Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വേദന സഹിക്കാൻ കഴിയാതെ ലാൽ കരയും; ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തിയെ എന്തിനാണ് ഇത്ര അവഹേളിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 08:04 pm IST
in Entertainment

മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് സുധീർ കുമാർ എന്ന പേര് മാറി മണിയൻപിള്ള രാജുവെന്ന് നടൻ അറിയപ്പെടാൻ തുടങ്ങിയത്. രാജു എന്ന് വിളിക്കാമെങ്കിലും മണിയൻപിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയിൽ ഒട്ടേറെ അനുഭവസമ്പത്തുള്ള നടൻ കൂടിയാണ് അദ്ദേഹം. നടൻ മാത്രമല്ല ഇന്ന് നിർമാതാവ് കൂടിയാണ് മണിയൻപിള്ള രാജു. സിനിമയിൽ ഒരുപാട് സൗഹൃദങ്ങളുള്ള മണിയൻപിള്ള രാജുവിന്റെ ഉറ്റ സുഹൃത്താണ് നടൻ മോഹൻലാൽ. കുട്ടിക്കാലം മുതൽ ഇരുവരും സുഹൃത്തുക്കളാണ്.

അ‍ഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മോഹൻലാലിനെ നാടകം പഠിപ്പിച്ച് മേക്കപ്പിട്ട് കൊടുത്ത് തട്ടേൽ കയറ്റിയ കഥ പലപ്പോഴായി മണിയൻപിള്ള രാജു പങ്കിട്ടിട്ടുണ്ട്. ഇന്നും ആ സൗഹൃദത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല. ഇപ്പോഴിതാ മോഹൻലാലിന് സിനിമയോടുള്ള അർപ്പണബോധം എത്രത്തോളമാണെന്ന് പറയുകയാണ് മണിയൻ‌പിള്ള രാജു.

കഴിഞ്ഞ ദിവസം സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. നടന്റെ വാക്കുകളിലേക്ക്. ‘മൂന്ന് ദിവസം മുമ്പ് ഞാൻ‌ മോഹൻലാലിനൊപ്പം കാരവാനിൽ ഇരിക്കുമ്പോൾ ആരോ കയറി വന്നു. അപ്പോൾ അവരോട് എന്നെ ചൂണ്ടി കാട്ടി ഈ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ..? എന്റെ ആദ്യത്തെ ഡയറക്ടറാണെന്ന് ലാൽ‌ പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നി

അതുപോലെ ഒരിക്കൽ ഒരു അഭിമുഖത്തിൽ ലാൽ പറഞ്ഞു.രാജു ചേട്ടന്റെ കൈപുണ്യമാണെന്ന്. ഞാനാണ് അ‍ഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ലാലിന് ആദ്യമായി മേക്കപ്പിട്ടത്. അതുപോലെ ആ നാടകത്തിൽ ഏഴോളം പേർ അഭിനയിച്ചു. ലാൽ ഒഴികെ ബാക്കിയുള്ള ആറുപേരും ഒരു റേഡിയോ നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ല. ലാലിന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു നിമിത്തമാണ്.’

അടുത്തിടെ ലാലിന്റെ പുതിയ ഫ്ലാറ്റ് കാണാൻ ഞാൻ പോയിരുന്നു. കണ്ടപാടെ ഉ​ഗ്രൻ വീട് നന്നായിരിക്കുന്നുവെന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഇതൊക്കെ നമുക്ക് കിട്ടുന്നൊരു ഭാ​ഗ്യമല്ലേ… അല്ലാതെന്താ. എന്നതായിരുന്നു അപ്പോൾ ലാൽ‌ അതിന് പറഞ്ഞ മറുപടി. പുള്ളി വളരെ സിംപിളായാണ് എല്ലാ കാര്യങ്ങളും പറയുന്നത്. മലയാളത്തിലെ എല്ലാ താരങ്ങളും കഠിനാധ്വാനം ചെയ്യുമെങ്കിലും മോ​ഹൻലാലിന്റെ റേഞ്ച് വേറെയാണ്.’

‘മരിച്ച് ജോലി ചെയ്യും. എത്ര രാത്രിയിലും എവിടെയും യാത്ര ചെയ്ത് ചെന്ന് ജോലി ചെയ്യാൻ തയ്യാറാണ്. കൊവിഡ് സമയത്ത് ചെന്നൈയിലായിരുന്നു ലാൽ‌. അവിടെ നിന്ന് എന്നെ വിളിക്കും. കരിയർ തുടങ്ങി ആദ്യമായാണ് ലാൽ കുറേനാൾ ചുമ്മാതിരിക്കുന്നത്. എന്താ ചെയ്യുകാ. എത്ര ദിവസമായി വെറുതെ ഇരിക്കുന്നു. ഞാൻ ഇവിടെ വെറും കുക്കിങ് മാത്രമാണ്.’

എത്രനേരമെന്ന് പറഞ്ഞാണ് സിനിമകൾ കാണുന്നത്. ഇനി എന്നാ ഈ അസുഖം മാറുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. പുള്ളിക്ക് വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ല. ഇവർക്കൊക്കെ രാത്രി പന്ത്രണ്ട് മണിക്ക് വർക്ക് തീർത്ത് രാവിലെ ആറ് മണിക്ക് വീണ്ടും ഷൂട്ട് തുടങ്ങുന്നതാണ് ഇഷ്ടം. അധിപനിലെ ഫൈറ്റ് സീനിന്റെ ഷൂട്ട് സമയത്ത് മോഹൻലാലിന് കടുത്ത തൊണ്ടവേദനയും ചെവി വേദനയുമായിരുന്നു.’

‘അങ്ങനെ ഞങ്ങൾ ലാലിനെ ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ചു. മൂന്ന് ദിവസം റെസ്റ്റ് എടുക്കാനും ​ഗാർ​ഗിൽ ചെയ്യാനും അനങ്ങാതെ കിടക്കാനുമാണ് ഡോക്ടർ നിർദേശിച്ചത്. ഞാൻ ഇക്കാര്യം നിർമാതാവിനോട് പറയാൻ തുടങ്ങിയപ്പോൾ ലാൽ‌ അനുവദിച്ചില്ല. നിർമാതാവിന് നഷ്ടവരുമെന്ന് പറഞ്ഞ് അപ്പോൾ തന്നെ ഉടുപ്പിട്ട് റെഡിയായി ഇറങ്ങി

രാത്രി രണ്ട് മണിവരെയൊക്കെയായിരുന്നു ഫൈറ്റ്. ഒരോ ഫൈറ്റ് കഴിഞ്ഞ് വന്ന് വേദന സഹിക്കാൻ കഴിയാതെ ലാൽ‌ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ട് കുറച്ച് ചൂടുവെള്ളമൊക്കെ പിടിച്ച് റെഡിയാക്കി വീണ്ടും ഷോട്ടിന് റെഡിയായി ഇറങ്ങും. ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത വേദനയായിരുന്നു

‘പക്ഷെ ലാൽ ഫൈറ്റ് തീർത്തു’, എന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്. വീഡിയോ വൈറലായതോടെ മോഹൻലാൽ ഫാൻസ് കമന്റുകളുമായി എത്തി. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും മോഹൻലാൽ എന്ന നടനെ ചിലർ എന്തിനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത് എന്നറിയില്ലെന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

Tags: Maniyanpilla RajuMalayalam MovieActor Mohanlal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

Entertainment

330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)
Business

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.