Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചാലക്കുടിയുടെ മനസ് ആര്‍ക്കൊപ്പം?

ഷൈജു ഇ. ആര്‍. by ഷൈജു ഇ. ആര്‍.
Apr 6, 2024, 03:07 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ പ്രവചനാതീതമായ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മനസിനെ ഒരു പോലെ അലട്ടുന്നത് മണ്ഡലത്തിന്റെ ഈ പ്രവചനാതീതമായ സ്വഭാവമാണ്. ആദ്യ കാലങ്ങളില്‍ മുകുന്ദപുരം മണ്ഡലമാണ് ഇപ്പോള്‍ ചാലക്കുടി ആയി മാറിയത്. പനമ്പിള്ളി ഗോവിന്ദ മേനോനെ പോലുള്ള പ്രമുഖരെ പരാജപ്പെടുത്തിയ ചരിത്രം ഈ മണ്ഡലത്തിന് അവകാശപ്പെടാനുണ്ട്.

തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ പ്രശ്‌നങ്ങളും വൈവിധ്യമേറിയതാണ്. ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, കുന്നത്തുനാട് എന്നീ നിയോജകമണ്ഡലങ്ങളാണ് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. നഗരങ്ങളും മലയോരവും തീരദേശവും എല്ലാ ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തിലെ വിഷയങ്ങളിലും ഈ വൈവിധ്യം കാണാം.

മലയോരമേഖലയില്‍ വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ കാലഘട്ടമാണിത്. തീരദേശത്ത് കടലേറ്റമടക്കം ഒട്ടനവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കാര്‍ഷികവിളകളുടെ വിലതകര്‍ച്ച ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.എ. ഉണ്ണികൃഷ്ണന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്. 10 വര്‍ഷത്തിനിടെ രാജ്യം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും മോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം. ബിഡിജെഎസ് നേതാവായ ഉണ്ണികൃഷ്ണന്‍ കലാ, സാംസ്‌കാരിക, സാമുദായിക സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിന് സുപരിചിതനാണ്. ബിജെപിക്ക് വലിയ സ്വാധീനമുളള കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്. രാജ്യം മുന്നേറുമ്പോള്‍ ചാലക്കുടിക്കും മാറ്റം അനിവാര്യമാണെന്ന് ഉണ്ണികൃഷ്ണന്‍ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്നു.

യുഡിഎഫ് ഇത്തവണയും സിറ്റിങ് എംപിയായ ബെന്നി ബെഹന്നാനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന ബെന്നി ബെഹന്നാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബെന്നി ബഹനാന്റെ പ്രചാരണം. 2019ല്‍ ലഭിച്ച ഒന്നര ലക്ഷത്തോളം വോട്ടിന്റെ വന്‍ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകില്ലന്ന് യുഡിഎഫ് കരുതുന്നു. എങ്കിലും രണ്ടാം വട്ടം പാര്‍ലമെന്റിലേക്ക് പോകാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബെന്നി ബെഹന്നാന്‍.

മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെയാണ് എല്‍ഡിഎഫ് അണിനിരത്തിയിരിക്കുന്നത്. രവീന്ദ്രനാഥിന്റെ മികച്ച പ്രതിച്ഛായയിലൂടെ ചാലക്കുടി തിരിച്ചുപിടിക്കാമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു. പുതുക്കാട് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള രവീന്ദ്രനാഥ് ആദ്യ പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനും രവീന്ദ്രനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്ന് മുന്നണി വിശ്വസിക്കുന്നു.

Tags: chalakudyLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിൽ പോകാൻ തയാറായില്ല; ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

ബിജു ആന്റണി കുടുംബത്തോടൊപ്പം
Thrissur

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചാലക്കുടിക്കാരനും

Mollywood

ഉത്രാട മദ്യവില്‍പ്പന: ചാലക്കുടിയെ പിന്തള്ളി കൊല്ലം ജില്ല ഒന്നാമത്

Local News

ഊത്തപ്പൻ സിജോയും സംഘവും പിടിയിൽ ; 80 ലക്ഷം കവർന്നതും ചാലക്കുടിയിൽ പോലീസിനെ ആക്രമിച്ചതും ഈ സംഘം തന്നെ

Kerala

നിധി വാങ്ങാന്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തി വെട്ടിലായി യുവാക്കൾ; ചതിച്ചത് കേസിലെ മുഖ്യ പ്രതി മുഹമ്മദ് സിറാജുല്‍

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies