Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇനി എനിക്ക് ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നു, എല്ലാവരും എനിക്ക് മക്കളെപ്പോലെയായിരുന്നു’ യമുന ;പൊട്ടിക്കരഞ്ഞു ജാൻമണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 07:36 pm IST
in Entertainment

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ നിന്നും ഒരാൾ കൂടി പ്രേക്ഷക വിധിപ്രകാരം പുറത്തായി. അത് മറ്റാരുമല്ല സിനിമാ-സീരിയൽ താരം യമുന റാണിയാണ്. ജാസ്മിന്‍, ഗബ്രി, യമുന റാണി, നോറ, അപ്സര, ശ്രീതു, റിഷി, അന്‍സിബ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. ലിസ്റ്റിലെ അ‍ഞ്ച് പേർക്ക് ഒരു ​ഗെയിം നൽകി അതിലൂടെ സേഫാണെന്ന് അവരെ അറിയിച്ചു. ശേഷമാണ് അവേശിച്ച മൂന്നുപേരായ നോറയ്‌ക്കും റിഷിക്കും യമുനയ്‌ക്കും മറ്റൊരു ആക്ടിവിറ്റി എവിക്ഷന്റെ ഭാ​ഗമായി മോഹൻലാൽ നൽകിയത്.

സ്വന്തം പേര് എഴുതിയ ബോക്സുകള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് ബസര്‍ മുഴങ്ങുമ്പോള്‍ മുകളില്‍ ഒട്ടിച്ചിരുന്ന പേപ്പര്‍ കീറിക്കൊണ്ട് കൈ ബോക്സിലേക്ക് കടത്തണമെന്നതായിരുന്നു ടാസ്ക്. ഈ സമയത്ത് കൈയില്‍ പുരളുന്നത് പച്ച ചായമാണെങ്കില്‍ സേഫും ചുവപ്പാണെങ്കില്‍ എവിക്റ്റ് ആവുമെന്നും ബിഗ് ബോസ് അറിയിച്ചു. ഇതുപ്രകാരം കൈ മുക്കിയ മൂന്നുപേരില്‍ പച്ച കിട്ടിയത് റിഷിക്കും നോറയ്‌ക്കുമായിരുന്നു. ചുവപ്പ് നിറം യമുനയ്‌ക്കും.

പിന്നാലെ ഈ വാരം പുറത്താവുന്ന മത്സരാര്‍ഥി യമുനയാണെന്ന് ബിഗ് ബോസിന്റെ പ്രഖ്യാപനവും വന്നു. യമുന ഹൗസിൽ‌ നിന്നും എവിക്ടായി എന്നുള്ള പ്രഖ്യാപനം വന്നപ്പോൾ മുതൽ ജാൻമണിയായിരുന്നു ഏറ്റവും കൂടുതൽ നിലവിളിച്ച് കരഞ്ഞത്. എന്നാൽ പുറത്തിറങ്ങിയ യമുനയ്‌ക്ക് നാലാഴ്ച ഹൗസിൽ തികയ്‌ക്കാൻ കഴിഞ്ഞുവെന്ന സന്തോഷമായിരുന്നു. ബി​ഗ് ബോസ് ഹൗസിൽ ഇത്രയും ദിവസം അതിജീവിച്ച തനിക്ക് ഇനി ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നു എന്നാണ് എവിക്ഷനുശേഷം സംസാരിക്കവെ യമുന പറഞ്ഞത്.

തനിക്ക് ഏറ്റവും കണക്ഷനുണ്ടായിരുന്നത് ജാൻമണിയോടാണെന്നും യമുന പറയുന്നു. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ജീവിതത്തിൽ എനിക്ക് ഇതുവരെ കിട്ടാത്ത എല്ലാ എക്സ്പീരിയൻസും നാലാഴ്ച കൊണ്ട് ബി​ഗ് ബോസ് ഹൗസിൽ നിന്നും കിട്ടി. ഇനി എനിക്ക് ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നു.’

