Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആടിനെ…പട്ടിയാക്കി മാറ്റുവാന്‍ കഴിയുക കുറച്ചു നാള്‍ കൂടി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 08:47 am IST
in Social Trend

ആടിനെ…നായയാക്കി മാറ്റുവാൻ കഴിയുക കുറച്ചു നാൾ കൂടി മാത്രം

നമ്മളെല്ലാം എത്രയോ നാളുകളായി കേട്ട് വരുന്ന വാക്കുകളാണിത്.

നമ്മുടെ കൊച്ചു കേരളത്തിലാണ് ഇത്തരത്തിൽ ആടിനെ നായയാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുറേ നാളുകളായി കണ്ട് വരുന്നത് എന്നതാണ് ദുഃഖകരമായ സത്യം.

ഭാരതം സ്വതന്ത്രയായ ശേഷം ഇത് വരെയുള്ള ഭരണത്തിൽ…
കഴിഞ്ഞ 10 വർഷത്തെ ഭരണമാണ്…
ലോക രാജ്യങ്ങളുടെ മുന്നിൽ ഭാരതത്തിന്റെ യശസ്സ് കൂടുതൽ ഉയർത്തിപ്പിടിച്ചത്.

കുത്തഴിഞ്ഞ പുസ്തകം പോലെ കിടന്ന ഒരു രാജ്യത്തെ അടുക്കും ചിട്ടയുമുള്ള ഒരു രാജ്യമാക്കി മാറ്റുവാനായി പലതും നടപ്പിലാക്കി.
ഇനിയും പലതും നടപ്പിലാക്കുവാനുണ്ട്.

ഒരു കാലത്തും…
ഒരു സർക്കാരിനും..
ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത എന്തെല്ലാം കാര്യങ്ങൾക്ക് തീരുമാനങ്ങളുണ്ടായി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഒഴിവാക്കപ്പെട്ടതിലൂടെ കശ്മീർ സ്വതന്ത്രയാക്കപ്പെട്ടു.
കാശ്മീർ ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെയായി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യേയും ബിജെപിയേയും വിമർശിക്കുന്ന പലരും…കുടുംബത്തോടൊപ്പം സുഹൃത്തുക്കൾക്കൊപ്പം
ഇന്ന് കാശ്മീരിൽ വിനോദ യാത്രകൾ പോകുന്നു. ചിത്രങ്ങളെടുത്ത്‌ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്യുന്നു.
ശ്രീ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയും ഒരു തീവ്രവാദ ഭീഷണിയുമില്ലാതെ കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം കാശ്മീർ വഴി കടന്ന് പോയി.

പക്ഷേ…അപ്പോളും സത്യം തുറന്നു പറയാനുള്ള ആർജ്ജവം ആരും കാട്ടുന്നതേയില്ല.

മുതലാഖ് നിരോധിച്ചത് മുസ്ലിം പെൺകുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്

ഭാര്യയുമായി എന്തെങ്കിലും പ്രശ്നമോ,
മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമോ ഉള്ള ഭർത്താവ്…
എവിടെയോ നിന്ന് ഞാൻ നിന്നെ…
ഒന്ന് ചൊല്ലി…
രണ്ട് ചൊല്ലി…
മൂന്ന് ചൊല്ലി…
മുതലാഖ് ചൊല്ലി എന്ന് ഒരു കടലാസ്സിൽ എഴുതി അയച്ചാൽ ആ ബന്ധം വേർപെടുമായിരുന്നു എന്നതായിരുന്നു പഴയ അവസ്ഥ.

തുടർന്ന് ആ സ്ത്രീയെ മരണം വരെ ആരാണ് സംരക്ഷിക്കുക എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.

എത്രയോ മുസ്ലിം പെൺകുട്ടികൾ..
അങ്ങിനെ അനാഥരായി, തെരുവിൽ അലയപ്പെട്ടു.

പെൺകുട്ടികൾ ഉള്ള ഓരോ മാതാപിതാക്കളുടെയും ഉള്ളിന്റെ ഉള്ളിൽ തീയാണ്.

അവർ… ഭൂമിയിൽ ജനിച്ചു വീഴുന്ന നാൾ മുതൽ വിവാഹം നടത്തി അയച്ച ശേഷവും കണ്ണിലെ കൃഷ്ണമണി സൂക്ഷിക്കുന്ന പോലെ മാതാപിതാക്കൾ ഒപ്പം നിൽക്കണം.
മാതാപിതാക്കൾ ഇല്ലാത്ത പെൺകുട്ടികളുടെ അവസ്ഥ വളരെ പരിതാപകരവും.

അത്രയ്‌ക്കും പീഡനങ്ങൾ കുട്ടികൾക്കെതിരെയും..

സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെയും…നടന്ന് വരുന്നു.

അത്തരത്തിൽ ധാരാളം ക്രൈമുകൾ കേരളത്തിലും രജിസ്റ്റർ ചെയ്യപ്പെടുന്നു.

മുതലാഖ് എന്ന കരിനിയമം ഒഴിവാക്കപ്പെട്ടതിലൂടെ മുസ്ലിം പെൺകുട്ടികളെ വെറുതെ മൊഴി ചൊല്ലി പോകാൻ കഴിയില്ല എന്ന സ്ഥിതി നിലവിൽ വന്നു. ഈ യാഥാർഥ്യം അറിയാതെയാണ് പലരും എതിരഭിപ്രായം പറയുന്നത്.

രാമജന്മ ഭൂമി.. ബാബറി മസ്ജിദ്

ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയിലൂടെ പരിഹാരം കണ്ട ഭാരതത്തിലെ ഏറ്റവും വലിയ വിഷയമാണിത്.

കൃത്യമായി അത് നടപ്പിലാക്കുകയും ചെയ്തു.
മറ്റേതെങ്കിലും സർക്കാർ അതിനുള്ള ആർജ്ജവം കാട്ടുമായിരുന്നോ?

അപ്പോളും ഭാരതത്തിന്റെ ഉയർച്ച കാണാൻ ആഗ്രഹിക്കാത്തവർ ജാതിയും മതവും പറഞ്ഞ് വീണ്ടും ഭാരതീയരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് ദുഃഖകരമായ സത്യം.

അപ്പോളും അറിയുക…

എപിജെ അബ്ദുൾ കലാം സർ നെപ്പോലെ ഒരു വലിയ മനുഷ്യനെ….
ഭാരതത്തിന്റെ പ്രദമ പൗരനാക്കാൻ പലരും എതിർത്തപ്പോളും… എതിരായി സ്ഥാനാർഥികളെ നിർത്തിയപ്പോളും..
ജാതിക്കും മതത്തിനും അതീതമായി സ്ഥാനാർഥിയാക്കി ജയിപ്പിച്ച്… ഭാരതത്തിന്റെ രാഷ്‌ട്രപതി പദത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ബിജെപി എന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ്.

അത്തരത്തിൽ….
എഴുതാനും പറയാനും നിരവധി കാര്യങ്ങൾ.

ഭാരതത്തിന് ഇനിയും ഏറെ മുന്നേറാനുണ്ട്.

കന്യാകുമാരി മുതൽ
കാശ്മീർ വരെ നമുക്ക് പല കാര്യങ്ങൾക്കും യോജിപ്പ് വേണം.

ഒരു രാജ്യം ഒരു വിദ്യാഭ്യാസ രീതി

ഒരു രാജ്യം ഒരു രജിസ്ട്രേഷൻ

ഒരു രാജ്യം ഒറ്റ നിയമം

അങ്ങിനെ പലതും…

ക്രിമിനൽ നിയമങ്ങൾ ജാതിക്കും മതത്തിനും അതീതമായി എല്ലാവർക്കും ഒന്നാണ് എന്നത് പോലെ…

സിവിൽ നിയമങ്ങളും…
ജാതിക്കും മതത്തിനും അതീതമായി ഒരു പോലെയാക്കപ്പെടണം.

ഒരാൾ മരണപ്പെട്ടാൽ..
അയാളുടെ അവശേഷിക്കുന്ന സ്വത്തുക്കളോ മറ്റ് എന്ത് ആസ്തിയോ എന്തോ ആയിക്കൊള്ളട്ടെ, അവ…
അനർഹരുടെ കൈകളിലേക്ക് പോകാതെ അയാളുടെ അവകാശികൾക്ക് തന്നെ ലഭിക്കണം.

ഏകീകൃത സിവിൽ കോഡ് നടപ്പിലാകുന്നതിലൂടെ ആ പ്രശ്നവും പരിഹരിക്കപ്പെടും.

ജാതിയും മതവും പറഞ്ഞ് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നവർ ഒരു സത്യം അറിയുക 35 ശതമാനം ക്രിസ്ത്യൻ സമുദായമുള്ള ഗോവ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്.

സമൂഹത്തിൽ താഴെ തട്ടിലുള്ള പലരെയും കൈപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വന്നിട്ടുള്ളതും ബിജെപി തന്നെയാണ്.

ഭാരതത്തിലെ പ്രദമ വനിത ഇപ്പോളും ബിജെപി സ്ഥാനാർഥിയായി ജയിച്ചു വന്ന ഗോത്ര വർഗ്ഗ സമുദായത്തിൽപ്പെട്ട ശ്രീമതി ദ്രവ്പതി മുർമ്മു എന്നതും ഓർമ്മിപ്പിക്കുന്നു.

നന്ദി.

അഡ്വ. പി. ബാജി രവീന്ദ്രൻ

Tags: Narendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

India

വിജ്ഞാപനം പുറപ്പെടുവിച്ചു; വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

India

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

India

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

സോമനാഥ്: വിശ്വാസം, അതിജീവനം, നവീകരണം എന്നിവയുടെ അനശ്വര താളം

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.