Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാംവിമര്‍ശകനായ ജര്‍മ്മന്‍കാരനടക്കം പലരെയും കുത്തി; കുത്തിയത് ജര്‍മ്മനിയിലേക്ക് കുടിയേറിയെത്തിയ മുസ്ലിം യുവാവ്; പൊലീസ് കീഴടക്കി

ജര്‍മ്മനിയിലേക്ക് കുടിയേറ്റക്കാരനായി എത്തിയ മുസ്ലിം യുവാവ് ഇസ്ലാമിനെ വിമര്‍ശിക്കുന്ന ജര്‍മ്മകാരനുള്‍പ്പെടെ പലരെയും കുത്തിവീഴ്‌ത്തി. മൈക്കേല്‍ സ്റ്റേഴ്സന്‍ബര്‍ഗര്‍ എന്ന ഇസ്ലാം വിരുദ്ധ പ്രഭാഷകനാണ് കുത്തേറ്റവരില്‍ പ്രധാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2024, 05:53 pm IST
in World
ജര്‍മ്മനിയില്‍ കുടിയേറ്റക്കാരനായി എത്തിയ യുവാവ് കത്തിയുപയോഗിച്ച് തെരുവില്‍ ആളുകളെ ആക്രമിക്കുന്ന ദൃശ്യം

ജര്‍മ്മനിയില്‍ കുടിയേറ്റക്കാരനായി എത്തിയ യുവാവ് കത്തിയുപയോഗിച്ച് തെരുവില്‍ ആളുകളെ ആക്രമിക്കുന്ന ദൃശ്യം

ബെര്‍ലിന്‍: ജര്‍മ്മനിയിലേക്ക് കുടിയേറ്റക്കാരനായി എത്തിയ മുസ്ലിം യുവാവ് ഇസ്ലാമിനെ വിമര്‍ശിക്കുന്ന ജര്‍മ്മകാരനുള്‍പ്പെടെ പലരെയും കുത്തിവീഴ്‌ത്തി. മൈക്കേല്‍ സ്റ്റേഴ്സന്‍ബര്‍ഗര്‍ എന്ന ഇസ്ലാം വിരുദ്ധ പ്രഭാഷകനാണ് കുത്തേറ്റവരില്‍ പ്രധാനി.

https://x.com/AnubhaDayal/status/1796507721707180451

അക്രമിയെ ജര്‍മ്മന്‍ പൊലീസ് കീഴടക്കി. യുവാവിന്റെ കത്തിയാക്രമണത്തില്‍ പലര്‍ക്കും കുത്തേറ്റു. സിറ്റിസണ്‍സ് മൂവ് മെന്‍റ് പാക്സ് യൂറോപ്പ എന്ന സംഘടന ഇസ്ലാമികവല്‍ക്കരണത്തിനെതിരെ നടത്തുന്ന റാലിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് മൈക്കേല്‍ സ്റ്റേഴ്സന്‍ബര്‍ഗറിന് കത്തിക്കുത്തേറ്റത്.

പൊടുന്നനെ റാലിയിലേക്ക് ഇരച്ചുകയറിയ യുവാവ് പലരെയും കുത്തിവീഴ്‌ത്തുകയായിരുന്നുവെന്ന് മാന്‍ഹീം പൊലീസ് പറഞ്ഞു. അതേ സമയം ഓരോരുത്തര്‍ക്കും എത്രത്തോളം ആഴത്തില്‍ പരിക്കേറ്റു എന്ന കാര്യം അറിയില്ല. അക്രമിയെ ഒടുവില്‍ പൊലീസിന് തോക്കുപയോഗിക്കേണ്ടിവന്നു. ഇതില്‍ അക്രമിക്ക് പരിക്കേറ്റു.

പരിക്കേറ്റവരെയും അക്രമിയേയും സംഭവസ്ഥലത്ത് നിന്നും അടിയന്തരമായി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ മെഡിക്കല്‍ ഹെലികോപ്റ്റര്‍ വരെ ഉപയോഗിക്കേണ്ടിവന്നു.

കുടിയേറി ജര്‍മ്മനിയിലേക്കെത്തുന്ന മുസ്ലിങ്ങളുടെ അക്രമം അവിടെ കൂടിവരികയാണ്. ജര്‍മ്മനിയില്‍ മാത്രമല്ല, ഇറ്റലി, ബ്രിട്ടന്‍, നോര്‍വ്വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നു എന്ന് മാത്രമല്ല, കുടിയേറ്റക്കാരായി എത്തിയ അവര്‍ മതപരമായ കാര്യങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകളെ വെല്ലുവിളിക്കുന്ന സ്ഥിതിവിശേഷം സംജാതമായത് ഇവിടുത്തെ സര്‍ക്കാരുകളില്‍ ആശങ്ക ഉളവാക്കുന്നു.

ജര്‍മ്മനിയില്‍ 2015ല്‍ വെറും ആറ് ശതമാനം മാത്രമുണ്ടായിരുന്ന മുസ്ലിങ്ങള്‍ 2050ഓടെ അവിടുത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനമായി ഉയരുമെന്ന് കരുതുന്നു. മറ്റൊരു ജനസംഖ്യാകണക്ക് ഇപ്രകാരമാണ്. 2010 ല്‍ നിന്നും 2016ലേക്ക് നീങ്ങുമ്പോള്‍ ജര്‍മ്മനിയില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ ജനസംഖ്യ 7.71 കോടിയില്‍ നിന്നും 7.65 കോടിയായി താഴ്ന്നു. അതേ സമയം മുസ്ലിങ്ങളുടെ ജനസംഖ്യ 33 ലക്ഷത്തില്‍ നിന്നും 50ലക്ഷമായി ഉയര്‍ന്നു. കുടിയേറ്റക്കാരായാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ മുസ്ലിങ്ങള്‍ എത്തുന്നത് വഴിയാണ് ഇവരുടെ എണ്ണം കൂടുന്നത്. അതുപോലെ ജര്‍മ്മനിയില്‍ ഉള്ള മുസ്ലിങ്ങള്‍ യുവാക്കളായതിനാല്‍ അവരുടെ കുട്ടികളുടെ എണ്ണവും പെരുകുകയാണ്. ഇസ്ലാമോഫോബിയ ജര്‍മ്മനിയില്‍ വ്യാപകമാണ്.

ഇപ്പോള്‍ ജര്‍മ്മനിയിലെ മുസ്ലിം ജനസംഖ്യ 8.4 കോടിയാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മ്മനി. പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചോ അറസ്റ്റ് ചെയ്ത യുവാവിനെക്കുറിച്ചോ പൊലീസ്  വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.

 

 

 

Tags: Anti-islam campaignMuslimsGermanymigrationMuslim migrationislamisationknfieattackAntiislamisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

Kerala

പി വി അന്‍വറിന്റെ പാര്‍ട്ടിയില്‍ മുസ്ലിം ആധിപത്യം, കൂടെയുള്ളത് ശമ്പളക്കാര്‍ മാത്രമെന്നും രാജിവച്ച പ്രസീത അഴീക്കോട്

എസ് എഫ് ഐക്കാര്‍ നടത്തിയ ബീഫ് ഫെസ്റ്റിവലില്‍ ബീഫ് കഴിച്ച് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്ന മന്ത്രി വാസവന്‍ (വലത്ത്)
Kerala

കേരളത്തിലെ ബീഫ് വിവാദത്തെക്കുറിച്ച് ചോദിച്ച് ബിജെപിയെ കുടുക്കാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകന് അഖില്‍ മാരാരുടെ മാസ് ഡയലോഗ്

Kerala

റമസാൻ പിറ കണ്ടില്ല ; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.