Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിധി വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തി വെട്ടിലായി യുവാക്കൾ; ചതിച്ചത് കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍

Janmabhumi Online by Janmabhumi Online
Jul 24, 2024, 10:56 am IST
in Kerala, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

ചാലക്കുടി: നിധി സ്വര്‍ണം വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയും ലോണെടുത്തും ഉണ്ടാക്കിയ 4 ലക്ഷം രൂപ തട്ടിച്ച് അസം സ്വദേശികള്‍. പണമുണ്ടാക്കുവാനുള്ള എളുപ്പ വഴിയില്‍ കഷ്ടത്തിലായത് നാദപുരം സ്വദേശികളായ രാജേഷും, ലെനീഷുമാണ്. ലെനീഷും, കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍ ഇസ്ലാമും നാദപുരത്ത് ഒരിടത്താണ് ജോലി ചെയ്യുന്നത്. മുഹമ്മദ് അവിടെ ഒരാളുടെ ജെസിബി ഓപ്പറേറ്ററും, ലെനീഷ് ടിപ്പര്‍ ലോറി ഡ്രൈവറുമായിരുന്നു. അങ്ങനെയാണ് തന്റെ ഒരു കൂട്ടുകാരന് നിധി കിട്ടിയ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും 7 ലക്ഷം രൂപ നല്‍കിയാല്‍ സ്വര്‍ണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു ലെനീഷിനെ മൂഹമ്മദ് വശത്താക്കുകയായിരുന്നു.

മുഹമ്മദിന്റെ വാക്കില്‍ വിശ്വസിച്ച ലെനീഷ് സ്വര്‍ണ പണിക്കാരന്‍ കൂടിയായ സുഹൃത്ത് രാജേഷുമായി ചേര്‍ന്ന് നിധി സ്വര്‍ണം വാങ്ങുവാന്‍ തീരുമാനിക്കുകയായിരുന്നു. ആസുത്രിതമായിട്ടാണ് അസം സ്വദേശികള്‍ പദ്ധതി പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പണം തട്ടിയെടുത്ത് ഓടിയപ്പോള്‍ ട്രെയിന്‍ തട്ടി ഒരാള്‍ക്ക് പരിക്ക് പറ്റിയതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. ട്രെയിന്‍ തട്ടി തെറിച്ച് വീണ് പരിക്ക് പറ്റിയ അബ്ദുള്‍ കലാമിനെ മുരിങ്ങൂരില്‍ നിന്ന് ഓട്ടോറിക്ഷ പിടിച്ച് കൊരട്ടിയിലും അവിടെ നിന്ന് അങ്കമാലിയിലും പിന്നീട് പെരുമ്പാവൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇതാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുവാന്‍ കാരണമായത്.

പ്രതികളായ നാലു പേരേയും 24 മണിക്കൂറിനുള്ളില്‍ പിടികൂടാന്‍ ചാലക്കുടി പോലീസിന് കഴിഞ്ഞു. പോലീസിന് വഴിതിരിവായത് മുരിങ്ങൂര്‍ ഡിവൈന്‍ നഗറിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിജിയുടെ മൊഴിയാണ്. പരിക്കേറ്റ അബ്ദുള്‍ കലാമിനേയും എടുത്ത് മുന്ന് പേരെത്തി അങ്കമാലിയിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു വാടക ഏറ്റിരുന്ന ജിജി ഇവരെ കൊരട്ടിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ജയനെന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഇവരെ അങ്കമാലിയിലെത്തിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തെളിവൊന്നു ലഭിക്കാതെ വന്നതോടെയാണ് എസ്എച്ച്ഒ എം.കെ സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം പെരുമ്പാവൂരിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞത്.

പുഴയില്‍ ചാടിയ നാലു പേര്‍ക്കായി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ അഗ്നി രക്ഷാ സേനാഗംങ്ങളാണ് കേസില്‍ ദുരിതം അനുഭവിച്ചത്. ചാലക്കുടി പുഴിയില്‍ നാലു പേര്‍ ചാടിയെന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലക്കുടി പുഴയില്‍ മണിക്കൂറുകള്‍ പരിശോധന നടത്തിയിരുന്നു.

Tags: arrestgoldchalakudypolicethe treasure
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഞ്ച് റോവര്‍ കാര്‍ അപകടം: പൊലീസ് അന്വേഷണത്തില്‍ സംശയമെന്ന് മരിച്ച റോഷന്റെ കുടുംബം

Thiruvananthapuram

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ചേരമ്പാടിയില്‍ കൊന്ന് കുഴിച്ചു മൂടിയ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു

Local News

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

Kerala

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies