Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്തോഷ് ജോര്‍ജ് കുളങ്ങര എം.ജി. സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിച്ചുവെന്ന് രജിസ്ട്രാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 12:24 pm IST
in Kerala

കോട്ടയം: മകളുടെ ഇന്റര്‍നാഷണല്‍ ബാക്കലോറിയേറ്റിന് (ഐബി) ശേഷമുള്ള തുടര്‍പഠനവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ പരിശോധിക്കാതെ സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ദൗര്‍ഭാഗ്യകരമായ പ്രസ്താവന നടത്തിയതെന്ന് ആരോപിച്ച് എം.ജി. സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രഫ.(ഡോ.) കെ. ജയചന്ദ്രന്‌റെ പത്രക്കുറിപ്പ്.

പത്രക്കുറിപ്പിന്‌റെ പൂര്‍ണ്ണ രൂപം : ഇന്റര്‍നാഷണല്‍ ബാക്കലോറിയേറ്റ്(ഐബി) മഹാത്മാ ഗാന്ധി സര്‍വകലാശാല 2007 മുതല്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. സര്‍വകലാശാല 2007ല്‍ പ്രസിദ്ധീകരിച്ച അംഗീകൃത ബിരുദങ്ങളുടെയും പരീക്ഷകളുടെയും പട്ടികയില്‍ ഐബിയും (പ്രീ-ഡിഗ്രി) ഉണ്ട്. ഇക്കാലയളവില്‍ ഡിപ്ലോമയ്‌ക്കും പ്രീ ഡിഗ്രിക്കും പ്രത്യേക യോഗ്യതാ ചട്ടങ്ങളാണ് ബന്ധപ്പെട്ട ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ നിഷ്‌കര്‍ഷിച്ചിരുന്നത്.

2017നു ശേഷം ഓണ്‍ലൈനില്‍ ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച ഐബി യോഗ്യതയുള്ളവര്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ ് സര്‍വകലാശാല നല്‍കിയിട്ടുണ്ട്. ഇക്കാലയളവിനു മുന്‍പു നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ പൂര്‍ണ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.

സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ മകള്‍ 2016-17 അധ്യയന വര്‍ഷത്തില്‍ ചങ്ങനാശേരി അസംപ് ഷന്‍ കോളേജില്‍ ബി.എ കമ്മ്യൂണിക്കേറ്റീവ ് ഇംഗ്ലീഷ് പ്രോഗ്രാമിലാണ് പ്രവേശനമെടുത്തിരുന്നത്. സ്വയംഭരണ കോളേജുകളിലെ പ്രവേശന നടപടികള്‍ പൂര്‍ണ്ണമായും കോളേജാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ പ്രവേശന സംബന്ധമായ വിവരങ്ങള്‍ പ്രവേശനം പൂര്‍ത്തിയായതിനു ശേഷം 30 ദിവസങ്ങള്‍ക്കുള്ളില്‍ കോളജ് സര്‍വകലാശാലയില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ പ്രസ്തുത വിദ്യാര്‍ഥിനി 2016 ജൂലൈ എട്ടിനാണ് 534508 എന്ന ചെലാന്‍ പ്രകാരം ഫീസ് അടച്ച് കോളജില്‍ സമര്‍പ്പിക്കുന്നതിനുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിച്ച ് 2016 ഒക്ടോബര്‍ അഞ്ചിന് സര്‍വകലാശാല അപേക്ഷകയ്‌ക്ക് അറിയിപ്പ് നല്‍കിയിരുന്നു.

പഠനമാരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് സര്‍വകലാശാല മറുപടി നല്‍കിയതെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ന്യൂനതകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിച്ചുവരികയാണ്. വസ്തുതകള്‍ പരിശോധിക്കാതെ സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിക്കുന്ന രീതിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്.

 

Tags: MG UniversityinsultedSanthosh George Kulangararegistrar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല വി സി മുന്‍ രജിസ്ട്രാര്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാറ്റി സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കി

Kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പന്‍ഷന്‍: സര്‍ക്കാരിനും സര്‍വകലാശാലയ്‌ക്കും വി സിക്കും ഹൈക്കോടതി നോട്ടീസ്

Kerala

കേരള സര്‍വകലാശാല: രജ്‌സ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് സിന്‍ഡിക്കേറ്റ്, വാഗ്വാദം

Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ വിവാദം: ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാട് മാറ്റി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.