Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വെ വികസനത്തിനായി സ്ഥലമേറ്റെടുത്തു; പണവും നല്‍കി; ചുറ്റുമതില്‍ കെട്ടാതെ സുരക്ഷാഭീഷണിയില്‍ തൈക്കാട് ആശുപത്രി

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കെട്ടിടവും കെസിആര്‍ ലബോറട്ടറിയും കെഎച്ച്ആര്‍ഡബഌൂഎസ് പേവാര്‍ഡും പഴയ ഡീലക്‌സ് പേവാര്‍ഡും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Apr 10, 2024, 05:41 pm IST
in Kerala, Thiruvananthapuram
പാത ഇരട്ടിപ്പിക്കലിനായി റെയില്‍വെ ഏറ്റെടുത്ത ആശുപത്രിയുടെ സ്ഥലം, കാടുമൂടിക്കിടക്കുന്ന ആശുപത്രി പരിസരം

പാത ഇരട്ടിപ്പിക്കലിനായി റെയില്‍വെ ഏറ്റെടുത്ത ആശുപത്രിയുടെ സ്ഥലം, കാടുമൂടിക്കിടക്കുന്ന ആശുപത്രി പരിസരം

തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സുരക്ഷാ ഭീഷണിയില്‍. തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി തൈക്കാട് ആശുപത്രിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ ഭാഗത്ത് സുരക്ഷാമതില്‍ നിര്‍മിക്കാത്തതിനാല്‍ ഇതുവഴി ആശുപത്രിക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുകയറാവുന്ന നിലയാണ്.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കെട്ടിടവും കെസിആര്‍ ലബോറട്ടറിയും കെഎച്ച്ആര്‍ഡബഌൂഎസ് പേവാര്‍ഡും പഴയ ഡീലക്‌സ് പേവാര്‍ഡും പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്കും കള്ളന്മാര്‍ക്കും കടന്നുകയറാനും റെയില്‍വെ ലൈനിലൂടെ രക്ഷപ്പെടാനും എളുപ്പവുമാണ്. ഇവിടെ ഏജന്റുമാര്‍ മുഖാന്തിരം നവജാതശിശുവിനെ വില്‍പ്പന നടത്തിയ സംഭവമുണ്ടായതും അടുത്തകാലത്താണ്. സമീപത്ത് കാട് പിടിച്ചുകിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

പേവാര്‍ഡിന് സംരക്ഷണമായുള്ളത് വലിച്ചുകെട്ടിയിരിക്കുന്ന ഗ്രീന്‍നെറ്റ് മാത്രമാണ്. ഈ ഭാഗത്ത് ലൈറ്റുകള്‍ കുറവായതിനാല്‍ രാത്രിയായാല്‍ കൂരിരുട്ടാണ്. സുരക്ഷാഗാര്‍ഡുകളെ നിയോഗിച്ചുണ്ടെങ്കിലും അവര്‍ പ്രധാന ഗേറ്റിനു സമീപമായിരിക്കും. ആശുപത്രിയുടെ പിന്നില്‍ മേട്ടുക്കട മാടന്‍കോവിലില്‍നിന്ന് വലിയശാലയിലേക്ക് പോകുന്ന റോഡാണ്. ആശുപത്രിയുടെ ഈ ഭാഗത്തെ ചുറ്റുമതിലാണ് റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയത്.

ഇരുന്നൂറ് മീറ്ററോളം ദൂരത്തിലും പതിനഞ്ച് മീറ്റര്‍ വീതിയിലുമാണ് ആശുപത്രിയുടെ സ്ഥലം റെയില്‍വെ ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെയും ചുറ്റുമതില്‍ കെട്ടിയിട്ടില്ല. ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കിയതായാണ് റെയില്‍വെ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ചുറ്റുമതില്‍ നിര്‍മിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.

നഷ്ടപരിഹാരത്തുക വകമാറ്റി ചെലവഴിച്ചതിനാല്‍ ഏറ്റവും അത്യാവശ്യമായ ആശുപത്രി ചുറ്റുമതില്‍ നിര്‍മാണം അനന്തമായി നീളുകയാണ്. ചുറ്റുമതില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൈക്കാട് ആശുപത്രി സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചുവെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Tags: ThiruvananthapuramIndian Railways
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

പുതിയ വാര്‍ത്തകള്‍

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍: തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.