‘എനിക്ക് ​ഗെയിം പ്ലാനൊന്നും ഉണ്ടായിരുന്നില്ല. ഇതുവരെ ഹൗസിൽ ഞാൻ പറഞ്ഞ നിലപാടുകളിൽ ഞാൻ‌ ഉറച്ച് നിൽക്കുന്നു. ചില സിറ്റുവേഷനിൽ എനിക്ക് പ്രതികരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷെ അത് ചെയ്യാതെ ഞാൻ പുറകിലേക്ക് മാറി നിന്നിട്ടുണ്ട്. അതിൽ എനിക്ക് റി​ഗ്രറ്റുണ്ട്. പറയാനുള്ള അഭിപ്രായം സ്ട്രാങായി പറയണമായിരുന്നു. പല ടീമായിട്ടാണ് ആളുകൾ ​ഹൗസിൽ നിൽക്കുന്നത്. ഞാനും ഒരു ടീമിന്റെ ഭാ​ഗമായിരുന്നു.’

‘പക്ഷെ പിന്നീട് ആ ടീമിൽ തന്നെ ​ഗ്രൂപ്പിസം വന്നു. അതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങൾ വന്നു. വലിയ ഭൂകമ്പമുണ്ടാകുന്ന പ്രശ്നങ്ങൾ ഇതുവരെ ഹൗസിൽ വന്നിട്ടില്ല. പക്ഷെ പലരും ചെറിയ പ്രശ്നങ്ങൾ വലുതാക്കി. അങ്ങനെയാണ് ഹൗസിൽ നിൽക്കേണ്ടത് എന്ന ധാരണയിലാണ് ഹൗസിലെ പലരും മുന്നോട്ട് പോകുന്നത്. മകളുടെ പിറന്നാൾ ഹൗസിൽ ആഘോഷിക്കാൻ കഴിഞ്ഞുവെന്നതാണ് എനിക്ക് അവിടെ നടന്ന സംഭവങ്ങളിൽ ഒരിക്കലും മറക്കാൻ പറ്റാത്തത്.’

‘അതുപോലെ ജാൻമണിയുമായി എനിക്ക് നല്ലൊരു കണക്ഷനുണ്ടായിരുന്നു. പിന്നെ ജാനിന് പലപ്പോഴും ഇൻസെക്യൂരിറ്റി ഫീൽ ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഞാനിനെ പ്രൊട്ടക്ട് ചെയ്ത് ഞാൻ നിന്നിട്ടുണ്ട്. ജാനുമായുള്ള കുറേ മൊമെന്റ്സ് എനി​ക്ക് മറക്കാൻ പറ്റില്ല. ബി​ഗ് ബോസ് ഹൗസിൽ നിന്നും ലൈഫ് ലോങ് എനിക്ക് മുന്നോട്ട് കിട്ടിയ ഒരു സൗഹൃദമായിരിക്കും ജാൻമണി. എല്ലാവരും എനിക്ക് എന്റെ മക്കളെപ്പോലെയായിരുന്നു

‘പലതും അവരുടെ കുട്ടിക്കളിയായി മാത്രമെ കണ്ടിട്ടുള്ളു. റിഷി, അൻസിബ, ശ്രീതു എന്നിവർ ​ഗെയിമിനെ സീരിയസായി കണ്ട് ​ഗെയിം കളിക്കണം. ശ്രീരേഖയ്‌ക്ക് മറ്റൊരു മുഖം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ അർജുനും കുറച്ചുകൂടി ആക്ടീവാകണം. ടോപ്പ് ഫൈവിൽ ആരൊക്കെയാകുമെന്നത് ഇപ്പോൾ പറയാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും എനിക്ക് തോന്നുന്നത് ജാൻമണി, ശ്രീരേഖ, അപ്സര എന്നിവർ അവസാന ഘട്ടത്തിലേക്ക് വരുമെന്നാണ്.’

‘ചേച്ചി പുറത്തുപോകില്ലെന്ന് ഇടയ്‌ക്കിടെ ജാൻമണി പറയുമായിരുന്നു. അതുകൊണ്ട് എവിക്ഷനുശേഷം ജാൻ കരയുന്നത് കണ്ടപ്പോൾ‌ ഞാനും വിഷമിച്ചു. ജിന്റോ ഉള്ളിൽ‌ അ‍ഞ്ച് വയസ് പ്രായമുള്ള കുട്ടിയുടെ രീതികളുള്ളയാളാണ്. ഹൗസിലെ എല്ലാവരും ഇപ്പോൾ ജിന്റോയ്‌ക്ക് എതിരാണ്’, എന്നാണ് യമുന റാണി തന്റെ അനുഭവങ്ങൾ പങ്കിട്ട് പറഞ്ഞത്.

 

Tags: Big BossYamunaJanmani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പുതിയ വാര്‍ത്തകള്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.