Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

താന്‍ പാതി, ദൈവം പാതി

കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹത്തില്‍ നിന്ന്

Janmabhumi Online by Janmabhumi Online
May 28, 2024, 06:56 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സമയമാണ് ആധുനിക കാലത്തിന്റെ പ്രധാന പ്രശ്നം. സാങ്കേതിക രംഗം വളര്‍ന്നപ്പോള്‍, മുന്‍പു ചെയ്തുപോന്ന പല പ്രവര്‍ത്തികള്‍ക്കുമുള്ള സമയം വളരെ ചുരുങ്ങി. മുന്‍
പു ചെയ്തിരുന്ന പലതും ഇന്നു മനുഷ്യനു ചെയ്യേണ്ടി വരുന്നതേയില്ല. എല്ലാം സാങ്കേതിക സംവിധാനങ്ങള്‍ നമുക്കായി ചെയ്തുതരും. വെള്ളം കോരേണ്ട, തുണി അലക്കേണ്ട, അരകല്ലില്‍ അരയ്‌ക്കേണ്ട, എഴുതണ്ടേ, നടക്കേണ്ട, ഭക്ഷണം പാകം ചെയ്യുകപോലും വേണമെന്നില്ല. എന്നിട്ടും പരാതി തീരുന്നില്ല. ഒന്നിനും നമുക്കു സമയമില്ലത്രെ. ഈ സമയക്കുറവ് ഏറെയും ബാധിക്കുന്നത് ഈശ്വര ചിന്തയേയും ജപത്തേയുമാണ്. സമയക്കുറവുമൂലം മാറ്റിവയ്‌ക്കാന്‍ പറ്റുന്നത് അതാണല്ലോ!

പോയകാലത്ത്, മേല്‍പ്പറഞ്ഞതൊക്കെ നമ്മുടെ കാരണവന്‍മാര്‍ സാങ്കേതിക സഹായമില്ലാതെ ചെയ്തു പോന്നതാണ്. അതിനൊപ്പം അവര്‍ കൃഷിയും നടത്തി. പുതിയ തലമുറയെ ഊട്ടിവളര്‍ത്തി. അതിനൊക്കെ അവര്‍ക്കു സമയം കിട്ടിയിരുന്നു. ഇതിന്റെയൊക്കെ കൂടെ ജപത്തിനും പ്രാര്‍ഥനയ്‌ക്കും പൂജാദികള്‍ക്കും സമയം വേറെ കണ്ടെത്തുകയും ചെയ്തിരുന്നു. ദിവസത്തിന് അന്നും ഇന്നും 24 മണിക്കൂര്‍ തന്നെയേയുള്ളു. അപ്പോള്‍ നമ്മള്‍ ഇന്നു സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലാഭിച്ച സമയമൊക്കെ എവിടെപ്പോയി?

ഇവിടെയാണ് മനസ്സിന്റെ സ്വസ്ഥതയ്‌ക്കും സമാധാനത്തിനും പ്രസക്തി. ഇന്ന് ടെന്‍ഷന്‍ എന്നും സ്ട്രെസ് എന്നും നാം വിശേഷിപ്പിക്കുന്ന മനസ്സമ്മര്‍ദത്തിനു ദിവസത്തിലെ നല്ലൊരു സമയം നീക്കി വയ്‌ക്കേണ്ടിവരുന്നു. എടുത്താല്‍ പൊങ്ങാത്ത ഭാരം മനസ്സില്‍ കുത്തി നിറച്ച്, കിട്ടാത്ത സമയത്തിന്റെ പേരില്‍ വ്യാകുലപ്പെടുകയാണ് ഇന്നത്തെ തലമുറ.

കാരണവന്‍മാര്‍ക്ക് എവിടെനിന്നു കിട്ടി സമയം? ജീവിത പ്രാരബ്ധങ്ങള്‍ ചുമന്നാണ് അവരും ജീവിച്ചത്. പക്ഷേ, ജപങ്ങളും പൂജാദികളും അവര്‍ക്ക് അവാച്യമായ അനുഭൂതിയും അതുവഴി മനസ്സമാധാനവും നല്‍കി. അതോടെ, ഭഗവാന്‍ സന്തത സഹചാരിയും സഹജീവിയുമാണെന്ന ബോധം മനസ്സില്‍ നിറഞ്ഞു. ഏതു പ്രശ്നത്തിനും അവിടെ പരിഹാരമുണ്ടാകുമെന്ന് വിശ്വസിച്ചു. ജീവിതഭാരം ഏറുമ്പോള്‍ പൂ ര്‍ണവിശ്വാസത്തോടെ അതില്‍ പകുതി ഭഗവാനെ ഏല്‍പ്പിച്ചു. തനിക്കു കഴിയുന്നതു ചെയ്തു തീര്‍ത്താല്‍, ബാക്കി ഭഗവാന്‍ പരിഹരിക്കുമെന്നു വിശ്വസിച്ചു. അതായത് ‘തനിക്കു പാതി, ഭഗവാനു പാതി’. അതാണു കാരണവന്‍മാര്‍ നമ്മോടു പറഞ്ഞത്: ‘താന്‍പാതി, ദൈവംപാതി’.

മനസ്സാണ് ശക്തി. ശാന്തമായ മനസ്സിനു ശക്തി ഇരട്ടിക്കും. ആ ശാന്തിയുടേയും സമാധാനത്തിന്റേയും നിര്‍മാണപ്പുരയാണ് ഭഗവല്‍ ചിന്തയും ജപങ്ങളും. ആ സമയം ഒരിക്കലും നഷ്ടമാകില്ല.

Tags: HinduismBhagavatam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം ലോകസമാധാനത്തിനും ക്ഷേമത്തിനുമുള്ള പാത ; ലോകം മുഴുവൻ ഭഗവാൻ ശിവനെ പിന്തുടർന്നാൽ എല്ലാം ശരിയാകും ; എറോൾ മസ്‌ക്

Samskriti

പുരാണങ്ങളിലെ ശാസത്രസത്യങ്ങള്‍

Samskriti

ആരാണ് ധീരന്‍

Samskriti

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

പുതിയ വാര്‍ത്തകള്‍

ചരക്ക് കപ്പലില്‍ തീ ആളിപ്പടരുന്നു, കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നു, കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, 4 ജീവനക്കാരെ കാണാതായി

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ : ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് ഹൈക്കോടതി പത്ത് ദിവസം അനുവദിച്ചു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

കോഴിക്കോട് തീരത്ത് തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേര്‍ മംഗലാപുരത്തേക്ക്, കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, വനം മേധാവിക്ക് അധികാരം ഉണ്ട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തി കൃത്യത ഉറപ്പുവരുത്തി

പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 10 മുതല്‍ 11 വരെ

രത്തന്‍ ടാറ്റ (ഇടത്ത്) പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ (വലത്ത്)

ടാറ്റ എയര്‍ ഇന്ത്യ ലാഭത്തിലൂടെ പുതിയ നാഴികക്കല്ലില്‍; എയറിന്ത്യയില്‍ നോണ്‍ സ്റ്റോപ്പായി പറക്കാന്‍ മോഹമുണ്ടെന്ന് പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മ്മ

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ; ഇങ്ങനെ മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies