Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വയനാട് ദുരന്തം: പുനരധിവാസം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Aug 6, 2024, 01:12 am IST
in Kerala
വയനാട് ദുരന്തത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളിലൊന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്ഥലത്ത് തയാറാക്കിയ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചപ്പോള്‍

വയനാട് ദുരന്തത്തില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളിലൊന്ന് പുത്തുമലയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്ഥലത്ത് തയാറാക്കിയ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

മേപ്പാടി: വയനാട് ദുരന്തത്തില്‍ മാതൃകാ പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങളില്‍ പോലും ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. മേപ്പാടി പഞ്ചായത്തില്‍ മാത്രം 16 ക്യാമ്പുകളിലായി 723 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ 599 പേര്‍ കുട്ടികളാണ്. വിദ്യാര്‍ത്ഥികളാണ് ഏറെയും. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ അടിയന്തരിമായി മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിച്ചാലേ സ്‌കൂളുകള്‍ തുറക്കാനാവൂ. ദുരന്തബാധിതരെ മറ്റു വിദ്യാലയങ്ങളില്‍ ചേര്‍ക്കേണ്ടതുമുണ്ട്. ടൗണ്‍ഷിപ്പും, വീടും ദീര്‍ഘകാല പദ്ധതികളാണ്. അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. മന്ത്രിമാര്‍ വയനാട്ടിലുണ്ടെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

വാടകവീടുകളിലേക്ക് മാറണമെന്നായിരുന്നു 2019 ല്‍ പുത്തുമല ദുരന്തബാധിതരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആറ് മാസത്തെ വാടക യും ഉറപ്പ് നല്കി. എന്നാല്‍ മൂന്നാം മാസം മുതല്‍ വാടക മുടങ്ങിയവര്‍ പുത്തുമലയിലുണ്ട്. അന്ന് പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് ഇപ്പോഴും കടലാസിലാണ്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും അന്ന് തകര്‍ന്നിരുന്നു. പ്രഖ്യാപിച്ച പത്ത് ലക്ഷം നല്കിയില്ല. പലരുടെയും വീടുകള്‍ ഇന്നും പൂര്‍ത്തിയായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ പണം നല്കി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേ ഫോര്‍മുലയാണ് ഇത്തവണയുമെങ്കില്‍ ദുരന്തത്തിനുമേല്‍ ദുരിതം ഏറുകയേ ഉള്ളൂ.

ആശുപത്രികളില്‍ നിന്നവരെ പുനരധിവസിപ്പിക്കുന്നതും പ്രശ്‌നമാണ്. തുടര്‍ ചികിത്സയും പ്രശ്‌നമാണ്. കുടുംബത്തില്‍ ആരും അവശേഷിച്ചിട്ടില്ലാത്ത അവന്തികയെന്ന പിഞ്ചുകുഞ്ഞിനെപ്പോലുള്ള നിരവധിപേരുണ്ട്.

കുടുംബം പൂര്‍ണമായും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. ഇവരുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവരും. രണ്ട് വിദ്യാലയങ്ങള്‍ ദുരന്തത്തില്‍ തകര്‍ന്നതിനാല്‍ പകരം സംവിധാനം അടിയന്തരമായി കണ്ടെത്തേണ്ടതുമുണ്ട്.

പ്രകൃതിക്ഷോഭങ്ങള്‍ മൂലം തകര്‍ന്ന രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെയാണ് അതിനെ മാതൃകാപരമായി അതിജീവിച്ചത് എന്നതിന്റെ ചരിത്രം പോലും സംസ്ഥാനഭരണകൂടം മനസിലാക്കുന്നില്ല.

2001 ജനുവരി 26ന് 6356 വീടുകള്‍ നിലം പൊത്തിയ ഗുജറാത്തിലെ ഭുജില്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശാസ്ത്രീയമായ പുനരധിവാസം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ വ്യാവസായിക വളര്‍ച്ചയുള്ള ജില്ലയാക്കി അതിനെ മാറ്റാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരം മാതൃകകളുള്ളപ്പോഴാണ് കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നത്.

Tags: Wayanad TragedyKerala GovernmentRehabilitation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഏത് വ്യോമപ്രതിരോധത്തെയും സംഹരിക്കാൻ കരുത്തൻ ; അണിയറയിൽ ഇന്ത്യയ്‌ക്കായി ബ്രഹ്മാസ്ത്രം ഒരുങ്ങുന്നു ‘ രുദ്രം -4 ‘ ഹൈപ്പർസോണിക് മിസൈൽ

മലാപറമ്പ് പെണ്‍വാണിഭം : 2 പൊലീസുകാരെ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചുംകേന്ദ്രീകരിച്ചും അന്വേഷണം

“ഞങ്ങൾക്ക് നൽകിയ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റി” : സർവകക്ഷി പ്രതിനിധി സംഘത്തിന്റെ സന്ദർശനം അവസാനിച്ചതിന് ശേഷം ശശി തരൂർ

വിശ്വനാഥന്‍ ആനന്ദ് (ഇടത്ത്) ഫോസ്റ്റിനോ ഓറോ (വലത്ത്)

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

തുർക്കിയെ കളി പഠിപ്പിക്കാനുറച്ച് ഇന്ത്യ : തുർക്കിയുടെ ഏറ്റവും വലിയ ശത്രു രാജ്യമായ സൈപ്രസ് സന്ദർശിക്കാൻ നരേന്ദ്രമോദി 

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies