Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെഎസ്ഇബിയുടെ മെല്ലെപ്പോക്ക്; സ്മാര്‍ട്ടാകാതെ മേട്ടുക്കട-തൈക്കാട് റോഡ്; ജനദ്രോഹം തുടരുന്നു

റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
May 8, 2024, 10:53 am IST
in Thiruvananthapuram
തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

തിരുവനന്തപുരം: കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് നയം കാരണം സ്മാര്‍ട്ടക്കല്‍ പൂര്‍ണമാകാതെ മേട്ടുക്കട-തൈക്കാട് റോഡ്. റോഡിന്റെ ഇടതുവശത്ത് എംഎആര്‍എ ലൈനിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍ഫോര്‍മറും ആശുപത്രി വരെയുള്ള എട്ടോളം വൈദ്യുത പോസ്റ്റുകളും മാറ്റി സ്ഥാപിക്കാതെ കെഎസ്ഇബി. ഇതോടെ റോഡിന്റെ വലതുഭാഗത്ത് ഒന്നാം ഘട്ട ടാറിംഗ് നടത്തി കാത്തിരിക്കുകയാണ് കരാറുകാര്‍. റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

അതേസമയം ട്രാന്‍ഫോര്‍മര്‍ മാറ്റണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമാണ് കെഎസ്ഇബി ഉന്നിക്കുന്നത്. പോലീസ് ട്രെയിനിംഗ് കോളജിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകള്‍ ഘടിപ്പിക്കുന്നത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനാകൂ എന്നാണ് കെഎസ്ഇബി നിലപാട്. ഇതേടെ റോഡ് പണി അനിശ്ചകാലത്തേക്ക് മുടങ്ങുമെന്ന അവസ്ഥയാണ്.

പോലീസ് ട്രെയിനിങ് കോളജിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലെ പണികള്‍ തീര്‍ന്ന് ഈഭാഗത്തെ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാലും കേബിള്‍ ഘടിപ്പിക്കുന്ന ജോലികളും മറ്റും പൂര്‍ത്തിയായി ട്രാന്‍സ്‌ഫോര്‍മര്‍ കമ്മിഷന്‍ ചെയ്യാന്‍ പത്തു ദിവസത്തോളമെടുക്കും. ഇതിനിടയില്‍ മഴകൂടി പെയ്താല്‍ സ്ഥിതി ഗുരുതരമാകും. തൈക്കാട് ആശുപത്രി, തൈക്കാട് എല്‍ പി സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാതയാണിത്.

ആറുമാസത്തിലേറെയായി ഈ റോഡിലെ കച്ചവടം നിലച്ചിട്ട്. ചെറുതും വലുതുമായ ഏകദേശം മുപ്പതോളം കച്ചവട സ്ഥാപനങ്ങള്‍ക്ക് വരുമാനം നിലച്ചിട്ട് മാസങ്ങളായി. പലരും ലോണെടുത്തും വസ്തു പണയം വച്ചുമാണ് കച്ചവടമാരംഭിച്ചത്. മാസങ്ങളായി ലോണടയ്‌ക്കാന്‍പോലും കഴിയാതെ വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികള്‍. റോഡ് പണി തീര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമേ കച്ചവടം പൂര്‍വ്വസ്ഥിതിയിലെത്തുകയുള്ളൂ.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടുികളുമാണെത്തുന്നത്. ആശുപത്രിയിലേക്കുള്ള വഴിയില്‍കൂടി നടന്നുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയിലേക്ക് കയറിപ്പറ്റണമെങ്കില്‍ അസാമാന്യ മെയ് വഴക്കവും വേണം. ആശുപത്രിക്ക് മുന്നിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറിലേക്ക് രോഗികള്‍ കയറുന്നതും ഇറങ്ങുന്നതും ജീവന്‍ കയ്യില്‍പിടിച്ചാണ്. ജൂണ്‍ 3ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വഴുതയ്‌ക്കാട് തൈക്കാട് റോഡ് പണി തീര്‍ന്നില്ലെങ്കില്‍ വന്‍ഗതാഗതകുരുക്കാവും ഈ മേഖലയില്‍ അനുഭവപ്പെടുക.

Tags: keralaThiruvananthapuramKSEBsmart cityThycaud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.