Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ദുരന്തം: പുനരധിവാസം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Aug 6, 2024, 01:12 am IST
in Kerala
വയനാട് ദുരന്തത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളിലൊന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്ഥലത്ത് തയാറാക്കിയ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചപ്പോള്‍

വയനാട് ദുരന്തത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളിലൊന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്ഥലത്ത് തയാറാക്കിയ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചപ്പോള്‍

മേപ്പാടി: വയനാട് ദുരന്തത്തില്‍ മാതൃകാ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങളില്‍ പോലും ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. മേപ്പാടി പഞ്ചായത്തില്‍ മാത്രം 16 ക്യാമ്പുകളിലായി 723 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 599 പേര്‍ കുട്ടികളാണ്. വിദ്യാര്‍ത്ഥികളാണ് ഏറെയും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ അടിയന്തരിമായി മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിച്ചാലേ സ്‌കൂളുകള്‍ തുറക്കാനാവൂ. ദുരന്തബാധിതരെ മറ്റു വിദ്യാലയങ്ങളില്‍ ചേര്‍ക്കേണ്ടതുമുണ്ട്. ടൗണ്‍ഷിപ്പും, വീടും ദീര്‍ഘകാല പദ്ധതികളാണ്. അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. മന്ത്രിമാര്‍ വയനാട്ടിലുണ്ടെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

വാടകവീടുകളിലേക്ക് മാറണമെന്നായിരുന്നു 2019 ല്‍ പുത്തുമല ദുരന്തബാധിതരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആറ് മാസത്തെ വാടക യും ഉറപ്പ് നല്കി. എന്നാല്‍ മൂന്നാം മാസം മുതല്‍ വാടക മുടങ്ങിയവര്‍ പുത്തുമലയിലുണ്ട്. അന്ന് പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് ഇപ്പോഴും കടലാസിലാണ്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും അന്ന് തകര്‍ന്നിരുന്നു. പ്രഖ്യാപിച്ച പത്ത് ലക്ഷം നല്കിയില്ല. പലരുടെയും വീടുകള്‍ ഇന്നും പൂര്‍ത്തിയായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ പണം നല്കി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേ ഫോര്‍മുലയാണ് ഇത്തവണയുമെങ്കില്‍ ദുരന്തത്തിനുമേല്‍ ദുരിതം ഏറുകയേ ഉള്ളൂ.

ആശുപത്രികളില്‍ നിന്നവരെ പുനരധിവസിപ്പിക്കുന്നതും പ്രശ്‌നമാണ്. തുടര്‍ ചികിത്സയും പ്രശ്‌നമാണ്. കുടുംബത്തില്‍ ആരും അവശേഷിച്ചിട്ടില്ലാത്ത അവന്തികയെന്ന പിഞ്ചുകുഞ്ഞിനെപ്പോലുള്ള നിരവധിപേരുണ്ട്.

കുടുംബം പൂര്‍ണമായും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. ഇവരുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവരും. രണ്ട് വിദ്യാലയങ്ങള്‍ ദുരന്തത്തില്‍ തകര്‍ന്നതിനാല്‍ പകരം സംവിധാനം അടിയന്തരമായി കണ്ടെത്തേണ്ടതുമുണ്ട്.

പ്രകൃതിക്ഷോഭങ്ങള്‍ മൂലം തകര്‍ന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെയാണ് അതിനെ മാതൃകാപരമായി അതിജീവിച്ചത് എന്നതിന്റെ ചരിത്രം പോലും സംസ്ഥാനഭരണകൂടം മനസിലാക്കുന്നില്ല.

2001 ജനുവരി 26ന് 6356 വീടുകള്‍ നിലം പൊത്തിയ ഗുജറാത്തിലെ ഭുജില്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശാസ്ത്രീയമായ പുനരധിവാസം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ചയുള്ള ജില്ലയാക്കി അതിനെ മാറ്റാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരം മാതൃകകളുള്ളപ്പോഴാണ് കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത്.

Tags: Kerala GovernmentRehabilitationWayanad Tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

അന്താരാഷ്‌ട്ര ചരക്ക് കവാടമായി വിഴിഞ്ഞം; സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.