Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാട്ടുകാരിയാവേണ്ടിയിരുന്നത് ഈ ചേച്ചി….പക്ഷെ ഗായികയായി തീര്‍ന്നത് അനുജത്തി…വിധിവൈപരീത്യം കൈപിടിച്ച് നടത്തിയ ചിത്ര എന്ന ഗായിക

അതെ വിധിവൈപരീത്യം ജീവിതപ്പാതകള്‍ മാറ്റി വരയ്‌ക്കുന്നു. പാട്ടുകാരിയാകാന്‍ പുറപ്പെട്ടു പോയ മൂത്തമകള്‍ക്ക് പകരം ഇളയവള്‍ ഗായികയാവുന്നു. ആദ്യം ചെറിയ ഗാനമേളകളില്‍, പിന്നീട് കാസറ്റുകളില്‍, അതിന് ശേഷം മലയാളം സിനിമകളില്‍, പിന്നീട് തമിഴില്‍ ഇളയരാജയുടെ ഗായിക, അതിന് ശേഷം ഹിന്ദിയില്‍ റഹ്മാന്റെ ഗായിക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 08:09 pm IST
in Kerala, Entertainment
ഗായിക ചിത്രയുടെ ചേച്ചി കെ.എസ്. ബീന (ഇടത്ത്)

ഗായിക ചിത്രയുടെ ചേച്ചി കെ.എസ്. ബീന (ഇടത്ത്)

തിരുവനന്തപുരം: കെ.എസ്. ചിത്ര ജനിച്ചത് സംഗീതജ്ഞരുടെ കുടുംബത്തിലാണ്. പക്ഷെ ചിത്രയിലായിരുന്നില്ല ചേച്ചി കെ.എസ്. ബീനയിലായിരുന്നു അച്ഛന്‍ കൃഷഅമന്‍നായര്‍ക്ക് പ്രതീക്ഷ. അതുകൊണ്ട് ചേച്ചിയെയാണ് പാട്ട് പഠിപ്പിച്ചത്. സംഗീത മാഷ് വീട്ടിലേക്ക് പഠിപ്പിക്കാന്‍ വരുമായിരുന്നു. പക്ഷെ ചേച്ചി വീട്ടില്‍ പാടുന്നത് കേട്ട് പഠിച്ച അനുജത്തിക്ക് സംഗീതത്തോടുള്ള അഭിനിവേശം ഒരിയ്‌ക്കലും അവസാനിച്ചില്ല.ചിത്രയ്‌ക്ക്. ചേച്ചിക്ക് നാലര വയസ്സുള്ളപ്പോള്‍ തീരെ ചെറിയ കുട്ടിയായിരുന്നു ചിത്ര. ചേച്ചി പാടുമ്പോള്‍ കരച്ചിലില്ലാതെ ചിത്ര കേട്ടുകൊണ്ടിരിക്കുമ്പോള്‍ കുട്ടിക്ക് പാട്ടില്‍ താല്‍പര്യമുണ്ടെന്ന് മനസ്സിലായെന്ന് ചേച്ചി ബീന പറയുന്നു. “ചെറിയ ആളായപ്പോഴുള്ള ചിത്രയല്ല, വലുതായപ്പോള്‍. നല്ല ചിട്ടയുള്ള ആളായി ചിത്ര മാറി. റെക്കോഡിങ്ങിനൊക്കെ പോകുമ്പോഴൊക്കെ വലിയ ചിട്ടയായാണ് പോവുക. അതുപോലെ എല്ലാ വിശദാംശങ്ങളോടും കൂടിയാണ് ഒരു പാട്ട് എഴുതിയെടുക്കുന്നത്. ഇന്നയാള്‍ ചെറുത്. ഇന്നയാള്‍ വലുത്. എന്ന ചിന്തയേ ഇല്ല. അത്രയ്‌ക്ക് വിനയമാണ് “- ചേച്ചി ബീന അനുജത്തിയുടെ സ്വഭാവ സവിശേഷതകള്‍ ഓര്‍ത്തെടുക്കുന്നു. ഒരേ പോലെ എല്ലാവരേയും കാണുന്നയാളായ ചിത്ര ഒരു മാതൃക തന്നെയാണെന്ന് ചേച്ചി പറയുമ്പോള്‍ ചിത്രയുടെ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരിയും സ്വതസിദ്ധമായ വിനയവും. “എന്റെ ചേച്ചി ഇങ്ങിനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ വയ്യ.”- അവിശ്വസനീയഭാവത്തോടെ ചിത്ര ചിരിക്കുന്നു. ഗായിക കെ.എസ്. ചിത്ര 61ാം പിറന്നാള്‍ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു ചേച്ചി ഒരു ചാനലില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ചിത്രയുടെ മഴ എന്ന സിനിമയിലെ പാട്ട് ചേച്ചിക്ക് ഇഷ്ടമാണ്. കാര്‍മ്മുകില്‍ വര്‍ണ്ണന്‍ എന്ന ഗാനം ആലപിക്കുമ്പോള്‍ ഗായികയായിരുന്ന ചേച്ചിക്ക് ഒടുക്കം വരെ ടെന്‍ഷനാണ്. “ചിത്ര എത്ര നന്നായി പാടിയാലും ഞാന്‍ ഭംഗിയായി പാടി എന്ന് ഒരിയ്‌ക്കലും പറയാറില്ല. അതിലെ ചില കുഴപ്പങ്ങളെക്കുറിച്ച് പറയും.” – ബീന പറയുന്നു. വീട്ടിലെ വേലക്കാരികള്‍ മുതല്‍ അടുത്ത് പരിചയമുള്ള എല്ലാവരുടെയും ജന്മദിനങ്ങള്‍ ചിത്ര കലണ്ടറില്‍ അടയാളപ്പെടുത്താറുണ്ട്. അവര്‍ക്കെല്ലാം സമ്മാനമയച്ചുകൊടുക്കുന്ന ശീലമുണ്ടെന്നും ബീന അനിയത്തിയുടെ ശീലത്തെക്കുറിച്ച് പറയുന്നു. എല്ലാ കസിന്‍സിന്റെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബര്‍ത്ത് ഡേകള്‍ക്ക് ചിത്ര ആല്‍ബം ഉണ്ടാക്കി ഗ്രൂപ്പില്‍ ഇടുമെന്നും ചേച്ചി പറയുന്നു.

കര്‍ണ്ണാടകസംഗീതത്തില്‍ ചിത്രയ്‌ക്ക് ഇനിയും കൂടുതല്‍ ചെയ്യാനുണ്ടെന്നും അതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ചേച്ചി ഉപദേശിക്കുന്നു.

ഇളയമകളുടെ അമിതമായ സംഗീതതാല‍്പര്യം കണ്ടാണ് പിതാവ് കൃഷ്ണൻ നായർ തന്നെ ചിത്രയെ.പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു.അതാണ് ചിത്രയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

അതെ വിധിവൈപരീത്യം ജീവിതപ്പാതകള്‍ മാറ്റി വരയ്‌ക്കുന്നു. പാട്ടുകാരിയാകാന്‍ പുറപ്പെട്ടു പോയ മൂത്തമകള്‍ക്ക് പകരം ഇളയവള്‍ ഗായികയാവുന്നു. ആദ്യം ചെറിയ ഗാനമേളകളില്‍, പിന്നീട് കാസറ്റുകളില്‍, അതിന് ശേഷം മലയാളം സിനിമകളില്‍, പിന്നീട് തമിഴില്‍ ഇളയരാജയുടെ ഗായിക, അതിന് ശേഷം ഹിന്ദിയില്‍ റഹ്മാന്റെ ഗായിക.

 

Tags: 61 birthdaysingerKS Chitraplayback singerMalayalam playback singerKSChitraSinger KS Chitra61HBDHBDChitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

Kerala

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

Varadyam

ഗാനപ്രണാമം

Varadyam

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.