Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എന്‍ഡോസള്‍ഫാന്‍ മേഖലയായ മിഞ്ചിപ്പദവിനെ കാത്തിരിക്കുന്നത് മഹാദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 10:01 pm IST
in Kasargod

കാസര്‍കോട്: ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ചെങ്കല്‍ ഖനനം നടത്താനുള്ള തീരുമാനം എന്‍ഡോസള്‍ഫാന്‍ മേഖലയായ കാറഡുക്ക പഞ്ചായത്തിലെ മിഞ്ചിപ്പദവിനെ കാത്തിരിക്കുന്നത് മറ്റൊരു മഹാദുരന്തം. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ പദ്ധതിയിട്ട ചെങ്കല്‍ ഖനന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ചീമേനി എസ്റ്റേറ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിത്തിന്റെ മുന്‍ വശത്തുള്ള കോര്‍പറേഷന്റെ കൈയിലുള്ള സ്വന്തം ഭൂമിയായ 310 ഏക്കര്‍സ്ഥലത്താണ്.

ആകെ 856 ഹെക്ടര്‍സ്ഥലമുണ്ട്. രാജപുരത്ത് വനംവകുപ്പിന്റെസ്ഥലമാണ് പാട്ടത്തിലുള്ളത്. അതിനാല്‍ ഇവിടെ ഖനനം സാധിക്കില്ല. പെരിയയിലെ കേന്ദ്ര സര്‍വകലാശാലയ്‌ക്ക് വേണ്ടി കോര്‍പറേഷന്റെ കൈയിലുള്ള ഭൂമി വിട്ട് കൊടുത്തതിന് പകരമായി ചീമേനിയില്‍ റവന്യു വകുപ്പ് കോര്‍പറേഷന് 310 ഏക്കര്‍ ഭൂമി വിട്ട് കൊടുത്തിരുന്നു.

ഇവിടെ നിന്ന് 500 കോടിയോളം രൂപ സമാഹരിക്കാമെന്നാണ് കോര്‍പറേഷന്റെ കണക്കുകൂട്ടല്‍. ഈ ഭൂമിയില്‍ നിന്ന് ഒരു ഹെക്ടര്‍ ഭൂമിയില്‍ ആദ്യഘട്ടത്തില്‍ ഘനനത്തിനായി ടെന്‍ഡര്‍ നല്‍കാനാണ് കോര്‍പറേഷന്റെ തീരുമാനം. അഞ്ച് മാസം മുന്‍പ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് എസ്റ്റേറ്റിലെ 2190 ഹെക്ടറില്‍ ഖനനം നടത്താനാണ് തീരുമാനം. കാസര്‍കോട് എസ്റ്റേറ്റില്‍ ഖനനം തുടങ്ങുന്നതോടെ 1000 കോടിയിലേറെ രൂപ വരുമാനം ഉണ്ടാക്കാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. മറ്റ് സ്ഥലങ്ങളില്‍ പ്രതിഷേധം ഉയരുന്നത് കാരണ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയായ മിഞ്ചിപദവിലായിരിക്കും അടുത്ത നീക്കം നടക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍ നിന്ന് കരകയറാത്ത ഉള്‍നാടന്‍ പ്രദേശമായ മിഞ്ചിപദവില്‍ ഖനനം നടക്കുന്നതോടെ ഉണ്ടാകാന്‍ പോകുന്നത് കടുത്ത പാരിസ്ഥിതി പ്രശ്നമായിരിക്കും. പ്രകൃതി രമണീയമായ ചെങ്കല്‍ കുന്നുകളും പച്ചപ്പും പൂര്‍ണമായും ഇല്ലാതാകും. ഖനനം നടത്തി കൃഷിയിറക്കുമെന്നാണ് പിസികെയുടെ റിപ്പോട്ടിലുള്ളതെങ്കിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതോടെ പുനര്‍ജന്‍മം ഈ പ്രദേശത്തിന് ഉണ്ടാവുകയില്ല.

മാത്രമല്ല ഈ പ്രദേശത്ത് നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കശുമാവിന്‍ തോട്ടത്തില്‍ മരുന്ന് തെളിച്ചതിനെ തുടര്‍ന്ന് ജീവശവങ്ങളായി പിറന്ന മക്കളേയും കൊണ്ട് എങ്ങോട്ട് പോകണമെന്നറിയാത്ത പാവങ്ങളുടെ നെഞ്ചിലേക്ക് ഖനനത്തിലൂടെ കത്തിയിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Tags: kasargodcatastropheMinchipadavendosulfan region
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.