Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തു വര്‍ഷവും ഭരണഘടന മാറ്റാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു; ചെയ്തില്ലല്ലോ: അമിത് ഷാ

ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് ഇന്ദിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 02:38 am IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ പത്തു വര്‍ഷവും മോദി സര്‍ക്കാരിന് ഭരണഘടന മാറ്റിമറിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്ന് ആദ്യന്തര മന്ത്രി അമിത് ഷാ.

പക്ഷെ ബിജെപി അങ്ങനെ ചെയ്തിട്ടില്ല. എന്നാല്‍ ഭൂരിപക്ഷം ദുരുപയോഗം ചെയ്തത്, കോണ്‍ഗ്രസാണ്, ഇന്ദിരാഗാന്ധിയാണ്. അവര്‍ പാര്‍ലമെന്റിന്റെ കാലാവധി നീട്ടി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു…. വലിയ ഭൂരിപക്ഷത്തിന് വീണ്ടും അധികാത്തിലെത്തിയാല്‍ ഭരണഘടന മാറ്റിമറിക്കുമെന്നുള്ള പ്രതിപക്ഷ ആരോപണത്തോട് ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റുകളിലേറെ നേടണമെന്ന ബിജെപി തീരുമാനം ഭരണഘടന മാറ്റിയെഴുതാനാണെന്നാണ് ആരോപണം. ഭരണഘടന മാറ്റിയെഴുതണമെന്ന് ബിജെപി ചിന്തിച്ചിട്ടു പോലുമില്ല. ബിജെപി ഭരണഘടന മാറ്റുമെന്നു പറയുന്ന രാഹുലിനെയും പ്രതിപക്ഷത്തെയും ജനങ്ങള്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ അന്തരീക്ഷം കൂടുതല്‍ സ്ഥിരതയുള്ളതാക്കാനാണ് 400 ലേറെ സീറ്റ് നേടണമെന്ന ആഗ്രഹത്തിനു പിന്നില്‍. കേന്ദ്ര പദ്ധതികള്‍ വിപുലമാക്കണം, കൂടുതല്‍ ഫലവത്തായി നടപ്പാക്കണം. രാജ്യസുരക്ഷ ശക്തമാക്കണം. അതിനാണ് ബിജെപി കൂടുതല്‍ സീറ്റുകള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ഭരണഘടന മാറ്റിയെഴുതാനല്ല. അദ്ദേഹം പറഞ്ഞു. കേവലഭൂരിപക്ഷത്തിനുളള 272 സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?.

എന്താണ് ബിജെപിയുടെ പ്ലാന്‍ ബി?. എന്ന ചോദ്യത്തോട് അത്തരം അവസ്ഥക്ക് ഒരു സാധ്യതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ ഗുണഭോക്താക്കളായ 60 കോടി പേര്‍ ഉള്‍പ്പെടുന്ന ശക്തമായ സൈന്യമാണ് അദ്ദേഹത്തിനൊപ്പമുളളത്. അവര്‍ക്ക് ജാതിയില്ല, മതമില്ല, പ്രായഭേദമില്ല. മോദി എന്താണെന്നും എന്തുകൊണ്ട് അദ്ദേഹത്തിന് 400 ലധികം സീറ്റുകള്‍ നല്‍കണമെന്നും അവര്‍ക്ക് അറിയാം അമിത് ഷാ പറഞ്ഞു.

അതിനാല്‍ ബിജെപിക്ക് പ്ലാന്‍ ബി ഇല്ല. പ്ലാന്‍ എ തന്നെ വിജയിക്കും. നരേന്ദ്ര മോദി വലിയ ഭൂരിപക്ഷത്തോടെ മൂന്നാമതും അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണ്.

ഉത്തരഭാരതം, ദക്ഷിണ ഭാരതം എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ പെരുപ്പിച്ചുകാട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭാരതത്തില്‍ പ്രത്യേക രാജ്യം വേണമെന്ന് ആരു പറഞ്ഞാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. രാജ്യത്തെ ഒരിക്കലും വിഭജിക്കാനാവില്ല. ഉത്തരഭാരതം, ദക്ഷിണ ഭാരതം എന്നിങ്ങനെ വേര്‍തിരിക്കണമെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവാണ് പറഞ്ഞത്. കോണ്‍ഗ്രസ് ഇതുവരെ അത് നിഷേധിക്കാന്‍ തയ്യാറായിട്ടില്ല. അവരുടെ അജന്‍ഡയെക്കുറിച്ച് ജനങ്ങള്‍ക്ക് ചിന്തിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നും അമിത് ഷാ പറഞ്ഞു.

 

Tags: amit-shahconstitutionNarendra Modi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.