Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനംതിട്ടയില്‍ കുടുംബശ്രീയെ രാഷ്‌ട്രീയ ആയുധമാക്കി എല്‍ഡിഎഫ്

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
Mar 24, 2024, 11:26 pm IST
in Kerala, Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച ടൂളായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കരുവാക്കുന്നത് കുടുംബശ്രീയെ. ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ഇടങ്ങളിലും ഇടതുപക്ഷം പ്രയോഗിക്കുന്ന ക്യാപ്സൂള്‍ തന്ത്രത്തിന്റെ മറ്റൊരു പതിപ്പാണ് കുടുംബശ്രീയെ ഉപയോഗിച്ച് സ്ത്രീ വോട്ടുകള്‍ പിടിക്കാനുള്ള ശ്രമത്തിലും കാണുന്നത്.

അടൂര്‍ നിയോജക മണ്ഡലത്തിലെ ഏഴംകുളം, ഏറത്ത്, പന്തളം തെക്കേക്കര, തിരുവല്ലയിലെ കുന്നന്താനം പഞ്ചായത്തുകളിലാണ് സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ യോഗങ്ങള്‍ വിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് പങ്കെടുക്കാനുള്ള വേദിയൊരുക്കിയത്. ഇത് വിവാദമായത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ കുടുംബശ്രീ ഗ്രൂപ്പുകളില്‍ അയച്ച ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്. തോമസ് ഐസക്കിന് കുടുംബശ്രീയുടെ രക്ഷക പരിവേഷം നല്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ അംഗങ്ങളില്‍ എത്തിച്ചിരുന്നത്. പന്തളം തെക്കേകരയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അനൂപയുടെ നേരിട്ടുള്ള ഒത്താശയോടെയാണ് തോമസ് ഐസക് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തത്.

ഏഴംകുളത്ത് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ സിഡിഎസിലെ 162 ഗ്രൂപ്പുകളിലായി 711 കുടുംബശ്രീ അംഗങ്ങള്‍ക്ക് 2.68 കോടി രൂപയുടെ വായ്‌പ വിതരണം നടത്തുന്നു എന്ന വ്യാജേനയാണ് കുടുംബശ്രീ അംഗങ്ങളെ മാങ്കൂട്ടത്തില്‍ ബഥാനിയ ഓഡിറ്റോറിയത്തില്‍ വിളിച്ചുകൂട്ടിയത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ്. ഇതില്‍ വായ്‌പ വിതരണം നടത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കും. എന്നാല്‍ ഇതില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് പി.എം. സൂരജ് പോര്‍ട്ടലിലൂടെ അക്കൗണ്ടിലേക്ക് വായ്‌പ തുക നിക്ഷേപിച്ചുവെന്ന് മൊബൈലില്‍ സന്ദേശം വന്നതോടെ കള്ളി വെളിച്ചത്തായി. ജില്ല കളക്ടര്‍ക്ക് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പരാതി നല്കിയെങ്കിലും കാര്യമായ നടപടികള്‍ ഇത് വരെ ഉണ്ടായിട്ടില്ല. അടുത്ത കാലത്ത് നടന്ന എഡിഎസ്, സിഡിഎസ് തെരെഞ്ഞെടുപ്പ്, സഹകരണ ബാങ്ക് ഭരണം പിടിക്കുന്ന തന്ത്രങ്ങളിലൂടെയാണ് ജില്ലയില്‍ പലയിടത്തും എല്‍ഡിഎഫ് കൈകാര്യം ചെയ്തത്. ജില്ലയിലെ പരമാവധി സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ വിജയിപ്പിച്ചെടുക്കുക വഴി ഇടതുപക്ഷം ലക്ഷ്യം വയ്‌ക്കുന്നത് ഓരോ കുടുംബവും ഓരോ വോട്ടു ബാങ്ക് ആക്കുന്ന സമ്മര്‍ദ്ദ തന്ത്രമാണ് എന്നത് വ്യക്തമാണ്.

Tags: pathanamthittaLDFLoksabha Election 2024KudumbashreeModiyude Guaranteepolitical weapon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.