Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാമനമൂര്‍ത്തി വാഴുന്ന മിത്രാനന്ദപുരം

രമേഷ്. ഇ by രമേഷ്. ഇ
Apr 16, 2024, 12:11 am IST
in Samskriti

അപൂര്‍വമായൊരു പ്രതിഷ്ഠയുടെ പേരില്‍ പ്രസിദ്ധമാണ് തൃശൂര്‍ പെരുമ്പിള്ളിശ്ശേരിയിലുള്ള മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. കേരളത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരീ സങ്കലപത്തിലാണ് ഇവിടെ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ളത്. ആഘോഷങ്ങളൊന്നും പതിവില്ല. വിദ്യാവിജയത്തിനാണ് പ്രാമുഖ്യം. ഇവിടെ നിത്യപൂജാ വേളയില്‍ മണി കൊട്ടാറുപോലുമില്ലെന്നതും പ്രത്യേകതയാണ്. പഠിതാവിന് പഠനത്തില്‍ മാത്രമാവണം ശ്രദ്ധയെന്നതിനാലാണ് ഇതെല്ലാം പാലിക്കുന്നത്. പ്രസിദ്ധമായ ഓത്തുകൊട്ട് മാത്രമാണ് ക്ഷേത്രത്തിലെ ആഘോഷം. 1500 വര്‍ഷമായി തുടരുന്ന യജുര്‍വേദയജ്ഞമാണ് വിഖ്യാതമായ ഓത്തുകൊട്ടെന്ന് അറിയപ്പെടുന്നത്. വാമനമൂര്‍ത്തിയുടെ പ്രിയ വഴിപാട് കൂടിയാണ് വേദാലാപനം.

പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂര്‍ മനക്കാരുടെ പത്ത് ക്ഷേത്രങ്ങളില്‍ ഒന്നാണ് മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. പെരുമ്പിള്ളിശ്ശേരിയുടെ ദേശക്ഷേത്രമായി അറിയപ്പെടുന്ന മിത്രാനന്ദപുരം ക്ഷേത്രം പരശുരാമന്‍ സൃഷ്ടിച്ച 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗം കൂടിയാണ്. ഗണപതി, ഭഗവതി, ചുറ്റമ്പലത്തിനു പുറത്തെ സ്വാമിയാര്‍ എന്നിവരാണ് ഉപദേവതകള്‍. മംഗല്യഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഇവിടെയെത്തുന്ന ഭക്തരും അനവധിയാണ്.

ക്ഷേത്രത്തിന്റെ പ്രസിദ്ധിയേറ്റുന്നത് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഓത്തുകൊട്ടാണ്. നാടിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കും വിദ്യാവൈഭവത്തിനും നടത്തുന്നതാണ് ഈ ചടങ്ങ.് മുമ്പ് കേരളത്തിലെ 22 ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന ഓത്തുകൊട്ട് ഇപ്പോള്‍ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തിലും രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമായൊതുങ്ങി. കേരളത്തിലെ പേരെടുത്ത വേദപണ്ഡിതന്മാര്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്താറുണ്ട്. ഓത്തുകൊട്ടില്‍ 36 തവണ വരെ വേദം ചൊല്ലിത്തീര്‍ക്കുന്നത് പതിവാണ്. മനഃപാഠമാക്കി ചൊല്ലുന്നതാണ് പ്രത്യേകത. രാപ്പാളില്‍ ആറുവര്‍ഷത്തിലൊരിക്കലാണ് ഓത്തുകെട്ട് നടക്കുക.

കര്‍ക്കടകം മുതല്‍ തുലാം വരെ നീളുന്ന ഓത്തുകൊട്ട് തിഥികളെ അടിസ്ഥാനമാക്കിയാണ് നടക്കുക. ദ്വിതീയ, തൃതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, നവമി, ദശമി നാളുകളിലാണ് ഇത്. ഏകാദശിക്കും , ദ്വാദശിക്കും, ഉച്ച വരെ ഓത്തുകൊട്ടുണ്ടാകും. പ്രതിപദ, അഷ്ടമി, ചതുര്‍ദ്ദശി, വാവ് ദിവസങ്ങളില്‍ ഓത്തുകൊട്ട് നടത്താറില്ല.

ഓത്തുകൊട്ടില്‍ പങ്കെടുത്ത് യജ്ഞപ്രസാദമായ നെയ്യ് സേവിക്കുന്നതുകൊണ്ട് കുടുംബത്തില്‍ സര്‍വ ഐശ്വര്യങ്ങളും കൈവരും ക്ഷേത്രത്തിന് സമീപം ഉള്ള നക്ഷത്രവനവും പ്രസിദ്ധമാണ്. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അവരുടെ ജന്മനക്ഷത്ര വൃക്ഷത്തിന് വെള്ളമൊഴിച്ച് പ്രാര്‍ത്ഥിക്കാം.

 

Tags: ThrissurMithranandapuramVamanamoorthy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.