Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ല: കേന്ദ്രമന്ത്രി; വിവാദങ്ങള്‍ അനാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 10:57 pm IST
in India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്നും ചില പരീക്ഷാ കേന്ദ്രങ്ങളില്‍ എഴുതാന്‍ മതിയായ സമയം ലഭിക്കാതിരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് എഴുതിയത്. 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 4,500 പരീക്ഷാ കേന്ദ്രങ്ങളാണ് നീറ്റ് നടത്തിപ്പിനുണ്ടായിരുന്നത്. 13 ഭാഷകളിലായി നടത്തിയ പരീക്ഷയ്‌ക്ക് രണ്ട് ചോദ്യപ്പേപ്പറുണ്ടായിരുന്നു. പരീക്ഷാ ദിനത്തില്‍ മാത്രമാണ് എ പേപ്പര്‍ ആണോ ബി പേപ്പര്‍ ആണോ ഉപയോഗിക്കേണ്ടതെന്ന് അതാതു കേന്ദ്രങ്ങള്‍ക്ക് അറിയിപ്പ് നല്കിയത്. 4,500 കേന്ദ്രങ്ങളില്‍ ആറു കേന്ദ്രങ്ങളിലാണ് ചോദ്യപ്പേപ്പര്‍ മാറി നല്കിയത്. പരീക്ഷ ആരംഭിച്ച ശേഷമാണ് ചോദ്യപേപ്പര്‍ മാറിനല്‍കിയത് മനസിലായത്. തുടര്‍ന്ന് ശരിയായ ചോദ്യപ്പേപ്പര്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ക്ക് ഇതുമൂലം സമയം നഷ്ടമായി. മൂന്നു സംസ്ഥാനങ്ങളിലെ ആറു കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 1,563 വിദ്യാര്‍ത്ഥികളെയാണ് ചോദ്യപ്പേപ്പര്‍ മാറി നല്കിയ പ്രശ്നം ബാധിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ എന്താണ് സ്വീകരിക്കേണ്ട നടപടി എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പ്രവേശന പരീക്ഷകളില്‍ ഇത്തരത്തില്‍ നടന്നാല്‍ വീണ്ടും പരീക്ഷ നടത്തുന്നതിന് പകരം ഗ്രേസ് മാര്‍ക്ക് രീതി സ്വീകരിക്കാമെന്നാണ് നിര്‍ദേശം. അതാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഈ സംഭവത്തിലും സ്വീകരിച്ചത്.

എന്നാല്‍ ഗ്രേസ് മാര്‍ക്ക് നല്കിയതോടെ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിക്കുന്ന സ്ഥിതി വന്നു. ഇതിനെതിരെ ചിലര്‍ കോടതിയില്‍ പോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. 1,563 വിദ്യാര്‍ത്ഥികള്‍ക്ക് പുനപ്പരീക്ഷ നടത്തി അവസരം നല്കണമെന്ന് ഇതിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജൂണ്‍ 23ന് പുനപ്പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നുകില്‍ അതെഴുതാം. അല്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിച്ചുള്ള മാര്‍ക്ക് നീറ്റ് പരീക്ഷയുടെ മാര്‍ക്കായി സ്വീകരിക്കാം എന്ന രണ്ട് രീതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഏതു വേണമെങ്കിലും സ്വീകരിക്കാം. പരീക്ഷാ ഫലം 30ന് പ്രസിദ്ധീകരിക്കും, ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ അഴിമതി ഒന്നും നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിമാരായ ജയന്ത് ചൗധരി, സുകാന്ത മജൂംദാര്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു

Tags: union ministerUnnecessary controversyNEET question paper
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

ചേർത്തുപിടിച്ചു സുരേഷ് ഗോപി, സന്തോഷ കണ്ണീർ തുടച്ചു യാസീൻ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കാമെന്ന ഉറപ്പും കിട്ടി

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

Kerala

പുലികളി സംഘങ്ങൾക്ക് ധനസഹായം വൈകുന്നത് ടൂറിസം വകുപ്പിന്റെ അനാസ്ഥ മൂലം; കരുവന്നൂർ കൊണ്ട് അവസാനിച്ചിട്ടില്ല: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മൂന്ന് മണ്ടൻ കല്യാണങ്ങൾക്ക് വേണ്ടി ഞാൻ 17 വർഷം വെറുതെ കളഞ്ഞു;മീര വാസുദേവൻ

കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; അധ്യാപകൻ മരിച്ചു

പരാതി വായിച്ചാൽ തല കറങ്ങിപ്പോകും;മനസു മടുത്തായിരിക്കും അൻസിബ രാജി വച്ചത്;അമ്മ നേതൃത്വത്തിനെതിരേ ബാബുരാജ്

മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട് ജു (വലത്ത്) തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്ര, സാഗരികഘോഷ്, സായനി ഘോഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

തൃണമൂല്‍ കോണ്‍ഗ്രസില്‍ മൂന്ന് യക്ഷികളുണ്ടെന്ന് മാര്‍ക്കണ്ഡേയ കട് ജു; ‘കാവിയുടുത്ത് ഹിമാലയത്തില്‍ തപസ്സിന് പോകുന്ന മമതയ്‌ക്കൊപ്പം ഇവര്‍ പോകണം’

പൂനൈയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വർണവില കുത്തനെ തിരിച്ചിറങ്ങി

ലഷ്കർ കമാൻഡർ സൈഫുള്ള ബലൂചിക്ക് താമസവും ഭക്ഷണവും ഒരുക്കി; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്‌ക്ക് സാ​ധ്യ​ത; ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ലക്ഷദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പദ്ധതി: പരീക്ഷണപ്പറക്കൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.