടെ വീട്ടിലേക്ക് മടങ്ങി. നേരത്തേ അടയാളപ്പെടുത്തിയ സിപി 2വില്‍ നിന്നാണ് ലോറി കണ്ടെടുത്തത്.

ജൂലായ്് 16 നാണ് അര്‍ജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ജൂലായ് 23 ന് റഡാര്‍, സോണാര്‍ സിഗ്‌നലുകളില്‍ ലോറിയുടേത് എന്ന് കരുതുന്ന ലോഹഭാഗത്തിന്റെ ശക്തമായ സിഗ്‌നലുകള്‍ കിട്ടി. നദിയുടെ നടുവില്‍ മണ്‍കൂനയ്‌ക്ക് അടുത്ത് സിപി 4 മാര്‍ക്ക് ചെയ്തു. ജൂലായ് 28 ന് ശക്തമായ മഴയും ഒഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവയ്‌ക്കണ്ടി വന്നു. ഓഗസ്റ്റ് 14 ന് രണ്ടാം ഘട്ട തെരച്ചില്‍ തുടങ്ങി.

ഓഗസ്റ്റ് 17 ന് ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചില്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഡ്രഡ്ജര്‍ കേരളത്തില്‍ നിന്ന് കൊണ്ടുവരാനുള്ള ശ്രമം നടക്കില്ലെന്നുറപ്പായി. പ്രാദേശിക മുങ്ങല്‍ വിദഗ്‌ദ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവരും ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും തെരച്ചിലിനിറങ്ങിയെങ്കിലും നദിയുടെ അടിത്തട്ടില്‍ മരങ്ങളും പാറകളും വന്നടിഞ്ഞ സ്ഥിതിയിലായതിനാലും ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നതിനാലും അധികം ആഴത്തിലേക്ക് പോകാനായില്ല.

പിന്നീട് ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചത് ഒരു കോടിയോളം രൂപ ചെലവിട്ടാണ്. ഇതിനായി അര്‍ജുന്റെ കുടുംബാംഗങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടിരുന്നു.കേരളത്തിലെ വിവിധ രാഷ്‌ട്രീയ നേതാക്കളും കുടുംബത്തിനായി ഇടപെട്ടു.

കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴൊക്കെ സജീവമായി സ്ഥലത്തുണ്ടായിരുന്നു. ഇന്ന് ലോറിയുടെ കാബിനില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഡി എന്‍ എ പരിശോധന ഉള്‍പ്പെടെ നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെത്തിയ മൃതദേഹം കാര്‍വാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Tags: GangavalleyDiverDredgingriverDNAlandslideLorryArjunShirur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.