Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉണ്ട ഇലയ്‌ക്ക് മുകളിലൂടെ ശയനപ്രദക്ഷിണം; നിരോധിച്ച വഴിപാട് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി; വ്യക്തിയുടെ ‘ആത്മീയ താല്‍പര്യം’ മൗലീകാവകാശം

ഉണ്ട് കഴിഞ്ഞ ഇലയ്‌ക്ക് മുകളിലൂടെ ശയനപ്രദക്ഷിണം നടത്താന്‍ യുവാവിന് അനുവാദം നല്‍കി മദ്രാസ് ഹൈക്കോടതി. 2015ല്‍ നിരോധിക്കപ്പെട്ട ഈ വഴിപാട് നടത്താമെന്ന് താന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും തനിക്ക് അതിന് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശി പി. നവീന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ അനുകൂല വിധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 08:31 pm IST
inIndia
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ (ഇടത്ത്) അംഗപ്രദക്ഷിണം വഴിപാട് നടത്തുന്നതിന്‍റെ പ്രതീകാത്മക ഫോട്ടോ (വലത്ത്)

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ (ഇടത്ത്) അംഗപ്രദക്ഷിണം വഴിപാട് നടത്തുന്നതിന്‍റെ പ്രതീകാത്മക ഫോട്ടോ (വലത്ത്)

ചെന്നൈ: ഉണ്ട് കഴിഞ്ഞ ഇലയ്‌ക്ക് മുകളിലൂടെ ശയനപ്രദക്ഷിണം നടത്താന്‍ യുവാവിന് അനുവാദം നല്‍കി മദ്രാസ് ഹൈക്കോടതി. 2015ല്‍ നിരോധിക്കപ്പെട്ട ഈ വഴിപാട് നടത്താമെന്ന് താന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും തനിക്ക് അതിന് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശി പി. നവീന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ അനുകൂല വിധി.

ഭരണഘടനയിലെ 25(1) വകുപ്പ് പ്രകാരം ആത്മീയമായ പ്രതിജ്ഞ നിര്‍വ്വഹിക്കല്‍ ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. “ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരം ഒരു വ്യക്തിക്ക് ഇന്ത്യയില്‍ എവിടെയും പോകാന്‍ (സഞ്ചാരസ്വാതന്ത്ര്യം) സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം നടക്കുന്നതിലും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിലും മാത്രം ഒതുക്കാനാവില്ലെന്നും ‘അംഗപ്രദക്ഷണം’ എന്ന എച്ചിലിലയ്‌ക്ക് മുകളിലൂടെ ഉരുളുന്ന വഴിപാട് നിര്‍വ്വഹിക്കാനും ഈ അവകാശം ഉപയോഗിക്കാം.”- ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളേയോ കേള്‍ക്കാതെയാണ് 2015ല്‍ അംഗപ്രദക്ഷണം എന്ന വഴിപാടിന് വിലക്കേര്‍പ്പെടുത്തിയതെന്നും ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ നവീന്‍ കുമാറിന് ഉണ്ട് കഴിഞ്ഞ ഇലയില്‍ ശയനപ്രദക്ഷിണം നടത്തുന്ന അംഗപ്രദക്ഷണം വഴിപാട് നടത്താമെന്നും ജി.ആര്‍.സ്വാമിനാഥന്‍ വിധിച്ചു.

ശ്രീ സദാശിവ ബ്രഹ്മേന്ദ്രാളുടെ ശിഷ്യനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പി. നവീന്‍ കുമാര്‍. കരൂര്‍ ജില്ലയിലെ നേരൂര്‍ ഗ്രാമത്തില്‍ ജീവ സമാധിയടഞ്ഞ ഗുരുവാണ് ശ്രീ സദാശിവ ബ്രഹ്മേന്ദ്രാള്‍. ഈ ഗുരുവിന്റെ ജീവ സമാധി ദിനത്തിലാണ് ഉണ്ട ഇലകള്‍ക്ക് മുകളിലൂടെ ഉരുളുന്ന വഴിപാട് ശിഷ്യരും വിശ്വാസികളും നടത്താറുള്ളത്. ക്ഷേത്രത്തില്‍ സമൂഹ സദ്യ നടത്തിയ ശേഷം അവശേഷിക്കുന്ന ഉണ്ട ഇലകള്‍ക്ക് മുകളിലൂടെ ഉരുളുന്നതാണ് ഈ വഴിപാട്. 120 വര്‍ഷം പഴക്കമുള്ള ഈ ആചാരം കോടതി 2015ല്‍ നിരോധിച്ചിരുന്നു.

ഗുരുവിന്റെ ജീവസമാധി ദിനമായ മെയ് 18ന് ഈ വഴിപാട് തനിക്ക് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പി. നവീന്‍കുമാര്‍ കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി ഈ വഴിപാട് നടത്താന്‍ നവീന്‍കുമാറിന് അനുവാദവും നല്‍കി. ഓരോ വ്യക്തിയ്‌ക്കും ആത്മീയമായ ഇഷ്ടങ്ങള്‍ നിര്‍വ്വഹിക്കാമെന്ന് ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ ഇതും ഉള്‍പ്പെടുത്താമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്.

 

 

 

 

Tags: AngapradakshinamMadras HighCourt Justice G.R.SwaminathanJeeva samadhiSadashiva BrahmendralKarurNarur villagespiritual vow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കരൂർ ദുരുന്തം: എൻഡിഎ സംഘം സന്ദർശിച്ചു

India

കരൂരില്‍ വിജയ്‌യുടെ റാലിയിലുണ്ടായ അപകടം: ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

India

കരൂർ സന്ദർശിച്ച് നിർമല സീതാരാമൻ; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.