Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം രാജ്യസഭയില്‍ എത്തിച്ച മങ്കമാര്‍ അഞ്ചു പേര്‍ മാത്രം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 6, 2024, 08:29 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

 

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയിലാണ് അംഗം. ഇന്ദിരാഗാന്ധിയും സുഷമ സ്വരാജും ജയലളിതയും രാജ്യസഭയിലും വനിതാ ശബ്ദമായിരുന്നു. 1952 ഏപ്രില്‍ 3 ന് നടന്ന ആദ്യ രാജ്യസഭ തെരഞ്ഞെടുപ്പില്‍  210 അംഗങ്ങളില്‍ 15 പേര്‍ വനിതകള്‍. അതില്‍ കേരളത്തില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. പക്ഷേ മലയാളി ഉണ്ടായിരുന്നു.   ഇപ്പോള്‍ രാജ്യസഭയില്‍  27 വനിതാ അംഗങ്ങള്‍.
ഏഴു പതിറ്റാണ്ടിനിടെ  170 നടുത്ത് വനിതകള്‍ രാജ്യസഭയിലെത്തി.  സ്ത്രീ ശാക്തീകരണവും വനിതാ ക്ഷേമവും ആഘോഷിക്കുന്ന കേരളത്തിന്റെ പ്രകടനം ഇക്കാര്യത്തില്‍ നിരാശാ ജനകം. 130 പേരെ അയയക്കാനുള്ള അവസരം ലഭിച്ചു.  കേരളത്തില്‍നിന്ന് ഇതുവരെ ജയിപ്പിച്ചത് അഞ്ചു വനിതകളെ മാത്രം.

കോണ്‍ഗ്രസിന്റെ  കെ ഭാരതി ഉദയഭാനു. രാജ്യസഭയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത ആദ്യ സ്ത്രീ. 1958 ഏപ്രില്‍ മൂന്നുമുതല്‍ 1968 ഏപ്രില്‍ രണ്ടുവരെ പത്തു വര്‍ഷം രാജ്യസഭയില്‍ ഉണ്ടായി. എഴുത്തുകാരനും കെപിസിസി പ്രസിഡന്റുമായിരുന്ന  എ.പി. ഉദയഭാനുവിന്റെ ഭാര്യ. മാവേലിക്കര സ്വദേശി. ഭാരതിയുടെ ‘അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്’ എന്ന ആത്മകഥയ്‌ക്ക് 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
. 1962 മുതല്‍ 1968 വരെ ദേവകി ഗോപിദാസും 1974 മുതല്‍ 1980 വരെ ലീല ദാമോദര മേനോനും രാജ്യസഭയില്‍ കേരളത്തിന്റെ പ്രതിനികളായി. കോട്ടയം കാരാപ്പുഴ സ്വദേശിയായ ദേവകി തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും (1948) തിരുകൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി കോട്ടയത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷണറായും പ്രവര്‍ത്തിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ അംഗമായിരുന്നു. 1973 ല്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ നടന്ന വിമാനപകടത്തില്‍ കൊല്ലപ്പെട്ടു.
ദേവകിയും ഭാരതിയും  ആറുവര്‍ഷം ഒരുമിച്ച് സഭയിലുണ്ടായിരുന്നു.
1957, 1960 തെരഞ്ഞെടുപ്പുകളില്‍ കുന്ദമംഗലത്തേയും 1987ല്‍  എട്ടാം നിയമസഭയില്‍ പട്ടാമ്പിയേയും നിയമസഭയില്‍ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു ലീലാ ദാമോദര മേനോന്‍, മുന്‍മന്ത്രിയും ലോകസഭാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദര മേനോനെയാണ്  വിവാഹം ചെയ്തത്. ‘ചേട്ടന്റെ നിഴലില്‍’ എന്ന ജീവചരിത്രഗ്രന്ഥത്തിന് 1986 ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1980 നുശേഷം മൂന്നു പതിറ്റാണ്ട് രാജ്യസഭയില്‍ മലയാളി വനിതാ ശബ്ദം മുഴങ്ങിയില്ല. 2010ല്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി ഡോ. ടി എന്‍. സീമ രാജ്യസഭയിലെത്തി. പറയത്തക്ക രാഷ്‌ട്രീയ പാരമ്പര്യം ഇല്ലാതിരുന്ന സീമ രാജ്യസഭ കാലാവധി കഴിഞ്ഞ് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേയക്ക് മത്സരിച്ചെങ്കിലും മൂന്നാമതായി.
കോണ്‍ഗ്രസിന്റെ ജെബി മേത്തറാണ് നിലവില്‍ രാജ്യസഭയില്‍ കേരളത്തിന്റെ വനിത പ്രതിനിധി. പറയത്തക്ക രാഷ്‌ട്രീയ പാരമ്പര്യം ഇല്ലാതിരുന്ന ജെബി 2022 ഏപ്രില്‍ 4നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


കേരളത്തിന്റെ പ്രതിനിധികളായല്ലങ്കിലും  രാജ്യസഭാംഗമായ മലയാളി വനിത കേന്ദ്രമന്ത്രിയും ആയിട്ടുണ്ട്.  മൂന്നു തവണ(1952, 1954, 1960 ) ബിഹാറില്‍നിന്ന് രാജ്യസഭയിലെത്തിയ  ലക്ഷ്മി എന്‍. മേനോന്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും  മന്ത്രിസഭകളില്‍  വിദേശകാര്യ സഹമന്ത്രി. തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മി എന്‍ മേനോന്‍. 1948 ലും 1950 ലും  ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗം. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

1957-60 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് മലയാളിയായ അമ്മു സ്വാമിനാഥനും കോണ്‍ഗ്രസ്  പ്രതിനിധിയായി രാജ്യസഭയില്‍ എത്തി. പാലക്കാട്ടുകാരിയായ അമ്മു സ്വാമിനാഥന്‍ 1952 ല്‍ ഡിണ്ഡിഗലില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി,  പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി എന്നിവര്‍ മക്കളാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷണി അലി, ക്യാപ്റ്റന്‍ ലക്ഷിയുടെ മകളാണ്. ഇന്ത്യന്‍ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നര്‍ത്തകിയും നടിയുമാണ്.

പി ടി ഉഷയും നിലവില്‍ രാജ്യസഭയിലെ മലയാളി മങ്കയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷയെ 2022 ജൂലൈ 6ന്, നരേന്ദ്രമോദി സര്‍ക്കാര്‍  രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

Tags: P.T UshaAmmu SwaminathanBharathi UdayabhanuDevaki GopinathLeela Dhamodara MenonJebi Mather
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
Kerala

ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാട്; പാലക്കാട്ടെ ഒരു ഗ്രാമം ദത്തെടുക്കും: പി.ടി. ഉഷ

India

അവിശ്വാസ പ്രമേയമില്ല; ഐഒഎയുടെ പേരില്‍ പുറത്തുവന്ന വാർത്തകൾ വ്യാജം, വാർത്തകൾക്ക് പിന്നിൽ അഴിമതിക്കാർ: പി.ടി ഉഷ

India

ഒളിമ്പിക് അസോസിയേഷനിൽ പി.ടി ഉഷയ്‌ക്കെതിരെ പടയൊരുക്കം; അവിശ്വാസപ്രമേയത്തിന് നീക്കവുമായി ഐഒഎ അംഗങ്ങൾ

സന്‍സദ് ആദര്‍ശ് ഗ്രാമപദ്ധതി പ്രകാരം ദത്തെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് സഹായ 
ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പി.ടി. ഉഷ എംപി നിര്‍വഹിക്കുന്നു
News

ദത്തെടുത്ത ഗ്രാമത്തില്‍ 60 ലക്ഷത്തിന്റെ സഹായവുമായി പി.ടി. ഉഷ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies