Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘കിളി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയെ കിളിപ്പാട്ടുകാരനെന്ന് വിളിച്ച ബീയാര്‍ പ്രസാദിന്റെ പാട്ടില്‍ 40 കിളികള്‍…

ബീയാര്‍ പ്രസാദിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി: "ഒരു കോമഡീണ്ട്. എന്റെ പാട്ടുകളില്‍ ഞാന്‍ പ്രാവ്, കിളി എന്നൊക്കെ ഇടയ്‌ക്കിടക്ക് പ്രയോഗിക്കും. ഇത് കേട്ട് പ്രസാദ് (ബീയാര്‍ പ്രസാദ്) എന്നെ കളിയാക്കും. ഗിരീഷേ, നി‍ന്റെ എല്ലാ പാട്ടിലും ഒരു കിളിണ്ടാവൂല്ലോ. നീ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ആളാണല്ലോ എന്ന് പറഞ്ഞാണ് ബീയാര്‍ പ്രസാദിന്റെ പരിഹാസം".

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 05:57 pm IST
in Entertainment

‘കിളി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്നത് കണ്ട് ഗിരീഷ് പുത്തഞ്ചേരിയെ കിളിപ്പാട്ടുകാരനെന്ന് വിളിച്ച ബീയാര്‍ പ്രസാദിന്റെ പാട്ടിന്റെ പല്ലവിയില്‍ മാത്രം 40 കിളികള്‍…

തിരുവനന്തപുരം: മണ്‍മറഞ്ഞുപോയ ഗാനരചയിതാക്കളാണ് ഗിരീഷ് പുത്തഞ്ചേരിയും ബീയാര്‍ പ്രസാദും. പണ്ട് ഒരു ടിവി ചാനലിന് വേണ്ടി നടന്‍ സിദ്ധിഖ് നടത്തിയ അഭിമുഖത്തില്‍ ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ വിരിഞ്ഞത് രസകരമായ സംഭാഷണം.

ബീയാര്‍ പ്രസാദിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി: “ഒരു കോമഡീണ്ട്. എന്റെ പാട്ടുകളില്‍ ഞാന്‍ പ്രാവ്, കിളി എന്നൊക്കെ ഇടയ്‌ക്കിടക്ക് പ്രയോഗിക്കും. ഇത് കേട്ട് പ്രസാദ് (ബീയാര്‍ പ്രസാദ്) എന്നെ കളിയാക്കും. ഗിരീഷേ, നി‍ന്റെ എല്ലാ പാട്ടിലും ഒരു കിളിണ്ടാവൂല്ലോ. നീ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ആളാണല്ലോ എന്ന് പറഞ്ഞാണ് ബീയാര്‍ പ്രസാദിന്റെ പരിഹാസം”.

(ഗിരീഷ് പുത്തഞ്ചേരിയുടെ കിളി/പ്രാവ് എന്നീ വാക്കുകളുള്ള ഗാനങ്ങള്‍:

1. കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
2.തളിരണിഞ്ഞൊരു കിളിമരത്തിലെ
​കണിമലരേ വാ പൂക്കാലം പൂക്കാലം
3. തെങ്കാശിമേഘം പൂങ്കാറ്റിലാടി… മണമകൾ കിളിക്കുരുന്നരിയ
കുസൃതി കൊണ്ടു മധുരകീർത്തനം പാടി….
4. വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം
മനസ്സിലിതു മഞ്ഞു മാസം
5. തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
6. ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ
കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ
7. ചോലക്കിളികൾ മൂളിപ്പാടും കുരുകുക്കുക്കുക്കു
തളിരോലത്തുമ്പിൽ കാറ്റു തുടിയ്‌ക്കും ടിരി റ്റിക് റ്റിക് റ്റിക് റ്റിക്
8. കുഞ്ഞിക്കുയില്‍ കിളിക്കുരുന്നേ
ചെല്ലക്കൂടും കൂട്ടി കൂടെ പോരാം
9. മഞ്ഞക്കിളിയേ കുഞ്ഞിക്കുരുന്നേ മഞ്ഞത്തിരുന്നാടാന്‍ വാവാ
മുല്ലക്കൊടി തന്‍ ചെല്ലത്തണലില്‍ മെല്ലെപ്പതിഞ്ഞാടാന്‍ വാവാ

പിടിച്ചുനില്‍ക്കാന്‍ ഗിരീഷ് പുത്തഞ്ചേരി ബീയാര്‍ പ്രസാദിന് നല്‍കിയ മറുപടി ഇങ്ങിനെ: “എടാ, ഞാന്‍ തുഞ്ചത്തെഴുത്തച്ഛന്റെ കാര്യം ഏറ്റെടുത്തതാണ്. പാവം… മൂപ്പര് മരിച്ചുപോയല്ലോ”.

ഉടനെ ബീയാര്‍ പ്രസാദിന്റെ അടുത്ത പരിഹാസം വരും: “അപ്പോ കിളിപ്പാട്ട് പ്രസ്ഥാനം ഗിരീഷ് രണ്ടാമത് തുടങ്ങാന്‍ പോവാണ്”. അപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി മനസ്സില്‍ പ്രാര്‍ത്ഥിച്ചു- ഗുരുവായൂരപ്പാ ഒരു കിളിയെങ്കിലും ഇവന്റെ(ബീയാര്‍ പ്രസാദിന്റെ) പാട്ടിലും ഉണ്ടാവണേ എന്ന്.

ഒടുവില്‍ ബീയാര്‍ പ്രസാദ് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ ഒരു പാട്ടെഴുതി. അതില്‍ നിറയെ കിളികളാണ് – ഒന്നാം കിളി, രണ്ടാം കിളി, മൂന്നാം കിളി, നാലാം കിളി, അഞ്ചാം കിളി.. എന്നിങ്ങിനെ….ഞാന്‍ ഒരു കിള്യേ എഴുതീട്ടുള്ളൂ. ഇവന്റെ ഒരു പല്ലവിയില്‍ തന്നെ നാല്‍പത് കിളികള്‍.” -ഗിരീഷ് പുത്തഞ്ചേരി തിരിച്ചടിച്ചു.

Tags: Song writerMalayalam film songMalayalam SongGireesh PuthencheryGireeshputhencheryBeeyarPrasadKilichundan MambazhamPuthencherySong writing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

Music

തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് ചെയ്തു.

Music

പെരുന്നാൾ വൈബ് ആക്കാൻ ഡർബിയിലെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ..” റിലീസായി

Entertainment

അല കടലും കാറ്റും കാമിക്കില്ലേ… ഇനി അവളും ഞാനും പ്രേമിക്കില്ലേ.:സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം.

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ആരും ഗോളടിക്കാതെ 90 മിനിറ്റ്, എക്സ്ട്രാ ടൈമിലേക്ക് കടന്ന് അര്‍ജന്‍റീന-സ്പെയിന്‍ ഫൈനല്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.