Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാലക്കുടിയുടെ മനസ് ആര്‍ക്കൊപ്പം?

ഷൈജു ഇ. ആര്‍. by ഷൈജു ഇ. ആര്‍.
Apr 6, 2024, 03:07 am IST
in Kerala

തൃശ്ശൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ പ്രവചനാതീതമായ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസിനെ ഒരു പോലെ അലട്ടുന്നത് മണ്ഡലത്തിന്റെ ഈ പ്രവചനാതീതമായ സ്വഭാവമാണ്. ആദ്യ കാലങ്ങളില്‍ മുകുന്ദപുരം മണ്ഡലമാണ് ഇപ്പോള്‍ ചാലക്കുടി ആയി മാറിയത്. പനമ്പിള്ളി ഗോവിന്ദ മേനോനെ പോലുള്ള പ്രമുഖരെ പരാജപ്പെടുത്തിയ ചരിത്രം ഈ മണ്ഡലത്തിന് അവകാശപ്പെടാനുണ്ട്.

തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ പ്രശ്‌നങ്ങളും വൈവിധ്യമേറിയതാണ്. ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, കുന്നത്തുനാട് എന്നീ നിയോജകമണ്ഡലങ്ങളാണ് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. നഗരങ്ങളും മലയോരവും തീരദേശവും എല്ലാ ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തിലെ വിഷയങ്ങളിലും ഈ വൈവിധ്യം കാണാം.

മലയോരമേഖലയില്‍ വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ കാലഘട്ടമാണിത്. തീരദേശത്ത് കടലേറ്റമടക്കം ഒട്ടനവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കാര്‍ഷികവിളകളുടെ വിലതകര്‍ച്ച ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.എ. ഉണ്ണികൃഷ്ണന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. 10 വര്‍ഷത്തിനിടെ രാജ്യം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം. ബിഡിജെഎസ് നേതാവായ ഉണ്ണികൃഷ്ണന്‍ കലാ, സാംസ്‌കാരിക, സാമുദായിക സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിന് സുപരിചിതനാണ്. ബിജെപിക്ക് വലിയ സ്വാധീനമുളള കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്. രാജ്യം മുന്നേറുമ്പോള്‍ ചാലക്കുടിക്കും മാറ്റം അനിവാര്യമാണെന്ന് ഉണ്ണികൃഷ്ണന്‍ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്നു.

യുഡിഎഫ് ഇത്തവണയും സിറ്റിങ് എംപിയായ ബെന്നി ബെഹന്നാനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന ബെന്നി ബെഹന്നാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബെന്നി ബഹനാന്റെ പ്രചാരണം. 2019ല്‍ ലഭിച്ച ഒന്നര ലക്ഷത്തോളം വോട്ടിന്റെ വന്‍ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകില്ലന്ന് യുഡിഎഫ് കരുതുന്നു. എങ്കിലും രണ്ടാം വട്ടം പാര്‍ലമെന്റിലേക്ക് പോകാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബെന്നി ബെഹന്നാന്‍.

മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെയാണ് എല്‍ഡിഎഫ് അണിനിരത്തിയിരിക്കുന്നത്. രവീന്ദ്രനാഥിന്റെ മികച്ച പ്രതിച്ഛായയിലൂടെ ചാലക്കുടി തിരിച്ചുപിടിക്കാമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു. പുതുക്കാട് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള രവീന്ദ്രനാഥ് ആദ്യ പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനും രവീന്ദ്രനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്ന് മുന്നണി വിശ്വസിക്കുന്നു.

Tags: chalakudyLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

ആശുപത്രിയിൽ പോകാൻ തയാറായില്ല; ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

ബിജു ആന്റണി കുടുംബത്തോടൊപ്പം
Thrissur

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനും

Mollywood

ഉത്രാട മദ്യവില്‍പ്പന: ചാലക്കുടിയെ പിന്തള്ളി കൊല്ലം ജില്ല ഒന്നാമത്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.