Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാക്കിസ്ഥാനെ വെള്ളപൂശി ആന്റോ ആന്റണി ; നീച പ്രസ്താവന ആരുടെ വോട്ടിനു വേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 10:09 pm IST
in Kerala
anto

anto antony

പത്തനംതിട്ട: പുല്‍വാമ സ്‌ഫോടനത്തില്‍ പാക്കിസ്ഥാന് പങ്കില്ലന്ന ആന്റോ ആന്റണി എംപി യുടെ പ്രസ്താവന മുസ്‌ളീം വോട്ട് നേടാനുള്ള തറ വേല. പത്തനംതിട്ടയിലെ സിറ്റിംഗ് എംപിയായ ആന്റോക്കെതിരെ ബിജെപിയുടെ അനില്‍ ആന്റണിയും സിപിഎമ്മിന്റെ തോമസ് ഐസക്കുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

ക്രിസ്ത്യന്‍ വോട്ടുകളാണ് മണ്ഡലത്തിലെ വിധി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകം. മുന്നൂ തവണയും ആന്റോ ജയിച്ച്ത് ആ വോട്ടുകളുടെ ബലത്തിലാണ്. എ കെ ആന്റണ്ിയുടെ മകന്‍ സ്ഥാനാര്‍ത്ഥി ആയതോടെ ക്രൈസ്തവ വോട്ടുകളില്‍ നല്ലൊരു ശതമാനം ബിജെപിക്ക് ലഭിക്കും. അത് പരിഹരിക്കാന്‍ മുസ്‌ളിം വോട്ടു പിടിക്കുകയാണ് പോംവഴി.

മണ്ഡലത്തില്‍ പെട്ട് കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും മുസഌംങ്ങള്‍ക്ക് വലിയ രീതിയില്‍ വോട്ട് ബാങ്കുള്ള മണ്ഡലങ്ങളാണ്. പൂഞ്ഞാറില്‍ കഴിഞ്ഞതവണ ഇരുപതിനാായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം ആന്റോ നേടിയിരുന്നു. പി സി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ അവിടെ ക്രൈസ്തവ വോട്ടുകള്‍ വലിയ തോതില്‍ ആന്റേയ്‌ക്ക് നഷ്ടപ്പടും. കാഞ്ഞിരപ്പള്ളിയിലേതും സമാനമാണ്.
മുസ്‌ളീം വോട്ടുകള്‍ ഒറ്റക്കെട്ടായി നേടാം എന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. ്അതിനുള്ള കരുക്കള്‍ നീക്കിയിരുന്നു. പള്ളിവികാരിയെ ആക്രമിച്ചവര്‍ മുസ്‌ളീം കുട്ടികളാണന്ന സത്യം മുഖ്യമന്ത്രി പറഞ്ഞത് മുസഌംങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. അതുമുതലെടുക്കുക എന്നതാണ് ആന്റോയുടെ തന്ത്രം. രാജ്യദ്രോഹം പറയുകയാണ് എളുപ്പം എന്ന് കാഞ്ഞിരപ്പളളിക്കാരനായ ആന്റോയ്‌ക്ക് നല്ലതുപോലെ അറിയുകയും ചെയ്യാം.
രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചതായി അനില്‍ ആന്റണി കുറ്റപ്പെടുത്തിയിട്ടുണ്ട്.. ആന്റോ ആന്റണിക്ക് പാര്‍ലമെന്റില്‍ കാലുകുത്താന്‍ അവകാശമില്ലെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ക്ക് ബിജെപി ഇറങ്ങുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരം നീചമായ പ്രസ്താവന നടത്തുന്നതെന്നും പത്തനംതിട്ടയിലെ ദേശസ്‌നേഹികള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗം നടത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം 5 വര്‍ഷം പാര്‍ലമെന്റില്‍ ഉണ്ടായിട്ടും ഒരിക്കല്‍ പോലും ഇക്കാര്യം ആന്റോ
പാര്‍ലമെന്റില്‍ ഉന്നയിക്കാത്തതെന്തുകൊണ്ട് എന്നതാണ് പ്രധാന ചോദ്യം. ഇത്രയും ഉത്തരവാദിത്തം ഇല്ലാത്ത ആള്‍ വീണ്ടും എന്തിനാണ് പാര്‍ലമെന്റില്‍ പോകുന്നത് ? എന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.

Tags: pakistanPulwama Attackanto antonyModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)
World

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.