Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊല്ലം സെയിലേഴ്സ്, വിഷ്ണുവിനോദ്, അഖിൽ സഖറിയ … പ്രഥമ കെ.സി.എല്ലിലെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 12:52 pm IST
in Cricket, Sports

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ വിജയികളാരെന്ന് ഇന്ന് തീരുമാനിക്കപ്പെടാനിരിക്കെ ഇതുവരെയുള്ള പ്രകടനത്തില്‍ ഏറ്റവുമധികം വ്യക്തിഗത സ്കോറും റണ്ണുകളും സിക്സറുകളും നേടിയ വിഷ്ണു വിനോദിന്റെ ടീം കളിക്കളത്തിലില്ല. ആലപ്പി റിപ്പിള്‍സുമായി നടന്ന ആദ്യ മല്‍സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് നേടിയ 218/2 ആണ് മല്‍സരത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. സെമിയില്‍ കൊല്ലം സെയിലേഴ്സ് നേടിയ 210/2 സ്കോര്‍കാര്‍ഡില്‍ രണ്ടാമതുണ്ട്. ആദ്യ ഘട്ടത്തിലെ പത്തു മല്‍സരങ്ങളില്‍ എട്ടെണ്ണത്തിലും വിജയിച്ച കൊല്ലം സെയ്‌ലേഴ്സിനെ ആദ്യം പരാജയപ്പെടുത്തിയതും കൊച്ചി ബ്ലൂ ടൈഗേഴ്സ് ആയിരുന്നു. പക്ഷേ, അവസാനഘട്ട പോയിന്റ് നിലയില്‍ ഏറ്റവും താഴെയായിപ്പോയ കൊച്ചിക്ക് സെമിയിലേക്കുപോലും പ്രവേശനം നേടാനാകാതെ പുറത്താകേണ്ടിവന്നുവെന്നതും കളിയിലെ കൗതുകമായി.

സെമി ഫൈനലില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോട് പരാജയപ്പെട്ട ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിലെ മുന്‍നിര ബാറ്റ്സ്മാനായ വിഷ്ണു വിനോദിന്റെ വ്യക്തിഗത സ്കോര്‍ 139 ആണ്. 438 റണ്ണുകളുമായി ഈ വിഭാഗത്തിലും ഒന്നാമതുള്ള വിഷ്ണു വിനോദ് 38 സിക്സറുകളുമായാണ് കളിയില്‍ മിന്നിത്തിളങ്ങിയത്. റണ്ണുകളുടെ എണ്ണത്തിലും സിക്സറുകളുടെ എണ്ണത്തിലും രണ്ടാമതുള്ള സല്‍മാന്‍ നിസാറിന്റെ (യഥാക്രമം 431, 27) കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സും റണ്ണുകളുടെ എണ്ണത്തില്‍ മൂന്നാമതുള്ള (423) സച്ചിന്‍ ബേബി ക്യാപ്റ്റനായ കൊല്ലം സെയ്‌ലേഴ്സും ഫൈനലില്‍ പ്രവേശിച്ചതിനാല്‍ ഇന്നത്തെ കളിയോടെ ഈ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനം മാറിമറിയാനുള്ള സാധ്യത ഏറെയാണ്.

കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ അഖില്‍ സ്കറിയ ആണ് ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയത്- 24 എണ്ണം. 19 വിക്കറ്റുമായി കൊല്ലം സെയ്‌ലേഴിന്റെ എന്‍.എം. ഷറഫുദ്ദീന്‍ തൊട്ടുപിന്നിലുണ്ട്. 10 വീതം ക്യാച്ചുകളെടുത്ത കൊല്ലം സെയ്‌ലേഴ്സിലെ വത്സല്‍ ഗോവിന്ദ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ രോഹന്‍ കുന്നുമ്മേല്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ നിലവില്‍ മുന്നിലുള്ളത്. ഇവര്‍ എല്ലാവരുംതന്നെ ഇന്ന് കളിക്കളത്തിലിറങ്ങുന്നതിലൂടെ ഫൈനല്‍ മല്‍സരങ്ങളില്‍ തീ പാറുമെന്നുറപ്പ്.

മല്‍സരത്തില്‍ ഇതുവരെ അഞ്ചു സെഞ്ച്വറികളാണ് പിറന്നത്. മല്‍സരത്തിന്റെ പത്താംദിവസം ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ ഐക്കണ്‍ താരവും ക്യാപ്റ്റനുമായ സച്ചിന്‍ബേബിയായിരുന്നു കേരള ക്രിക്കറ്റിലെതന്നെ ആദ്യത്തെ സെഞ്ച്വറി നേടിയത്. തുടര്‍ന്ന് തൃശൂരിന്റെ വിഷ്ണു വിനോദും കാലിക്കറ്റിന്റെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ആനന്ദ് കൃഷ്ണനും സെഞ്ച്വറി നേടി. ഇന്നലെ നടന്ന സെമി ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്സിന്റെ അഭിഷേക് നായരും സെഞ്ച്വറി നേടി.

ഇന്നു വൈകിട്ട് 6.45നാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഫൈനൽ മൽസരം. സ്റ്റാർ സ്‌പോർട്‌സ് ഒന്നിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലും മൽസരങ്ങൾ തൽസമയം കാണാം.

Tags: KCLKollam SailorsvISHNU vINODAkhil Sakhariya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തിന് വിഷ്ണു വിനോദം; 29 ഓവറില്‍ പുതുച്ചേരിയുടെ 247 മറികടന്നു

Cricket

കെസിഎല്‍: ബിസിയാണ് ബിജുവും സംഘവും; ലക്ഷ്യം ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും പിച്ച്

Cricket

സഞ്ജു സാംസണെ പിന്തുണച്ച ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

Cricket

സച്ചിന്‍ ബേബിക്ക് സെഞ്ച്വറി: ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് കേരള ക്രിക്കറ്റ് ലീഗ് കിരീടം

Cricket

കേരളാ ക്രിക്കറ്റ് ലീഗ്: അഭിഷേകിന് സെഞ്ച്വറി; കൊല്ലം സെയിലേഴ്‌സിന് കൂറ്റന്‍ സ്‌ക്കോര്‍(2/210); ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.