Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് കള്ളക്കണക്ക് : 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2.76 കോടി, ക്യാമ്പിലുള്ളവര്‍ക്കു ഭക്ഷണത്തിന് 8 കോടി, വസ്ത്രങ്ങള്‍ക്ക് 11 കോടി

സൈനികരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും യാത്രാച്ചെലവ് ഇനത്തില്‍ നാലു കോടി രൂപ, ഇവര്‍ക്ക് ഭക്ഷണം, വെള്ളം ചെലവ് ഇനത്തില്‍ 10 കോടി രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 04:00 pm IST
in Kerala, Wayanad

കൊച്ചി : വയനാട് ദുരന്തത്തില്‍ മരിച്ച 359 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ചെലവിട്ടത് 2,76,75,000 രൂപ. ഇത് പ്രകാരം ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനു 75,000 രൂപയാണ് ചെലവ്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകളാണിത്. ഓഗസ്റ്റ് 17നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ആകെ 1555 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 452 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാന്‍ 2500 രൂപ വീതം നല്‍കുന്ന വകയില്‍ ചെലവായത് ആകെ 11 കോടി രൂപയാണ്. ദുരന്താനന്തരം അടുത്ത 90 ദിവസത്തേക്കു ദുരിതബാധിതര്‍ക്ക് ദിവസം 300 രൂപ കണക്കില്‍ ആകെ നല്‍കുന്നത് 5.42 കോടി രൂപ.

സൈനികരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും യാത്രാച്ചെലവ് ഇനത്തില്‍ നാലു കോടി രൂപ, ഇവര്‍ക്ക് ഭക്ഷണം, വെള്ളം ചെലവ് ഇനത്തില്‍ 10 കോടി രൂപ, ഇവരുടെ താമസച്ചെലവ് 15 കോടി രൂപ, ഇവരുടെ വൈദ്യസഹായത്തിന് 2.02 കോടി രൂപ, ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിന് 12 കോടി രൂപ, ബെയ്‌ലി പാലം നിര്‍മാണത്തിന് ഒരു കോടി രൂപ, ടോര്‍ച്ച്, മഴക്കോട്ട്, കുട, ഗംബൂട്ടുകള്‍ തുടങ്ങിയവ വാങ്ങിയതിന് 2.98 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. ദുരന്തസ്ഥലം പ്രധാന പട്ടണങ്ങളില്‍നിന്ന് അകലെയായതാണ് ചെലവു കുത്തനെ വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുരന്തത്തില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ തിരച്ചിലിനും രക്ഷപെടുത്തുന്നതിനുമായി 150 യന്ത്രങ്ങള്‍ ഉപയോഗിച്ചു. ഐബിഒഡി, ഡ്രോണ്‍, റഡാറുകള്‍ തുടങ്ങിയവയ്‌ക്ക് മൂന്നു കോടി രൂപ, ജെസിബി, ഹിറ്റാച്ചി, ക്രെയിനുകള്‍ എന്നിവയ്‌ക്ക് 15 കോടി രൂപ, മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനയ്‌ക്ക് മൂന്നു കോടി രൂപ എന്നിങ്ങനെയാണ് ചെലവിട്ടത്.

ക്യാമ്പിലുള്ളവര്‍ക്കു ഭക്ഷണ ഇനത്തില്‍ എട്ടു കോടി രൂപ ചെലവിട്ടു. വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ, വൈദ്യസഹായം എട്ടു കോടി രൂപ, ജനറേറ്റര്‍ ഏഴു കോടി രൂപ എന്നിങ്ങനെയാണ് ചെലവ്. സൈനികര്‍, ദുരിതബാധിതര്‍, മൃതദേഹങ്ങള്‍, വിഐപികളുടെ സന്ദര്‍ശനം എന്നിവയ്‌ക്കായി വ്യോമസേനയ്‌ക്ക് 17 കോടി രൂപ നല്‍കി. ദുരന്ത മേഖലയിലെ വീടുകളില്‍ ഒരു മാസത്തേക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിന് മൂന്നു കോടി രൂപ, ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനു ദിവസം 60 ലക്ഷം രൂപ വീതം രണ്ടു മാസത്തേക്ക് 36 കോടി രൂപയാണു ചെലവിടുക. വെള്ളക്കെട്ടുകള്‍ നീക്കുന്നതിന് മൂന്നു കോടി രൂപയാണ് ചെലവ്.

കൃഷി ഭൂമിയില്‍നിന്നു ചെളിയും മറ്റും നീക്കാന്‍ ഹെക്ടറിന് 18,000 രൂപ വച്ച് ആകെ ചെലവ് 64.62 ലക്ഷം രൂപ, കൃഷി ഭൂമി നഷ്ടമായവര്‍ക്ക് ഹെക്ടറിന് 47,000 രൂപ കണക്കില്‍ ആകെ 47 ലക്ഷം രൂപ, പ്രദേശത്തെ ഏലം, കാപ്പി കര്‍ഷകര്‍ക്ക് 80.77 ലക്ഷം രൂപ, മറ്റുവിളകള്‍ നശിച്ചു പോയവര്‍ക്ക് 6.30 ലക്ഷം രൂപ, പശുക്കളെ നഷ്ടമായവര്‍ക്ക് 84.37 ലക്ഷം രൂപ, ആടുകള്‍ നഷ്ടമായവര്‍ക്ക് 6.48 ലക്ഷം രൂപ, കോഴിക്കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ, കന്നുകാലികള്‍ക്കുള്ള ക്യാമ്പ് നടത്തിപ്പിന് 78,000 രൂപയും ചെലവിട്ടു.

Tags: HighcourtTragedyAgricultureDead bodywayanadulandslide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

Kerala

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

India

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

Kerala

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

പ്രശസ്ത ഷൂട്ടർ ജെസ്പാൽ റാണ് അന്തരിച്ചു

28 ൽ 19 എംപിമാരും ടിഎംസിയിൽ മമതയ്‌ക്ക് എതിര്, ‘വിമതർ’ക്കൊപ്പം യൂസഫ് പഠാനും

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

മെക്സിക്കോയുടെ തകർപ്പൻ തുടക്കം: അസ്‌റ്റെക്കയിൽ ആവേശവും അച്ചടക്കക്കുറവും നിറഞ്ഞ പോരാട്ടം

ഫിഫ ലോകകപ്പിന്റെ മറവിൽ സൈബർ തട്ടിപ്പ്; ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്താൽ പണികിട്ടും, മുന്നറിയിപ്പുമായി കേരള പോലീസ്

ഫിഫ ലോകകപ്പ് 2026: ആവേശത്തിന് ഗംഭീര തുടക്കം

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് സർക്കാർ നയിക്കും: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.