Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്‍സിബ വിചാരിച്ചിടത്ത് സംഭവം ഒതുക്കാന്‍ പറ്റിയില്ല! വീടിനകത്ത് ഐസ്‌ക്രീം കട്ട് തിന്നത് പ്രശ്‌നത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 06:41 pm IST
in Entertainment

മോഹന്‍ലാലിന്റെ ദൃശ്യം എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍സിബ ഹസന്‍. ദൃശ്യത്തിനുശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നടി ശ്രദ്ധയായി. മലയാളത്തിനൊപ്പം അന്യഭാഷകളിലും അന്‍സിബ സജീവമായിരുന്നു.

എന്നാലിപ്പോള്‍ നടി അറിയപ്പെടുന്നത് ബിഗ് ബോസിന്റെ പേരിലാണ്. മോഹന്‍ലാല്‍ അവതാരകനായിട്ട് എത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലെ മത്സരാര്‍ത്ഥിയാണ് അന്‍സിബ. ശക്തയായ മത്സരാര്‍ത്ഥിയാണെങ്കിലും അന്‍സിബയുടെ ഗെയിം തന്ത്രങ്ങള്‍ പുറത്ത് വിമര്‍ശനങ്ങളായി മാറാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞദിവസം വീടിനകത്ത് നടന്ന സംഭവങ്ങളെ പറ്റി ആരാധകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്താണ് ഇപ്പോള്‍ വൈറലാകുന്നത്.

‘ഇന്ന് രാവിലെ അവിടുത്തെ പ്രശ്‌നത്തില്‍ ആദ്യമായി ഒരാള്‍ ഇടപെടുന്നതു കണ്ടു ഞെട്ടി. ഇന്നലത്തെ ഐസ് ക്രീം കേസ് ശ്രീരേഖ രാവിലെ എടുത്തിട്ട്, വിക്ടിം കാര്‍ഡ് ഇറക്കി, സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. നന്ദന വിട്ടു കൊടുത്തില്ല. അവളും ബഹളം വെക്കാന്‍ തുടങ്ങി. രണ്ടു മൂലയില്‍ ചര്‍ച്ചയും ബഹളവും. ശ്രീരേഖ തന്റെ വജ്രായുധം പുറത്തെടുത്തു, ഇമോഷണല്‍ ഡ്രാമ പ്ലസ് വിക്ടിം കാര്‍ഡ്.

പെട്ടെന്ന് നോക്കുമ്പോള്‍ രണ്ടു പേര് ഓടി വരുന്നു, നന്ദന നിന്ന ബാത്തറൂം ഏരിയയിലോട്ട്. ഋഷിയും, അന്‍സിബയും. അന്‍സിബ പെട്ടെന്ന് ഇടപെട്ടു, ഈ പ്രശ്‌നം വലുതാക്കരുത്, ഇതില്‍ സംസാരിച്ചു കൊണ്ടിരുന്ന നോറയെയും നന്ദനയെയും വിലക്കി. ഇനി ഈ വിഷയം സംസാരിക്കരുത്. ഇവിടെ ഇത് നിറുത്തണം എന്ന് ഓര്‍ഡര്‍ ഇടുന്നു. അവര്‍ അവിടെ നിര്‍ത്തുന്നു.

ലിവിങ് റൂമില്‍ ചെന്നപ്പോള്‍ അവിടെ ശ്രീരേഖ ഡ്രാമ തുടങ്ങി കഴിഞ്ഞിരുന്നു. അന്‍സിബ അവിടെയും ഇടപെട്ടു, പ്രശനം തീര്‍ന്നു, ചേച്ചി വിഷമിക്കേണ്ട, രാവിലെ അധികം ആരും ഏണീക്കാത്തത് കൊണ്ട് കൂടുതല്‍ ആളെ അറിയേക്കേണ്ടെന്ന് പറഞ്ഞു പ്രശ്‌നം ഒതുക്കാന്‍ ശ്രമിക്കുന്നത് കണ്ടു. അവിടെ ഒരു അടി നടന്നാല്‍ ആലുവ മണപ്പുറത്തു കണ്ട ഭാവം പോലും നടിക്കാതെ ചെവി പൊത്തി പോകുന്ന അന്‍സിബ, ഇക്കാര്യത്തില്‍ ആക്റ്റീവ് ആയി ഇടപെടുന്നതു എന്ത് കൊണ്ട് എന്ന് ക്യൂരിസായി. പക്ഷെ പിന്നെ സംഭവം കത്തി. ഋഷി അത് പിന്നീട് പറയുന്നുണ്ട്. ഐസ്‌കീം രാത്രി തിന്നത് അന്‍സിബ, ജിന്റോ, ഋഷി, റെസ്മിന്‍ എന്നിവരാണ്.

ഐസ്‌ക്രീം തീര്‍ന്നു എന്ന് പറയുമ്പോള്‍, നന്ദനയോട് റെസ്മിന്‍ പറയുന്നു, അത് മുഴുവന്‍ തീരില്ലെന്നും ബാക്കിയുണ്ടെന്നും. അപ്പോള്‍ ഋഷി ഞാനും അന്‍സിബയും ശരിക്കും കഴിച്ചു, അത് മുഴുവന്‍ തീര്‍ന്നുവെന്ന് പറയുന്നു. ഇത് കേട്ടതോടെ റെസ്മിന്‍ ഞെട്ടി. അത് മുഴുവന്‍ തീര്‍ത്തോ? എന്ന്. അപ്പോള്‍ അതാണ് ബാക്കിയുള്ളവര്‍ അറിയുമെന്ന വെപ്രാളമാണ് അവളില്‍ രാവിലെ കണ്ടത്. അതാണ് ഇരു ചെവി അറിയാതെ ഒതുക്കാന്‍ സത്യഭാമ നോക്കിയത്. കുറച്ചു കൂടി വ്യക്തിമായി ഇടയ്‌ക്ക് അന്‍സിബ തന്റെ വെപ്രാളത്തിന്റെ കാര്യം ക്ലിയര്‍ ആക്കുന്നുണ്ട്. പണ്ട് ജാസ്മിനും ഐസ്‌ക്രീം എടുത്തിട്ടുണ്ടെന്ന്. ഒരു സ്വയം ന്യായീകരണ ശ്രമം. അവിടെ ഐസ് തിന്നതല്ല പ്രശ്‌നം എന്ന് എല്ലാവരും പറയുമ്പോഴും, തലയില്‍ പൂട തപ്പുമല്ലോ, സ്വാഭാവികം.

ഏതായാലും അന്‍സിബ വിചാരിച്ചിടത്ത് സംഭവം ഒതുക്കാന്‍ പറ്റിയിട്ടില്ല. ശ്രീരേഖ ഡ്രാമ കളിച്ചു നടക്കുന്നുണ്ട്. ശേഷം സ്‌ക്രീനില്‍. എത്ര പേര് ഇനി ഐസ്‌ക്രീം തീര്‍ന്നതില്‍ ഞെട്ടുമെന്നും അറിയില്ല. ഏതായാലും ഒരു പ്രശ്‌നത്തിലെങ്കിലും ഇടപെട്ടല്ലോ. അന്‍സിബ ഫാന്‍സിനു ആഘോഷിക്കാം…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Tags: Big BossReality ShowAnsibha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.