Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റെയില്‍വേയില്‍ പഴിചാരി സര്‍ക്കാര്‍ ഒളിച്ചോട്ടം; മോര്‍ച്ചറിക്കുമുന്നില്‍ മേയറുടെ കണ്ണീര്‍ നാടകം

Janmabhumi Online by Janmabhumi Online
Jul 15, 2024, 10:50 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി ശുചീകരണത്തൊഴിലാളി ജോയി മരിച്ചതിലെ ഗുരുതര വീഴ്ച മറയ്‌ക്കാന്‍ റെയില്‍വേയെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍. റെയില്‍വെയാണ് മാലിന്യം നീക്കാത്തതിന് ഉത്തരവാദിയെന്ന് ആരോപിച്ച് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ മന്ത്രിമാരും മേയര്‍ ആര്യാരാജേന്ദ്രനും രംഗത്ത്. മോര്‍ച്ചറിയില്‍ മേയറുടെ വക കണ്ണീര്‍ നാടകവും.

ജോയിക്കായുള്ള തെരച്ചിലിനിടെ ടണ്‍ കണക്കിന് മാലിന്യം പാറപോലെ കെട്ടിക്കിടക്കുന്നത് ദുരന്ത നിവാരണ സേനയാണ് കണ്ടെത്തിയത്. മാലിന്യം ഉറച്ച് പാറപോലെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ മാലിന്യ നീക്കത്തിലെ നഗരസഭയുടെ വീഴ്ചയും പുറത്തുവന്നു. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനായി മേയറും മന്ത്രിമാരും റെയില്‍വേയുടെ ചുമലില്‍ ഉത്തരവാദിത്തം കെട്ടിവയ്‌ക്കാനുള്ള നീക്കം ആരംഭിച്ചു.

മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്വവും ജോയിക്കുണ്ടായ ദുരന്തവും റെയില്‍വേ കാരണമെന്നാണ് മേയര്‍ ആര്യാരാജേന്ദ്രന്റെ വാദം. ഖരമാലിന്യം സംസ്‌കരിക്കുന്നുവെന്ന റെയില്‍വെയുടെ വാദം തെറ്റാണെന്നും ടണലില്‍ റെയില്‍വെ ഖരമാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നുമാണ് മേയര്‍ ആരോപിക്കുന്നത്. ഇതിന് കുടപിടിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി.

1995ല്‍ മേയറായിരുന്നപ്പോള്‍ താനും ശ്രമിച്ചതാണെന്നും അന്ന് റെയില്‍വെ അനുവദിച്ചില്ലെന്നും ആരോപിച്ച് ശിവന്‍കുട്ടി മേയറെ സംരക്ഷിക്കാനെത്തി. ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് പരമാവധി നഷ്ടപരിഹാരം നല്കണമെന്നും വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ശിവന്‍കുട്ടിയെ പിന്തുണച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വന്നു. പലതവണ റെയില്‍വേക്ക് നഗരസഭ കത്തുനല്‍കിയിരുന്നതാണെന്നും എന്നാല്‍ നടപടിയൊന്നുമുണ്ടായില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

എന്നാല്‍ 2015, 2017, 2019 വര്‍ഷങ്ങളില്‍ കോര്‍പ്പറേഷനാണ് അപകടമുണ്ടായ ഭാഗം ശുചീകരിച്ചത്. ഇത്തവണ കോര്‍പ്പറേഷന്‍ അസൗകര്യം പറഞ്ഞപ്പോള്‍ നല്ല ഉദ്ദേശത്തോടെ റെയില്‍വേ ഏറ്റെടുക്കുകയായിരുന്നു എന്നാണ് എഡിആര്‍എം എം.ആര്‍. വിജി മാധ്യമങ്ങളോട് പറഞ്ഞത്. അപകടം നടന്നത് റെയില്‍വെയുടെ നിയന്ത്രണത്തിലുള്ള ഭാഗത്താണെന്നാണ് റെയില്‍വേയെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ കണ്ടെത്തുന്ന ന്യായം. എന്നാല്‍ മാലിന്യം ഒഴുകിയെത്തുന്നത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണെന്ന വസ്തുത നഗരസഭ മറച്ചുവയ്‌ക്കുന്നു. നഗരത്തിലെ ചെറിയ ഓടകളിലും തോടുകളിലുമുള്‍പ്പെടെ മാലിന്യം കുന്നകൂടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ല. ഒരാളുടെ ജീവന്‍ മാലിന്യത്തില്‍ പൊലിഞ്ഞിട്ടും നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട്ടിലുള്‍പ്പെടെ നീരൊഴുക്കുകളിലും ഓടകളിലും മറ്റും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യം നീക്കാന്‍ അടിയന്തര നടപടികളൊന്നും നഗരസഭ ഇതുവരെ സ്വീകരിച്ചിട്ടില്ല. പകരം ജോയിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചപ്പോള്‍ കള്ളക്കണ്ണീര്‍ പൊഴിച്ച് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകമാത്രമാണ് മേയര്‍ ചെയ്തത്.

Tags: Kerala GovernmentMayor Arya Rajendrangarbage dumpAmayizhanchan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

Main Article

അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കുന്നോ?

Kerala

19,561 കോടിയുടെ മദ്യം വിറ്റപ്പോള്‍ സര്‍ക്കാരിനു കിട്ടിയത് 16,609.63 കോടി

Kerala

ഗവര്‍ണറെ നിയന്ത്രിക്കാന്‍ പാഠ്യപദ്ധതിയുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies