Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശിയെ തൊടാന്‍ പാര്‍ട്ടിക്കും പേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 09:47 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ സിപിഎമ്മിനും പേടി. ശശിക്കെതിരേ അന്വേഷണം വേണ്ടെന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ പരാതിയില്‍ ശശിയുടെ പേരില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. അതില്‍ വകുപ്പുതല അന്വേഷണം മതി. ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിക്കുമെന്നു ന്യായീകരണം. ശശിയുടെ പേരില്‍ അന്വേഷണത്തിനു മുഖ്യമന്ത്രിയും തയാറായിരുന്നില്ല.

പി. ശശിക്കെതിരേ പാര്‍ട്ടിക്കു പരാതി നല്കിയെന്നാണ് എം.വി. ഗോവിന്ദനെ കണ്ട ശേഷം പി.വി. അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞത്. അന്‍വറിനൊപ്പം മുന്‍ എംഎല്‍എ കാരാട്ട് റസാഖും ശശിക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചു. ഇതെല്ലാം സിപിഎം തള്ളിക്കളഞ്ഞു. വെറുതേ ആരോപിച്ചാല്‍ പോരാ, അടിസ്ഥാനപരമായി എഴുതിക്കൊടുക്കണമെന്നൊരു മുന്നറിയിപ്പും ഗോവിന്ദന്‍ നല്കി. ശശിയുടെ നടപടികള്‍ അന്വേഷിച്ചാല്‍ അത് മുഖ്യമന്ത്രിതന്നെ പ്രതിക്കൂട്ടിലാകുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

അന്‍വര്‍ എഴുതി നല്കിയ പരാതി സെക്രട്ടേറിയറ്റ് പരിശോധിച്ചെന്ന് ഗോവിന്ദന്‍ പറയുന്നു. പരാതിയില്‍ പേരുള്ള എസ്പി സുജിത് ദാസിനെ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു. അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥ വീഴ്ചയാണ്. അതിനാല്‍ ഭരണതലത്തിലെ പരിശോധന മതി. അതിനായി സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. മറ്റംഗങ്ങള്‍ അദ്ദേഹത്തെ സഹായിക്കാനുള്ളവരാണ്, ഗോവിന്ദന്‍ പറഞ്ഞു.

പരസ്യമായി പാര്‍ട്ടിക്കെതിരേ രംഗത്തെത്തിയ അന്‍വറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടി ജനപ്രതിനിധിയെന്ന നിലയില്‍ ഇങ്ങനെയല്ല പരാതിയുന്നയിക്കേണ്ടത്. അന്‍വര്‍ പാര്‍ട്ടി ചുമതലയിലുള്ള ആളല്ല, അന്‍വറിനെ പാര്‍ട്ടി ചട്ടം പഠിപ്പിക്കാനാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനെ പാര്‍ട്ടിയാണ് മുഖ്യമന്ത്രിയാക്കിയതെന്ന അന്‍വറിന്റെ പരാമര്‍ശത്തിനും ഗോവിന്ദന്‍ മറുപടി നല്കി. കേരളത്തിന്റെ പരിസ്ഥിതി തകര്‍ക്കുന്ന, ബിസിനസ് നടത്തുന്ന പിന്തിരിപ്പന്‍ രാഷ്‌ട്രീയക്കാരനായും സാമൂഹ്യദ്രോഹിയായും അന്‍വറിനെ ചിത്രീകരിച്ചിരുന്ന അതേ മാധ്യമങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പിന്തുണയയ്‌ക്കുന്നതെന്നും ഗോവിന്ദന്‍ പറയുന്നു.

അതേസമയം മുഖ്യമന്ത്രിക്ക് പരാതി നല്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. പരാതി കൊടുത്താലും അത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പി. ശശിക്ക് നല്കും. മാധ്യമങ്ങളോട് പറയാതെ പരാതി നല്കിയാല്‍ ഒരു ചുക്കും നടക്കാത്ത സാഹചര്യമാണുള്ളത്. നിരവധി സഖാക്കള്‍ക്ക് ഈ അനുഭവമുണ്ടെന്നും അന്‍വര്‍ തുറന്നടിച്ചു. എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് അന്‍വര്‍ കടുത്ത മറുപടിയുമായി രംഗത്തുവന്നത്. എഴുതിക്കൊടുത്ത പരാതിയില്‍ ശശിയുടെ പേരില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് പാര്‍ട്ടിയും കേട്ടുകാണുമല്ലോ എന്നായിരുന്നു മറുപടി.

അഴിമതിക്കെതിരെ പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതിനെ ഗോവിന്ദന്‍ വിമര്‍ശിച്ചെങ്കിലും അത് വകവയ്‌ക്കാതെ പോലീസിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ അന്‍വര്‍ പ്രത്യേക വാട്‌സ് ആപ്പ് നമ്പര്‍ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.

Tags: P sasiCPM KeralaPplitical Secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Kerala

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

പുതിയ വാര്‍ത്തകള്‍

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.