Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടുക്കി രൂപത വഴികാട്ടുന്നു

Janmabhumi Online by Janmabhumi Online
Apr 10, 2024, 03:46 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമിക ഭീകരവാദത്തിലേക്ക് നയിക്കുന്ന ചതിക്കുഴിയായ ലൗജിഹാദിനെക്കുറിച്ചുള്ള ദ കേരള സ്റ്റോറി എന്ന സിനിമ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച കത്തോലിക്കാ സഭയുടെ ഇടുക്കി രൂപതാധികൃതരുടെ നടപടി പ്രശംസയര്‍ഹിക്കുന്നു. ബൈബിള്‍ പഠന ക്ലാസിന്റെ ഭാഗമായി വര്‍ഷംതോറും നടക്കാറുള്ള നാല് ദിവസത്തെ സുവിശേഷോത്സവത്തിലാണ് പ്രണയക്കെണിയില്‍പ്പെടാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സിനിമാ പ്രദര്‍ശനം നടത്തിയത്. പഠന ക്ലാസുകളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കൈപ്പുസ്തകത്തിലും ലൗജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ചില തീവ്രവാദ ഗ്രൂപ്പുകളുടെ ശൃംഖലയാണ് ലൗജിഹാദെന്നും, പണവും സമ്മാനങ്ങളും നല്‍കി പ്രലോഭിപ്പിച്ച് ഇതരമതസ്ഥരായ പെണ്‍കുട്ടികളെ വശീകരിച്ച് ഇക്കൂട്ടര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കുറ്റാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നും കൈപ്പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനാണ് 2010 ല്‍ ഇക്കാര്യം അന്നത്തെ പോലീസ് മേധാവിയായ ജേക്കബ് പുന്നൂസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും, പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി നാല് വര്‍ഷത്തിനിടെ കേരളത്തില്‍ വിവാഹത്തിന്റെ മറവില്‍ 7000ലേറെ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി നിയമസഭയെ അറിയിച്ചിട്ടുള്ളതാണെന്നും കൈപ്പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള സ്റ്റോറിയെന്ന സിനിമയെയും ക്രൈസ്തവസഭ അത് പ്രദര്‍ശിപ്പിച്ചതിനെയും എതിര്‍ക്കുന്നവര്‍ ഈ വസ്തുതകള്‍ നിഷേധിക്കാന്‍ തയ്യാറുണ്ടോ?

രണ്ട് പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തിയെന്ന് ആരോപണ വിധേയരായ യുവാക്കളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ലൗജിഹാദ് നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് നിര്‍ദേശിക്കുകയുണ്ടായി. ജിഹാദികള്‍ ഒരുക്കുന്ന പ്രണയക്കെണിയെ സംബന്ധിച്ച് നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ‘ലൗജിഹാദ്’ എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന ‘സത്യവാങ്മൂലമാണ്’ പോലീസ് നല്‍കിയത്. ഇത് ഒരര്‍ത്ഥത്തില്‍ കോടതിയെ കബളിപ്പിക്കുന്നതായിരുന്നു. കാരണം ലൗജിഹാദ് എന്ന ഒരു സംഘടനയുണ്ടെന്നോ അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നോ അല്ല കോടതി പറഞ്ഞത്. ഇക്കാര്യം സമര്‍ത്ഥമായി മറച്ചുപിടിച്ചാണ് ചില ശക്തികളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമെന്നോണം പോലീസ് വിചിത്രമായ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയത്. ഇതിനുശേഷവും ലൗജിഹാദ് എന്നു കരുതാവുന്ന നിരവധി സംഭവങ്ങള്‍ നടന്നു. ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് മതംമാറ്റി വിവാഹം ചെയ്‌തെന്ന മാതാപിതാക്കളുടെ പരാതി വലിയ വിവാദമാവുകയുണ്ടായി. നിരവധി ഹൈന്ദവ സംഘടനകളും ക്രൈസ്തവ സഭകളും ലൗജിഹാദിന്റെ അപകടം ചൂണ്ടിക്കാട്ടി രംഗത്തു വരികയും, ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും വോട്ടുബാങ്കിന്റെ പ്രലോഭനത്തില്‍ വീണും ഇതുസംബന്ധിച്ച സത്യസന്ധമായ ഒരു അന്വേഷണത്തിന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയായിരുന്നു.

വെറുമൊരു സാങ്കല്‍പിക കഥയല്ല കേരള സ്റ്റോറി പറയുന്നത്. അതുതന്നെയാണ് ഇസ്ലാമിക മതമൗലികവാദികള്‍ ഈ സിനിമയ്‌ക്കെതിരാവാനും കാരണം. സാധാരണ ചെയ്യാറുള്ളതുപോലെ ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന് കേരള സ്റ്റോറിയുടെ ശില്‍പ്പികള്‍ പറയുന്നില്ല. പഠനത്തിനു വീടുവിട്ടു പോകുന്ന രണ്ട് പെണ്‍കുട്ടികളെ പ്രണയത്തില്‍ കുരുക്കി മതതീവ്രവാദത്തിലെത്തിക്കുന്നതും, വഞ്ചന തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്ക് പുറത്തുവരാന്‍ കഴിയാത്തതിന്റെയും കഥയാണ് ഈ സിനിമ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ നിമിഷ എന്ന പെണ്‍കുട്ടി പ്രണയവിവാഹത്തിലൂടെ ജിഹാദികള്‍ക്കൊപ്പം പോയി അഫ്ഗാനിസ്ഥാനിലെ ജയിലിലകപ്പെടുകയുണ്ടായി. ഈ യുവതിയെ വിവാഹം ചെയ്തതെന്നു പറയപ്പെടുന്നയാള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. കേരള സ്റ്റോറി എന്ന സിനിമ പ്രകോപനപരമാകുന്നത് അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമായതിനാലാണ്. അതേസമയം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍നിന്ന് നീക്കം ചെയ്യുകയുണ്ടായി. സിനിമ സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. തീയറ്ററുകളില്‍ വന്‍ വിജയം നേടുകയുമുണ്ടായി. ഇതേ സിനിമ ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ല. കുടുംബഭദ്രതയും സാമൂഹ്യസുരക്ഷിതത്വവും ആഗ്രഹിക്കുന്ന ഏതൊരാളും ഇതിനെ അനുകൂലിക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും പോലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവരാന്‍ കാരണം ഇരുവരുടെയും വര്‍ഗീയ പ്രീണന രാഷ്‌ട്രീയമാണ്. ജിഹാദികളെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്.

Tags: kerala story movieKerala PoliticsLove JihadIdukki Diocese guides
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

India

ലവ് ജിഹാദിൽ കുടുക്കി ഹിന്ദു പെൺകുട്ടിയെ തലയറുത്ത് കൊന്നു ; മുസ്താക്ക് അലി അഹമ്മദിന്റെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് ധാമി സർക്കാർ

India

കൂടുതൽ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക ലക്ഷ്യം : മധ്യപ്രദേശിൽ ‘ലവ് ജിഹാദുമായി’ ബന്ധപ്പെട്ട സംഘം അറസ്റ്റിൽ ; കുടുക്കിയത് പെൺകുട്ടി

Kerala

ഞാൻ ഇസ്ലാമിൽ ചേരാൻ വന്നതാണ് ; മതം മാറി ആയിഷയായ സിയാനി ബെന്നി ഇന്നെവിടെ ; സിറിയയിലോ ഇറാക്കിലോയെന്ന് കാസ

Kerala

ലൗ ജിഹാദ് : പി സി ജോര്‍ജിന്റെ പ്രസംഗത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് : നടപടി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies