Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെഎസ്ഇബിയുടെ മെല്ലെപ്പോക്ക്; സ്മാര്‍ട്ടാകാതെ മേട്ടുക്കട-തൈക്കാട് റോഡ്; ജനദ്രോഹം തുടരുന്നു

റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
May 8, 2024, 10:53 am IST
in Thiruvananthapuram
തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

തൈക്കാട് റോഡുപണിക്ക് തടസ്സമായി നില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് നയം കാരണം സ്മാര്‍ട്ടക്കല്‍ പൂര്‍ണമാകാതെ മേട്ടുക്കട-തൈക്കാട് റോഡ്. റോഡിന്റെ ഇടതുവശത്ത് എംഎആര്‍എ ലൈനിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍ഫോര്‍മറും ആശുപത്രി വരെയുള്ള എട്ടോളം വൈദ്യുത പോസ്റ്റുകളും മാറ്റി സ്ഥാപിക്കാതെ കെഎസ്ഇബി. ഇതോടെ റോഡിന്റെ വലതുഭാഗത്ത് ഒന്നാം ഘട്ട ടാറിംഗ് നടത്തി കാത്തിരിക്കുകയാണ് കരാറുകാര്‍. റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.

അതേസമയം ട്രാന്‍ഫോര്‍മര്‍ മാറ്റണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമാണ് കെഎസ്ഇബി ഉന്നിക്കുന്നത്. പോലീസ് ട്രെയിനിംഗ് കോളജിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകള്‍ ഘടിപ്പിക്കുന്നത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനാകൂ എന്നാണ് കെഎസ്ഇബി നിലപാട്. ഇതേടെ റോഡ് പണി അനിശ്ചകാലത്തേക്ക് മുടങ്ങുമെന്ന അവസ്ഥയാണ്.

പോലീസ് ട്രെയിനിങ് കോളജിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലെ പണികള്‍ തീര്‍ന്ന് ഈഭാഗത്തെ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാലും കേബിള്‍ ഘടിപ്പിക്കുന്ന ജോലികളും മറ്റും പൂര്‍ത്തിയായി ട്രാന്‍സ്‌ഫോര്‍മര്‍ കമ്മിഷന്‍ ചെയ്യാന്‍ പത്തു ദിവസത്തോളമെടുക്കും. ഇതിനിടയില്‍ മഴകൂടി പെയ്താല്‍ സ്ഥിതി ഗുരുതരമാകും. തൈക്കാട് ആശുപത്രി, തൈക്കാട് എല്‍ പി സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാതയാണിത്.

ആറുമാസത്തിലേറെയായി ഈ റോഡിലെ കച്ചവടം നിലച്ചിട്ട്. ചെറുതും വലുതുമായ ഏകദേശം മുപ്പതോളം കച്ചവട സ്ഥാപനങ്ങള്‍ക്ക് വരുമാനം നിലച്ചിട്ട് മാസങ്ങളായി. പലരും ലോണെടുത്തും വസ്തു പണയം വച്ചുമാണ് കച്ചവടമാരംഭിച്ചത്. മാസങ്ങളായി ലോണടയ്‌ക്കാന്‍പോലും കഴിയാതെ വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികള്‍. റോഡ് പണി തീര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമേ കച്ചവടം പൂര്‍വ്വസ്ഥിതിയിലെത്തുകയുള്ളൂ.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടുികളുമാണെത്തുന്നത്. ആശുപത്രിയിലേക്കുള്ള വഴിയില്‍കൂടി നടന്നുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയിലേക്ക് കയറിപ്പറ്റണമെങ്കില്‍ അസാമാന്യ മെയ് വഴക്കവും വേണം. ആശുപത്രിക്ക് മുന്നിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറിലേക്ക് രോഗികള്‍ കയറുന്നതും ഇറങ്ങുന്നതും ജീവന്‍ കയ്യില്‍പിടിച്ചാണ്. ജൂണ്‍ 3ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വഴുതയ്‌ക്കാട് തൈക്കാട് റോഡ് പണി തീര്‍ന്നില്ലെങ്കില്‍ വന്‍ഗതാഗതകുരുക്കാവും ഈ മേഖലയില്‍ അനുഭവപ്പെടുക.

Tags: ThycaudkeralaThiruvananthapuramKSEBsmart city
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

തിരുവനന്തപുരത്തെ ബ്രഹ്‌മോസ് സെന്റർ ഡിആർഡിഒ ഏറ്റെടുക്കും; വി.ഡി.സതീശൻ വെറുതെ വിവാദമുണ്ടാക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

ജിഎസ്ടി ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies