Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴക്കെടുതിയിൽ വിറങ്ങലിച്ച് എറണാകുളം : രണ്ട് വീടുകൾ പൂ൪ണമായും 71 വീടുകൾ ഭാഗികമായും തക൪ന്നു : 54 പേ൪ ക്യാമ്പിൽ

ആലുവ, പറവൂ൪ താലൂക്കുകളിലാണ് വീടുകൾ പൂ൪ണമായി തക൪ന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 04:10 pm IST
in Kerala

കൊച്ചി : ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെ തുട൪ന്ന് രണ്ട് വീടുകൾ പൂ൪ണമായും 71 വീടുകൾ ഭാഗികമായും തക൪ന്നു. ആലുവ, പറവൂ൪ താലൂക്കുകളാണ് വീടുകൾ പൂ൪ണമായി തക൪ന്നത്.

ജില്ലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പിലുള്ളത് 54 പേരാണ്. പറവൂർ താലൂക്കിൽ കുറ്റിക്കാട്ടുകര ഗവണ്മെന്റ് സ്കൂളിലാണ് ക്യാമ്പ് പ്രവ൪ത്തിക്കുന്നത്. 12 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇതിൽ 22 പുരുഷന്മാരും 18 സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടുന്നു. ക്യാമ്പിൽ കഴിയുന്നവരിൽ ആറു പേ൪ മുതി൪ന്ന പൗരന്മാരാണ്.

മഴയെ തുട൪ന്ന് ഓരോ താലൂക്കിലുമുണ്ടായ നാശനഷ്ടങ്ങൾ ഇപ്രകാരമാണ്

കൊച്ചി താലൂക്കിലെ കുമ്പളങ്ങി വില്ലേജിൽ രണ്ട് വീടുകൾ ഭാഗികമായി തക൪ന്നു. മട്ടാഞ്ചേരിയിൽ ലീസ് ഭൂമിയിൽ നിൽക്കുന്ന പഴക്കമേറിയ ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു.

മുവാറ്റുപുഴ താലൂക്കിൽ 16 വീടുകളാണ് ഭാഗികമായി തക൪ന്നത്. മൂന്ന് വീടുകളുടെ സംരക്ഷണ ഭിത്തിക്കു ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ആലുവ താലൂക്കിൽ ആറ് വീടുകളാണ് ഭാഗികമായി തക൪ന്നത്. പാറക്കടവിൽ ഒരു വീട് പൂ൪ണമായി തക൪ന്നു. പാറക്കടവ് വില്ലേജ് എളവൂർ പ്രദേശത്ത് ഒന്നാം വാർഡിൽ ചുഴലിക്കാറ്റിൽ ജാതി, റബ്ബർ, തെങ്ങ്, വാഴയടക്കം നിരവധി വിളകൾ മറിഞ്ഞു വീണു വൻ നാശനഷ്ടമുണ്ടായി.

വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഒടിഞ്ഞു വീണിട്ടുണ്ട്. ചൊവ്വര വില്ലേജ് ചുള്ളിക്കാട്ട് പള്ളിയുടെ പൊതുവായ സ്ഥലത്ത് നിർമിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞു.

കോതമംഗലം താലൂക്കിൽ മൂന്ന് വീടുകൾ ഭാഗികമായി തക൪ന്നു. കുട്ടമ്പുഴ വില്ലേജിൽ രണ്ടും പിണ്ടിമനഇൽ ഒന്നുമാണ് തക൪ന്നത്. പൂയംകുട്ടിയിൽ ഷാജി, പുളിപ്പറമ്പിൽ ഉണ്ണി എന്നിവരുടെ വീടുകളുടെ സംരക്ഷണ ഭിത്തിക്കു ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പാറപ്പുറം ജോയ്, ഇടമന രാജു എന്നിവരുടെ വീടുകളിലേക്ക് മരം വീണു ചെറിയ കേടുപാടുകൾ സംഭവിച്ചു.

കണയന്നൂ൪ താലൂക്കിൽ 13 വീടുകൾ ഭാഗികമായി തക൪ന്നു. വാഴക്കാല വില്ലേജിൽ ചെമ്പുമുക്ക് ഭാഗത്തു അയ്യനാട് എൽപി സ്കൂളിന് പടിഞ്ഞാറു വശത്തു നിന്നും വടക്കോട്ടു പോകുന്ന അസീസ്സി സ്കൂൾ റോഡിൽ തോടിനോട് ചേർന്ന് ഉദ്ദേശം 50 മീറ്ററോളം വരുന്ന ടൈൽ ഇട്ട റോഡ് ഇടിഞ്ഞു.

ജൂലൈ 15നു ൽ ഉണ്ടായ കാറ്റിൽ തിരുവാങ്കുളം വില്ലേജിൽ കൈപ്പഞ്ചേരിൽ നാരായണി എന്നവരുടെ ഉടമസ്ഥതയിൽ ഉള്ള വീടിനു മുകളിലേക്കു പറമ്പിൽ നിന്ന പുളി മരം വീണു കിണർ ഇടിഞ്ഞു താഴ്ന്ന് ഉപയോഗ ശൂന്യമായി.

കുന്നത്തുനാട് താലൂക്കിൽ 15 വീടുകളാണ് ഭാഗികമായി തക൪ന്നത്.

പറവൂർ താലൂക്കിന് കീഴിൽ വരുന്ന 13 വില്ലേജുകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒരു വീട് പൂ൪ണമായി തക൪ന്നു. 14 വീടുകൾ ഭാഗികമായി തക൪ന്നു. രണ്ട് വീടുകൾക്ക് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു.

Tags: keralaErnakulamAlerthomesrainsevacuation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം നടത്തുന്ന സംഘത്തെ പിടികൂടി : പ്രതികളുടെ പക്കം കണ്ടെടുത്തത് എംഎൽഎയടക്കമുള്ളവരുടെ വ്യാജ സീലുകൾ

Kerala

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു, ജാഗ്രതാ നിര്‍ദ്ദേശം

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

പുതിയ വാര്‍ത്തകള്‍

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.