Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പറയാനുണ്ട് പത്ത് വര്‍ഷത്തെ മികവ്, 25 വര്‍ഷത്തേക്കുള്ള പദ്ധതി’: ആഗോളനിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 07:25 am IST
in India

മുംബൈ: രാജ്യം അതിന്റെ ജനാധിപത്യയാത്രയില്‍ വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ താണ്ടുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മുംബൈയില്‍ ചേര്‍ന്ന ആഗോളനിക്ഷേപക സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന്റെ കാലമാണ്. ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് രാഷ്‌ട്രീയ കാഴ്ചപ്പാടോടെയാവും വ്യാഖ്യാനിക്കുക. ഞങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ മികവിന്റെ കഥ ജനങ്ങളോട് പറയാനുണ്ട്. വരുന്ന ഇരുപത്തഞ്ച് വര്‍ഷം രാജ്യം മുന്നോട്ടുപോകേണ്ട പാത ഞങ്ങള്‍ കൃത്യമായി വരച്ചിട്ടുണ്ട്. ഭാരതത്തിന്റെ അടുത്ത കാല്‍ നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്ന ജനാധിപത്യമഹോത്സവമാണ് തെരഞ്ഞെടുപ്പ്, അമിത്ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ, ആത്മനിര്‍ഭരതയോടെ മികച്ച സമ്പദ് വ്യവസ്ഥയിലേക്കും ആഭ്യന്തര വളര്‍ച്ചയിലേക്കും രാജ്യം കുതിക്കുകയാണ്. ഈ യാത്ര നാളെ പൂര്‍ത്തിയാകുന്നതല്ല. നമ്മള്‍ ദശകങ്ങള്‍ ഇതേ പാതയില്‍ പോകേണ്ടിവരും. മോദിജി മുന്നോട്ടുവച്ച ആ ലക്ഷ്യം, 2047 ആഗസ്ത് 15ന് രാജ്യം സമ്പൂര്‍ണമായും വികസിതമായിത്തീരുന്ന ആ ദിവസത്തിലേക്കുള്ള യാത്രയാണിത്. നമുക്ക് ആ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവും.

2014ന് മുമ്പ് അഴിമതികളുടെ കാലമായിരുന്നു. 12 ലക്ഷം കോടി രൂപയുടെ അഴിമതി, ദേശീയ സുരക്ഷ അപകടത്തിലായിരുന്നു. വ്യവസായത്തിന് അനുകൂലമായ സാഹചര്യമില്ലായിരുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലായിരുന്നു. എന്നാല്‍ 2014ല്‍ ബിജെപിഅധികാരത്തില്‍ വന്നു. മുപ്പത് വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍. 2004 മുതല്‍ 2014 വരെ പണപ്പെരുപ്പ നിരക്ക് ശരാശരി 8.2 ശതമാനമായിരുന്നു. 2013ല്‍ അത് രണ്ടക്കത്തിലെത്തി. ഇപ്പോള്‍ നമ്മള്‍ അതിന് കടിഞ്ഞാണിട്ടു. അഞ്ച് ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി. സോണിയ-മന്‍മോഹന്‍ കാലത്ത് സര്‍ക്കാരിന് വാതമായിരുന്നു. ഒരു പ്രധാനമന്ത്രി ഉണ്ടെന്ന് പോലും ജനങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചു. എടുത്തുപറയാവുന്ന ഒരു തീരുമാനവും അവരുടെ നേട്ടപ്പട്ടികയിലില്ല. നോട്ട് റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും സര്‍ജിക്കല്‍ സ്‌ട്രൈക്കും മുത്തലാഖ് നിരോധനവും പൗരത്വ ഭേദഗതി നിയമവുമൊക്കെ മോദി സര്‍ക്കാരിന്റെ ഉറച്ച തീരുമാനങ്ങളുടെ പ്രതിഫലനങ്ങളാണ്. 370-ാം വകുപ്പ് റദ്ദാക്കിയതും ദേശീയവിദ്യാഭ്യാസനയം നടപ്പാക്കിയതും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്, അമിത് ഷാ പറഞ്ഞു.

നമ്മുടെ സാമ്പത്തികരംഗത്തെ രൂപപ്പെടുത്തിയത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ മെയ്‌ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ, ക്വാണ്ടം മിഷന്‍, ദേശീയ വിദ്യാഭ്യാസനയം, ബഹിരാകാശ നയം, ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, ഗോവര്‍ധന്‍, ഗ്രീന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

 

Tags: amit-shahmumbaiGlobal Investors SummitLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

India

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

പുതിയ വാര്‍ത്തകള്‍

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.