Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കരുതിയിരിക്കു; ഇസ്രയേലിലെ ഹമാസിന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഭീഷണി മുഴക്കി ഹിസ്ബുള്ള

ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഒരു സാധാരണക്കാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇക്കാര്യം നിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 11:03 am IST
in World

ടെല്‍ അവീവ്: ഇസ്രയേലില്‍ മിസൈല്‍ ആക്രമണവുമായി ഹമാസ് ഭീകരര്‍. ഇന്നലെ ഹെര്‍സ്ലിയ, പേറ്റാ ടിക്വ തുടങ്ങിയ നഗരങ്ങളില്‍ റോക്കറ്റ് സൈറനുകള്‍ മുഴങ്ങിയതിന് പിന്നാലെയാണ് ടെല്‍ അവീവിലെ ഇസ്രയേല്‍ സൈനിക ആസ്ഥാനത്തിന് സമീപത്തായി ആക്രമണമുണ്ടായത്. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിരവധി ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഒരു സാധാരണക്കാരന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇസ്രയേല്‍ സൈന്യം ഇക്കാര്യം നിഷേധിച്ചു.

ഗാസയിലെ റഫയില്‍ നിന്ന് എട്ടോളം തവണയാണ് ഹമാസ് മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം തകര്‍ത്തെന്നും ടെല്‍ അവീവിലെ നിരവധി വീടുകള്‍ക്കും വ്യാപാര കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചതായും ഹമാസിന്റെ സൈന്യമായ ഇസദിന്‍ അല്‍ ഖസാം ബ്രിഗേഡ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കരുതിയിരിക്കുക.

അതിനായുള്ള മുന്നൊരുക്കങ്ങലാണ് തങ്ങളെന്ന് ലെബനനിലെ ഹിസ്ബുള്‍ ഭീകരര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഹമാസ് ആക്രമണം നടത്തിയിരിക്കുന്നത്. ‘അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടാന്‍ ഇസ്രയേല്‍ തയ്യാറായി ഇരിക്കുക. വലിയ മിസൈല്‍ ആക്രമണമാണ് ഉണ്ടാവുക. എന്നാണ് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസന്‍ നസ്രുല്ല മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ചാനലിലൂടെ മുന്നറിയിപ്പ് നല്കിയത്.

ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ പോരാടുന്നതിനായി തയാറായിരിക്കാന്‍ വടക്കന്‍ ഇസ്രയേല്‍ സൈനികര്‍ക്ക് നെതന്യാഹു നേരത്തെ നിര്‍ദേശം നല്കിയിരുന്നു. ഭീകരര്‍ക്കെതിരെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ നടപ്പിലാക്കും. അതിനായി സൈന്യം സജ്ജരായിട്ടിരിക്കണമെന്നായിരുന്നു നെതന്യാഹുവിന്റെ നിര്‍ദേശം. ഹമാസ് ഒക്ടോബറില്‍ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ ഈ പ്രസ്താവന.

ലെബനന്റെ അതിര്‍ത്തി പ്രദേശത്തുള്ള വടക്കന്‍ ഇസ്രയേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. നാടുകടത്തപ്പെട്ടവരെ നാട്ടിലേക്ക് മടങ്ങാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് നെതന്യാഹു അറിയിച്ചത്. ഇതോടെ ഹിസ്ബുള്ള ഹമാസിന് പിന്തുണയുമായിഎത്തുകയും തെക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പുകളെ ആക്രമിക്കുകയും ചെയ്തിരുന്നു.

Tags: IsraelHamas AttackHamas-israel WarHezbollah attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.