Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.എസ്.സി കോഴ: സിപിഎം നേതാക്കള്‍ വിറളിയില്‍, ചില സംസ്ഥാന നേതാക്കള്‍ക്ക് പങ്കുള്ള പല ഇടപാടുകളും വരും ദിവസങ്ങളിൽ പു റത്തുവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 12:23 pm IST
in Kerala

കോഴിക്കോട്: പിഎസ്‌സി കോഴയിടപാടില്‍ സിപിഎം ജില്ലാ നേതൃത്വം ആകെ വിറളിയില്‍. ചില സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുള്ള പല ഇടപാടുകളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. കോഴക്കേസ് പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് രേഖാമൂലം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയം ഗൗരവതരമാണ്.

സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ചില ‘റാക്കറ്റു’കളുടെ പിടിയിലാണെന്ന് മന്ത്രി റിയാസ് പാര്‍ട്ടി ഔദ്യോഗിക വേദികളില്‍ ആരോപിച്ചിരുന്നു. ഇതിനോടു പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും മറ്റു ചില സംസ്ഥാന നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. അവര്‍ അടങ്ങിയിരിക്കില്ലെന്നാണ് വിവരം.

കോഴിക്കോട്ട് ചില സിപിഎം നേതാക്കളുടെ ഒത്താശയോടെ റിയല്‍ എസ്റ്റേറ്റ്, ക്വാറി, മറ്റു നിര്‍മാണങ്ങള്‍, കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ക്കു വാടക നിശ്ചയിക്കല്‍ തുടങ്ങി അനവധി ഇടപാടുകള്‍ക്ക് സഹായവും സംരക്ഷണവും നേടുന്നവര്‍ ഏറെയുണ്ട്. റിയാസ് മന്ത്രിയായ ശേഷം ഈ ‘റാക്കറ്റിന്റെ’ ഇടപാടുകാര്‍ക്കിടെ ചില കൂറുമാറ്റങ്ങളുണ്ടായി.
ഒരിക്കല്‍ റിയാസിന്റെ വലംകൈയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് പ്രമോദ് കോട്ടൂളി ഇപ്പോള്‍ സിഐടിയു നേതാവ് എളമരം കരീമിനൊപ്പമാണ്. ചില സംസ്ഥാന നേതാക്കളും ഇയാള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടാണ് ‘എനിക്കെതിരേ പരാതിയോ കേസോ ഉണ്ടെങ്കില്‍ അതു പാര്‍ട്ടി പറയട്ടെ,’ എന്നു പറയാന്‍ യുവനേതാവ് ധൈര്യം കാണിച്ചതത്രേ. പാര്‍ട്ടിക്കു പരാതി കൊടുത്തിട്ടുള്ളതല്ലാതെ കോഴക്കേസുമായി പോലീസില്‍ പരാതിയെത്തിയിട്ടില്ല.

ആരോപണത്തില്‍ പേരു പരാമര്‍ശിക്കുന്ന മന്ത്രി റിയാസോ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പ്രമോദോ പരാതിക്കാരായ ഡോക്ടര്‍ ദമ്പതിമാരോ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. അതിനാല്‍, ഈ സംഭവത്തെക്കുറിച്ചു പരാതിക്കാരില്‍ നിന്ന് ചോദിച്ചറിഞ്ഞതൊഴിച്ചാല്‍ മറ്റു നടപടികള്‍ക്കു പോലീസ് തുനിയില്ല. നിയമസഭയില്‍ മുഖ്യമന്ത്രിക്കു മറുപടി പറയാന്‍ മാത്രമാണ് പോലീസ് പരാതിക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചത്.

പ്രമോദിനെ മാത്രം പ്രതിയാക്കി പാര്‍ട്ടി നടപടിയെടുത്താല്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരേ അഴിമതികള്‍ പുറത്തുവരും. അതിനാല്‍ വിഷയത്തില്‍ പരമാവധി നടപടി വൈകിച്ചു നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. പിഎസ്‌സി അംഗമാക്കാന്‍ സിപിഎം നേതാവ് 60 ലക്ഷം രൂപയുടെ കോഴയിടപാടിന് കോഴിക്കോട്ടെ ഒരു ഡോക്ടറുമായി കരാറുണ്ടാക്കി, അതില്‍ 22 ലക്ഷം രൂപ വാങ്ങിയതാണ് സംഭവം. (60 കോടി, 22 കോടിയെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്തയിലുണ്ടായ പിശകില്‍ ഖേദിക്കുന്നു).

മന്ത്രി റിയാസിന്റെ സഹായത്തോടെ നിയമിക്കാമെന്ന് കോഴ വാങ്ങിയ യുവനേതാവ് ഉറപ്പുകൊടുത്തെന്ന് പണം കൊടുത്ത ഡോക്ടര്‍ സിപിഎമ്മിനു നല്കിയ പരാതിയില്‍ പറയുന്നു.

Tags: cpmCorruptionPscReal EstateMuhammad Riaz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.