Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗണേഷ് ഉത്സവം: കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടർക്ക് ആദരമർപ്പിച്ച് തയ്യാറാക്കിയ അലങ്കാരം ശ്രദ്ധ ആകർഷിക്കുന്നു

9/11 ആക്രമണവും കോവിഡ് പാൻഡെമിക് സമയത്തെ ആശുപത്രികളും ശുഭത്തിന്റെ മുൻകാല സൃഷ്ടികളിൽ ഉൾപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 10:33 am IST
in India

മുംബൈ : മുംബൈയിലെ കലീനയിലെ ഒരു വീട്ടിൽ പത്ത് ദിവസത്തെ ഗണേഷ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഗണപതി വിഗ്രഹത്തോടൊപ്പമുള്ള അലങ്കാരങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രമേയമാക്കിയത് ഏറെ ശ്രദ്ധ നേടുന്നു. ആഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ മാതൃക തിരഞ്ഞെടുത്തതെന്ന് അലങ്കാരപണികളുടെ നിർമ്മാതാവ് ശുഭം വന്മല വ്യക്തമാക്കി.

കൊൽക്കത്തയിലെ സംഭവം ദേശീയ രോഷത്തിന് കാരണമായിട്ടുണ്ട്. അടുത്തിടെ നിരവധി സംസ്ഥാനങ്ങളിൽ ഡോക്ടർമാർ പണിമുടക്കുകയും ഇരയ്‌ക്ക് നീതി തേടി പൗരന്മാരുടെ ഗ്രൂപ്പുകൾ ദിവസവും പ്രതിഷേധം നടത്തുകയും ചെയ്തു. ഇത് തനിക്ക് പ്രചോദനമായെന്ന് ശുഭം പറയുന്നു.

കൊൽക്കത്തയിലെ ഭീകരതയും രാജ്യത്തുടനീളമുള്ള മറ്റ് ചില സംഭവങ്ങളും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിനാലാണ് ഇത്തവണത്തെ ഗണപതി ഉത്സവത്തിന്റെ അലങ്കാരത്തിനായി ഈ തീം തിരഞ്ഞെടുത്തുവെന്ന് ശുഭം പറഞ്ഞു.

അലങ്കാരങ്ങൾ പൂർത്തിയാക്കാൻ തനിക്ക് 15 ദിവസമെടുത്തു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സുപ്രീം കോടതിയുടെ കാർഡ്ബോർഡ് മാതൃകകൾ, ആർജി കർ ആശുപത്രി, പശ്ചിമ ബംഗാൾ അസംബ്ലി, ലേഡി ഓഫ് ജസ്റ്റിസിന്റെ പ്രതിമ എന്നിവ ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2018 മുതൽ സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി താൻ അലങ്കാരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 9/11 ആക്രമണവും കോവിഡ് പാൻഡെമിക് സമയത്തെ ആശുപത്രികളും ശുഭത്തിന്റെ മുൻകാല സൃഷ്ടികളിൽ ഉൾപ്പെടുന്നു. തനിക്ക് ഒരു ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഔപചാരിക പരിശീലനമൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ സമകാലിക വിഷയങ്ങളിലുള്ള താത്പര്യം കൊണ്ടാണ് ഇത്തരം അലങ്കാരങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത ബലാത്സംഗ-കൊലപാതകക്കേസിലെ പ്രതികൾക്ക് ഭഗവാൻ ഗണേശൻ കഠിനമായ ശിക്ഷ നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ശുഭം കൂട്ടിച്ചേർത്തു. വിഗ്രഹവും അനുബന്ധ അലങ്കാരവും കാണാൻ വന്മലയുടെ സ്ഥലത്ത് സ്ഥിരമായി സന്ദർശകരുടെ പ്രവാഹം ഉണ്ട്. സെപ്തംബർ 7ന് ആരംഭിച്ച ഉത്സവം 17ന് സമാപിക്കും.

Tags: doctorRAPEKolkataGanesh festivalidol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.