Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിനിമാമേഖലയിലുള്ളവര്‍ പിന്തുണയ്‌ക്കുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക; തിരുപ്പതി ലഡു വിവാദത്തിൽ വാദപ്രതിവാദവുമായി പ്രകാശ് രാജും പവൻ കല്ല്യാണും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 07:43 am IST
in India, Entertainment

ചെന്നൈ: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ വിവാദം കത്തിപ്പടരുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ പവന്‍ കല്യാണും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം തുടരുകയാണ്.

തിരുപ്പതി ക്ഷേത്രത്തിലെ വിഷയമുയർത്തിപ്പിടിച്ചുകൊണ്ട് ഭാരതത്തിലെ ക്ഷേത്രങ്ങളിലെല്ലാം ആചാര സംരക്ഷണത്തിനായി ദേശീയതലത്തിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാൺ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പ്രകാശ് രാജ് മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്.

ദേശീയതലത്തിൽ സനാതന ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാണിന്റെ ആഹ്വാനത്തിന് മറുപടിയായി വിഷയം ദേശീയതലം വരെ ഉയർത്തേണ്ടതുണ്ടോ ഈ വിഷയത്തിൽ അന്വേഷണമാണ് ആവശ്യം എന്നും പ്രകാശരാജ് മറുപടി നൽകി.

ഇതിന് പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകിയത് മാധ്യമങ്ങളിലൂടെ ആയിരുന്നു. സനാതനധർമ്മത്തിനെതിരായ പ്രശ്നങ്ങളിൽ താൻ ശബ്ദമുയർത്തേണ്ടതില്ലേ.. പ്രകാശ് രാജിനോട് ബഹുമാനം ഉണ്ട് എന്നാൽ അദ്ദേഹം എന്തിനാണ് തന്നെ വിമർശിക്കുന്നതെന്ന് തനിക്കറിയില്ലെന്നും പവൻ കല്യാൺ പ്രതികരിച്ചു.

സിനിമ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഒന്നുകിൽ അതിനെ പിന്തുണയ്‌ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നും പവൻ കല്യാൺ വ്യക്തമാക്കി. പ്രകാശ് ഇതിലൊരു പാഠം പഠിക്കണം. സിനിമാലോകവും മറ്റുള്ളവരും ഈ വിഷയം നിസാരവത്കരിക്കാന്‍ ശ്രമിക്കരുത്. ഞാൻ സനാതന ധർമ്മത്തെ വളരെ ഗൗരവത്തില്‍ കാണുന്ന ആളാണ്. അയ്യപ്പനേയും സരസ്വതി ദേവിയേയും പല വിമർശകരും ലക്ഷ്യമിടുന്നുണ്ട്. സനാതന ധർമ്മം പരമപ്രധാനമാണ്. ഈ വിഷയത്തിൽ ഓരോ ഹിന്ദുവും ഉത്തരവാദിത്തം ഏറ്റെടുക്കണം, മറ്റ് മതങ്ങളിൽ ഇത്തരമൊരു പ്രശ്‌നമുണ്ടായാൽ വ്യാപകമായ പ്രക്ഷോഭമുണ്ടാകും.’ വിജയവാഡയിലെ കനക ദുർഗ്ഗ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു പവന്‍ കല്യാണിന്റെ പ്രതികരണം.

തുടർന്ന് ഇതിന് മറുപടിയെ പ്രകാശ് രാജ് വീണ്ടും എത്തി.

എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പവൻ കല്യാണിന്റെ വാർത്താസമ്മേളനം കണ്ടുവെന്നും താൻ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. താനിപ്പോൾ വിദേശത്ത് ഷൂട്ടിങ്ങിലാണ് പവൻ കല്യാണി ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Tags: prakash rajPawan KalyanTirupati Ladu Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

India

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

India

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

India

ചണ്ഡികാഹോമത്തിൽ ഇരുന്നത് ഭാര്യയുടെ വിശ്വാസത്തെ ബഹുമാനിക്കുന്നത് കൊണ്ട് : ഇരട്ടത്താപ്പ് മറുപടി നൽകിയ പ്രകാശ് രാജ്

പുതിയ വാര്‍ത്തകള്‍

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.