Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെല്ലുവിളികളെ പണ്ടും ഞങ്ങള്‍ ഭയന്നിട്ടില്ല; പരസ് ചാച്ചാജി ഹാജിപ്പൂരില്‍ കാണാമെന്ന് ചിരാഗ് പാസ്വാന്‍

പിടിച്ചുകെട്ടുക അസാധ്യമാകും. പശുപതി പരസിന്റെ വെല്ലുവിളി സ്വീകരിച്ചുതന്നെ ഹാജിപൂരില്‍ വിജയിക്കും, ചിരാഗ് പറഞ്ഞു. ബിഹാറിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടംകിട്ടാത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച അമ്മാവന്‍ പശുപതി പരസ് ഹാജിപൂരില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോടാണ് ചിരാഗിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 09:57 pm IST
in India

പരസ് ചാച്ചയ്‌ക്ക് ഹാജിപൂരിലേക്ക് സ്വാഗതം. വെല്ലുവിളികളെ പണ്ടും ഞങ്ങള്‍ ഭയന്നിട്ടില്ല. എതിരെ ആര് വന്നാലും, ചാച്ച തന്നെ വന്നാലും ഹാജിപൂരില്‍ പിന്നോട്ടില്ല, രാംവിലാസ് പാസ്വാന്റെ മകന്‍, ലോക്ജനശക്തിപാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ പറയുന്നു. നാനൂറിലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് മുന്നേറുന്ന നരേന്ദ്ര മോദിയുടെ യാഗാശ്വങ്ങളിലൊന്നാണ് ഞാന്‍.

പിടിച്ചുകെട്ടുക അസാധ്യമാകും. പശുപതി പരസിന്റെ വെല്ലുവിളി സ്വീകരിച്ചുതന്നെ ഹാജിപൂരില്‍ വിജയിക്കും, ചിരാഗ് പറഞ്ഞു. ബിഹാറിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടംകിട്ടാത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച അമ്മാവന്‍ പശുപതി പരസ് ഹാജിപൂരില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോടാണ് ചിരാഗിന്റെ മറുപടി.

ഇതോടെ ഹാജിപൂര്‍ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമാവുകയാണ്. രാംവിലാസ് പാസ്വാന്റെ കര്‍മ്മഭൂമിയാണ് ഹാജിപൂരെന്നും അവിടെ മത്സരിക്കുന്നത് തന്റെ അവകാശമാണെന്നും ചിരാഗ് പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് മാറിയ പശുപതി പരസ് ഇതുവരെ മറ്റേതെങ്കിലും മുന്നണിയില്‍ ചേരുന്നതിനെപ്പറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹാജിപൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വെല്ലുവിളികള്‍ ലോക്ജനശക്തിപാര്‍ട്ടിക്ക് പുത്തരിയല്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. ചാച്ചായുടെ വെല്ലുവിളി സ്വീകരിക്കുന്നു. വലിയൊരു പോരാട്ടമാണെന്ന് അറിയാം. പക്ഷേ ഞങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ അണികളാണ്. അതിനപ്പുറം ആത്മവിശ്വാസം മറ്റെന്താണ് വേണ്ടത്. ഹാജിപൂര്‍ സീറ്റില്‍ നിന്ന് ഞാന്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

അച്ഛന്‍ പോയതിനുശേഷം എന്നെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. ഞാന്‍ തലകുനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ എല്ലാ വെല്ലുവിളികള്‍ക്കും തയാറാണ്. പൊതുജനം എന്റെ കൂടെയുണ്ട്. അവസാനശ്വാസം വരെ പ്രധാനമന്ത്രി മോദിക്കൊപ്പം രാഷ്‌ട്രീയത്തില്‍ തുടരുമെന്ന് എപ്പോഴും പറഞ്ഞിരുന്ന ആളാണ് ചാച്ചാജി. അദ്ദേഹം മോദിയുടെ ലക്ഷ്യമായ 400 സീറ്റിന് തടസമാകുമെന്ന് കരുതുന്നില്ല. തീരുമാനം അവരാണ് എടുക്കേണ്ടത്. വേര്‍പിരിയാനുള്ള തീരുമാനവും പശുപതി പരാസിന്റേതാണ്, ചിരാഗ് പറഞ്ഞു.

Tags: Loksabha Election 2024Chirag paswan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

India

” എന്റെ അനുഗ്രഹങ്ങൾ എന്റെ മകനോടൊപ്പമുണ്ട് ” ; തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാൻ

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.