Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ വേദികള്‍

മുംബൈ ഇന്ത്യന്‍സ് താരമായ സുര്യകുമാറിന് ഇനി ഐപിഎലില്‍ കളിക്കണമെങ്കില്‍ എന്‍സിഎയില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 09:20 pm IST
in Cricket
  • ചെപോക്ക്- ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ട്. ഇവിടെയാണ് ഇത്തവണത്തെ ഐപിഎല്‍ ഉദ്ഘാടന മത്സരം. സ്പിന്നിന് അനുകൂലമായ പിച്ചില്‍ 163.18 ആണ് ശരാശരി ടീം ടോട്ടല്‍.
  • ചിന്നസ്വാമി- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ(ആര്‍സിബി) ഹോം ഗ്രൗണ്ട്. മറ്റ് മൈതാനങ്ങളെ അപേക്ഷിച്ച് ബൗണ്ടറി ലൈനുകളിലേക്കുള്ള ദൂരം കുറഞ്ഞ സ്റ്റേഡിയം ആണിത്. ബാറ്റിങ്ങിന് അനുകൂലമാണ് ഇവിടത്തെ പിച്ച്.
  • വാംഖഡെ- ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടന്ന വേദി(110 കളികള്‍). അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ട്. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നതിന് അനുകൂലമായ പിച്ച്.
  • സവായ് മാന്‍സിങ്- ജയ്‌പൂരിലുള്ള ഈ സ്റ്റേഡിയം രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ കൂടുതലായി പിന്തുണച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടാണിത്.
  • ഈഡന്‍ ഗാര്‍ഡന്‍സ്- ഐപിഎല്‍ വേദികളില്‍ സ്പിന്നിനെ തുണയ്‌ക്കുന്ന മികച്ച രണ്ടാമത്തെ പിച്ച്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ട്.
  • നരേന്ദ്ര മോദി- അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം. ഗുജറാത്ത് ടൈറ്റന്‍സിന്റെ മൈതാനം. സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണയ്‌ക്കുന്ന പിച്ച്.
  • മഹാരാജാ യദാവിന്ദ്ര സിങ് ഇന്റര്‍നാഷണല്‍- ഐപിഎല്‍ വേദികളിലെ പുതിയ സ്റ്റേഡിയം. ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ട് ഈ സ്‌റ്റേഡിയം ആയിരിക്കും. മണ്ണിന് പകരം മണല്‍ ഉപയോഗിച്ചാണ് ഇവിടുത്തെ തിട്ട ഒരുക്കിയിട്ടുള്ളത്.
  • അരുണ്‍ ജയ്റ്റ്‌ലി- ദല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ട്. ദുരം കുറഞ്ഞ ബൗണ്ടറി ലൈനാണ് ഇവിടത്തെയും പ്രത്യേകത.
  • എസിഎ-വിഡിസിഎ- വിശാഖപട്ടണത്തുള്ള ഈ സ്റ്റേഡിയത്തെ ദല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം ഹോം ഗ്രൗണ്ടായി നിശ്ചയിച്ചിരിക്കുന്നു. ബൗളിങ്ങിന് അനുകൂലമായ ഈ പിച്ചില്‍ റണ്ണൊഴുകാന്‍ പ്രയാസമാണ്.
  • ഏകന സ്റ്റേഡിയം- ലഖ്‌നൗവിലുള്ള സ്റ്റേഡിയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ട്.
  • രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ട്. ബൗളര്‍മാരാണ് ഇവിടെ നിര്‍ണായക ശക്തിയാകുക. ഐപിഎലില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് ഇവിടെ നിന്നാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കാന്‍ ഭാരത താരം സൂര്യകുമാര്‍ യാദവിന് അനുമതിയില്ല. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് താരത്തിന് കളിക്കാന്‍ സാധിക്കാത്തത്. മുംബൈ ഇന്ത്യന്‍സ് താരമായ സുര്യകുമാറിന് ഇനി ഐപിഎലില്‍ കളിക്കണമെങ്കില്‍ എന്‍സിഎയില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കണം.

മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ കളി ഞായറാഴ്‌ച്ചയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഹമ്മദാബാദിലാണ് മത്സരം. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. സീനിയര്‍ താരങ്ങള്‍ വിശ്രമത്തിലായിരുന്ന വേളയില്‍ സൂര്യകുമാര്‍ നയിച്ച ഭാരതം ദക്ഷിണാഫ്രിക്കയില്‍ പരമ്പരനേടിക്കൊണ്ടാണ് മടങ്ങിയത്. പരമ്പരയ്‌ക്കിടെ പരിക്കേറ്റ താരം പിന്നീട് ഭാരത ടീമിന് വേണ്ടിയും കളിച്ചിട്ടില്ല. ശസ്ത്രക്രിയ അടക്കമുള്ളവയ്‌ക്ക് വിധേയനായ താരം പഴയസ്ഥിതിയിലേക്ക് തിരിച്ചെത്തിയെങ്കിലും എന്‍സിഎ സര്‍ട്ടിഫിക്കറ്റ് കൂടി നേടിയെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

Kerala

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.