Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഹേമ എന്ന ജഡ്ജി വളരെ കര്‍ക്കശക്കാരിയായ ജഡ്ജി; യൂണിഫോമില്‍ രണ്ട് കറുത്ത കുത്തുണ്ട് എന്ന കാരണത്താല്‍ വാദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ട ജഡ്ജി’

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വെയ്‌ക്കണം. പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം. അതാണ് ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ അവര്‍ അതിന് മുതിരുന്നില്ല. - അഡ്വ. മിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 09:15 pm IST
in Kerala
ജസ്റ്റിസ് ഹേമ

ജസ്റ്റിസ് ഹേമ

കൊച്ചി: ഹേമ എന്ന ഇപ്പോള്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജഡ്ജി നിസ്സാരക്കാരിയല്ലെന്ന് അതിജീവിതയായ നടിയുടെ അഭിഭാഷക ടി.ബി. മിനി. തന്റെ യൂണിഫോമില്‍ വെള്ളയില്‍ രണ്ട് കറുത്ത കുത്ത് കണ്ടതിനാല്‍ കോടതിമുറിയില്‍ കേസ് വാദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത് ഇറക്കിവിട്ട ജഡ്ജിയായ ഹേമ അത്രയ്‌ക്ക് കര്‍ക്കശക്കാരിയാണ്. അവര്‍ ഒരു റിപ്പോര്‍ട്ട് നല‍്കിയാല്‍ അതില്‍ കഴമ്പുണ്ടാകും.- അഡ്വ. മിനി പറയുന്നു.

നമ്മുടെ നാട്ടില്‍ പല കമ്മീഷനും കമ്മിറ്റികളുമുണ്ട്. കമ്മീഷനാണെങ്കില്‍ അത് നിയമസഭയുടെ മേശപ്പുറത്ത് വെയ്‌ക്കണം. പിന്നെ അതിന്മേല്‍ ചര്‍ച്ച ചെയ്യണം. നടപടിയെടുക്കണം. അതുകൊണ്ടാണ് ബുദ്ധിപരമായി ഇടത് സര്‍ക്കാര്‍ കമ്മിറ്റിയെ വെച്ചത്. കമ്മിറ്റിയാവുമ്പോള്‍ അതിന്മേല്‍ നടപടി എടുത്തില്ലെങ്കിലും പ്രശ്നമില്ല. വേട്ടക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ കഴിയില്ല. അതിന്മേല്‍ ആക്ഷന്‍ എടുത്തില്ലെങ്കിലും പ്രശ്നമില്ല എന്ന ഒരു പഴുത് ഇടത് സര്‍ക്കാരിനുണ്ട്. 1.46 കോടി രൂപ ചെലവഴിച്ചാണ് ഈ കമ്മിറ്റിയെ നിയോഗിച്ചത്. പക്ഷെ ഈ റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ എല്ലാം ഒഴിവാക്കി. ബാക്കിയുള്ളത് മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. – അഡ്വ. മിനി പറയുന്നു.

ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷമായി പുറത്തുവന്നിട്ടും അതില്‍ നടപടിയെടുക്കാതിരുന്നത് ഈ ഇടതുപക്ഷസര്‍ക്കാരാണ്. അവരുടെ അനാസ്ഥയാണ്. മുകേഷ് എന്ന വ്യക്തിയെ എല്ലാവര്‍ക്കും അറിയാം. അയാള്‍ ആരാണെന്ന്. ഇപ്പോള്‍ അയാള്‍ വന്നിരുന്ന് പറയുകയാണ് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ്. അതുപോലെ മന്ത്രി ഗണേഷ് കുമാര്‍. ഇവരൊക്കെ ഇടത് പക്ഷ മന്ത്രിമാരായിരിക്കുക എന്ന് പറയുമ്പോള്‍ നാണം കൊണ്ട് തല താഴ്‌ത്തിപ്പോവുകയാണ്. എല്ലാ വലതുപക്ഷ ക്രിമകളെയും പിടിച്ച് ഇടതുപക്ഷമാക്കുക. എങ്ങിനെയെങ്കിലും അധികാരം പിടിച്ചെടുക്കുക. മുകേഷിന്റെ രണ്ട് ഭാര്യമാര്‍ സമൂഹത്തോട് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. എത്രയോ വലിയ സഖാവായ ഗുരുദാസിനെ മാറ്റിയിട്ടാണ് മുകേഷിനെ കൊണ്ടുവന്നത്. അപ്പോ പറഞ്ഞുവന്നത് ഈ റിപ്പോര്‍ട്ടിന്മേല്‍ വേണമെന്ന് വെച്ചാല്‍ സര്‍ക്കാരിന് കേസെടുക്കാന്‍ കഴിയും. ഇതില്‍ ചെയ്യേണ്ടത് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വെയ്‌ക്കണം. പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണം. അതാണ് ഇടത് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ അവര്‍ അതിന് മുതിരുന്നില്ല. – അഡ്വ. മിനി ചൂണ്ടിക്കാട്ടി.

 

 

 

Tags: AdvTBMiniAdvMiniHemaCommitteeLDFSexual harassmentHemahema committeeActorMukeshActorGanesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.