Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ല: കേന്ദ്രമന്ത്രി; വിവാദങ്ങള്‍ അനാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 10:57 pm IST
inIndia

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തിന് ഒരു തെളിവുമില്ലെന്നും ചില പരീക്ഷാ കേന്ദ്രങ്ങളില്‍ എഴുതാന്‍ മതിയായ സമയം ലഭിക്കാതിരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് എഴുതിയത്. 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. 4,500 പരീക്ഷാ കേന്ദ്രങ്ങളാണ് നീറ്റ് നടത്തിപ്പിനുണ്ടായിരുന്നത്. 13 ഭാഷകളിലായി നടത്തിയ പരീക്ഷയ്‌ക്ക് രണ്ട് ചോദ്യപ്പേപ്പറുണ്ടായിരുന്നു. പരീക്ഷാ ദിനത്തില്‍ മാത്രമാണ് എ പേപ്പര്‍ ആണോ ബി പേപ്പര്‍ ആണോ ഉപയോഗിക്കേണ്ടതെന്ന് അതാതു കേന്ദ്രങ്ങള്‍ക്ക് അറിയിപ്പ് നല്കിയത്. 4,500 കേന്ദ്രങ്ങളില്‍ ആറു കേന്ദ്രങ്ങളിലാണ് ചോദ്യപ്പേപ്പര്‍ മാറി നല്കിയത്. പരീക്ഷ ആരംഭിച്ച ശേഷമാണ് ചോദ്യപേപ്പര്‍ മാറിനല്‍കിയത് മനസിലായത്. തുടര്‍ന്ന് ശരിയായ ചോദ്യപ്പേപ്പര്‍ നല്‍കുകയും ചെയ്തു. കുട്ടികള്‍ക്ക് ഇതുമൂലം സമയം നഷ്ടമായി. മൂന്നു സംസ്ഥാനങ്ങളിലെ ആറു കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 1,563 വിദ്യാര്‍ത്ഥികളെയാണ് ചോദ്യപ്പേപ്പര്‍ മാറി നല്കിയ പ്രശ്നം ബാധിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ എന്താണ് സ്വീകരിക്കേണ്ട നടപടി എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പ്രവേശന പരീക്ഷകളില്‍ ഇത്തരത്തില്‍ നടന്നാല്‍ വീണ്ടും പരീക്ഷ നടത്തുന്നതിന് പകരം ഗ്രേസ് മാര്‍ക്ക് രീതി സ്വീകരിക്കാമെന്നാണ് നിര്‍ദേശം. അതാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഈ സംഭവത്തിലും സ്വീകരിച്ചത്.

എന്നാല്‍ ഗ്രേസ് മാര്‍ക്ക് നല്കിയതോടെ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിക്കുന്ന സ്ഥിതി വന്നു. ഇതിനെതിരെ ചിലര്‍ കോടതിയില്‍ പോയി. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. 1,563 വിദ്യാര്‍ത്ഥികള്‍ക്ക് പുനപ്പരീക്ഷ നടത്തി അവസരം നല്കണമെന്ന് ഇതിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജൂണ്‍ 23ന് പുനപ്പരീക്ഷ നടത്താനാണ് തീരുമാനം. ഒന്നുകില്‍ അതെഴുതാം. അല്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിച്ചുള്ള മാര്‍ക്ക് നീറ്റ് പരീക്ഷയുടെ മാര്‍ക്കായി സ്വീകരിക്കാം എന്ന രണ്ട് രീതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഏതു വേണമെങ്കിലും സ്വീകരിക്കാം. പരീക്ഷാ ഫലം 30ന് പ്രസിദ്ധീകരിക്കും, ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ അഴിമതി ഒന്നും നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിമാരായ ജയന്ത് ചൗധരി, സുകാന്ത മജൂംദാര്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു

Tags: union ministerUnnecessary controversyNEET question paper
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

ചേർത്തുപിടിച്ചു സുരേഷ് ഗോപി, സന്തോഷ കണ്ണീർ തുടച്ചു യാസീൻ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ ചേർക്കാമെന്ന ഉറപ്പും കിട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.