Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് ഒളിംപ്യാഡില്‍ ചരിത്രം കുറിച്ചവര്‍ക്ക് രാജകീയ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 05:45 am IST
in Sports
ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയ ബുഡാപെസ്റ്റില്‍ നിന്ന് ചെന്നൈയിലെത്തിയ ഭാരത താരങ്ങളായ വൈശാലി നാരായണന്‍, ആര്‍. പ്രജ്ഞാനന്ദ, ഡി. ഗുകേഷ് എന്നിവര്‍ക്ക്
സ്വീകരണം നല്‍കിയപ്പോള്‍

ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയ ബുഡാപെസ്റ്റില്‍ നിന്ന് ചെന്നൈയിലെത്തിയ ഭാരത താരങ്ങളായ വൈശാലി നാരായണന്‍, ആര്‍. പ്രജ്ഞാനന്ദ, ഡി. ഗുകേഷ് എന്നിവര്‍ക്ക് സ്വീകരണം നല്‍കിയപ്പോള്‍

ചെന്നൈ: ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന് സ്വര്‍ണം നേടിത്തന്ന ഭാരത താരങ്ങള്‍ തിരികെ നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഭാരത താരങ്ങളായ ഡി. ഗുകേഷ്, ആര്‍. പ്രജ്ഞാനന്ദ, സഹോദരി വൈശാലി നാരായണന്‍ എന്നിവര്‍ക്ക് വമ്പന്‍ സ്വീകരണമാണ് ഒരുക്കിയത്.

ചരിത്രത്തിലെ ആദ്യ സ്വര്‍ണം ഇരട്ട നേട്ടമായി കണ്ടാടാന്‍ ഭാരത ടീമിന് സാധിച്ചു. ഞായറാഴ്‌ച്ച നടന്ന നിര്‍ണായക മത്സരത്തോടെ പുരുഷ ടീമും പിന്നാലെ വനിതാ ടീമും സ്വര്‍ണം നേടി. ചൈനയ്‌ക്ക് ശേഷം ആദ്യമായാണ് ടൂര്‍ണമെന്റിന്റെ ഒരേ പതിപ്പില്‍ തന്നെ പുരുഷ വനിതാ ടീമുകള്‍ സ്വര്‍ണം നേടുന്നത്. ഇതിന് മുമ്പ് ഭാരതം പുരുഷ ഇനത്തില്‍ രണ്ട് തവണ വെങ്കലവും വനിതാ വിഭാഗത്തില്‍ ഒരുതവണ വെങ്കലവും നേടിയിട്ടുണ്ട്.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും വെന്നിക്കൊടിപാറിച്ചുകൊണ്ട് ഇന്നലെ വെളുപ്പിനോടെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗുകേഷ്, പ്രജ്ഞാനന്ദ, വൈശാലി, ടീം നായകന്‍ ശ്രീനാഥ് നാരായണന്‍ എന്നിവരെ ഉത്സവപ്രതീതിയിലാണ് നാട് വരവേറ്റത്.

ഗുകേഷ് ആണ് ഇക്കുറി ഭാരത നിരയില്‍ വലിയ പ്രഭാവം ഉണ്ടാക്കിയത്. 18കാരനായ ഗുകേഷ് ചൈനയുടെ ഡിങ് ലിറെനുമായി നവംബറില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കൊമ്പുകോര്‍ക്കാനിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ നേടിയ വിജയത്തോടെയാണ് ഗുകേഷ് വരവറിയിച്ചത്. രണ്ട് ഇനങ്ങളിലും സ്വര്‍ണം നേടാനായത് വലിയ പ്രത്യേകതയാകുന്നു എന്നായിരുന്നു ചെന്നൈയിലെത്തിയ ഗുകേഷിന്റെ ആദ്യ പ്രതികരണം.

പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും ആണ് ആദ്യം എത്തിയത്. ചെസ് ഒളിംപ്യാഡില്‍ ആദ്യമായി സ്വര്‍ണം നേടാനായതില്‍ സന്തോഷം പ്രകടിപ്പിച്ച പജ്ഞാനന്ദ ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വെങ്കലമെഡലുമായി തൃപ്തിപ്പെടേണ്ടിവന്നതിന്റെ ഓര്‍മ്മ പങ്കുവച്ചുകൊണ്ടാണ് വൈശാലി സംസാരിച്ചത്. അത് വളരെ വേദന നിറഞ്ഞ സമയങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് വിഭാഗങ്ങളിലും സ്വര്‍ണം നേടി ചരിത്രം കുറിക്കാനായതിന്റെ ആഹ്ലാദം ചെറുതല്ലെന്ന് താരം പറഞ്ഞു.

നമുക്ക് ലോകത്തെ ഏത് വമ്പന്‍മാരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള പുതുതലമുറയാണ് നമുക്കിന്നുള്ളതെന്നായിരുന്നു ഭാരത ക്യാപ്റ്റന്‍ ശ്രീനാഥ് നാരായണന്റെ പ്രതികരണം. ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്‌സി എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ക്യാപ്റ്റന്റെ വാക്കുകള്‍. ഇപ്പോള്‍ നമുക്ക് ഒളിംപ്യാഡില്‍ സ്വര്‍ണം കിട്ടി. ഇനി ആവശ്യം ലോക ചാമ്പ്യന്‍പട്ടമാണ്. ഗുകേഷിലൂടെ അതിനായി നമുക്ക് കാത്തിരിക്കാം- ശ്രീനാഥ് പറഞ്ഞുനിര്‍ത്തി.

Tags: BudapestINDIAN TEAMChess Olympiadroyal welcome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Cricket

കിവീസിനെതിരായ പരമ്പര; ഭാരത ടീമിനെ ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.