Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ കണ്ടമാത്ര എം.മുകുന്ദന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ ഇറങ്ങിവന്നു…മണിച്ചിത്രത്താഴിലെ നകുലന്‍, നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്…

സുരേഷ് ഗോപി ഒരു ദിവസം ദല്‍ഹിയില്‍ തന്നെ കാണാന്‍ വന്നതിന്റെ ഓര്‍മ്മ പങ്കുവെച്ച് എം.മുകുന്ദന്‍. ഓഫീസിന്റെ ഗേറ്റില്‍ യുവാവിനെ കണ്ട മാത്ര എം. മുകുന്ദന്റെ മനസ്സിലേക്ക് ഒരു പിടി കഥാപാത്രങ്ങള്‍ ഇറങ്ങി വന്നു...നന്ദി വീണ്ടും വരികയിലെ ബാലന്‍...ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി. ....നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്...ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍....മണിച്ചിത്രത്താഴിലെ നകുലന്‍....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 04:20 pm IST
in Kerala

മണിച്ചിത്രത്താഴ് ഇറങ്ങിയ ശേഷം ഒരുനാള്‍…ഏറെ പ്രശസ്തനായ സിനിമാതാരമായി മാറിയ സുരേഷ് ഗോപി ഒരു ദിവസം ദല്‍ഹിയില്‍ തന്നെ കാണാന്‍ വന്നതിന്റെ ഓര്‍മ്മ പങ്കുവെച്ച് എം.മുകുന്ദന്‍. തന്റെ ഓര്‍മ്മക്കുറിപ്പിലാണ് എം. മുകുന്ദന്‍ സുരേഷ് ഗോപിയുമായി ദല്‍ഹിയില്‍ ഉണ്ടായ പഴയ ഒരു കാലത്തിലെ ഓര്‍മ്മ പങ്കുവെച്ചത്.

നോവലിസ്റ്റ് എം. മുകുന്ദനും നടന്‍ സുരേഷ് ഗോപിയും ദല്‍ഹിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം. ആര്‍ടിസ്റ്റ് മദനന്‍ വരച്ച പെയിന്‍റിങ്ങ്.

ഗേറ്റില്‍ കാത്ത് നിന്ന യുവാവിനെ കണ്ടമാത്രയില്‍ മുകുന്ദന്റെ മനസ്സിലേക്ക് സുരേഷ് ഗോപിയുടെ തിളക്കമാര്‍ന്ന കഥാപാത്രങ്ങള്‍ ഒന്നൊന്നായി ഇറങ്ങിവന്നു….

നന്ദി വീണ്ടും വരികയിലെ ബാലന്‍.
ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി.
നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്
ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍.
മണിച്ചിത്രത്താഴിലെ നകുലന്‍.
കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസ്.
1996ലോ 97ലോ ആണ് ഈ കൂടിക്കാഴ്ച.
ഇരുവരും ചേര്‍ന്ന് മുകുന്ദന്‍ താമസിക്കുന്ന മയൂര്‍വിഹാറിലെ വീട്ടിലേക്ക് പോയി. വീടിനടുത്ത് തന്നെ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. മുകുന്ദന്‍ സുരേഷ് ഗോപിയേയും കൂട്ടി അവിടേക്ക് പോയി. ഉടനെ ആളുകളെല്ലാം തടിച്ചുകൂടി. തൊഴുതതിന് ശേഷം ഇരുവരും വീട്ടിലേക്ക്.
മുകുന്ദന്റെ ഭാര്യ ശ്രീജ സുരേഷ് ഗോപിയോട് ചോദിച്ചു: “ചായ തരട്ടെ?”
ചായയില്‍ ഒതുങ്ങാന്‍ സുരേഷ് ഗോപി തയ്യാറല്ല. “പിന്നെയെന്താണ് ഉള്ളത്” എന്നായി സുരേഷ് ഗോപി.
പഴം പൊരിച്ചത് തരാം എന്ന് ശ്രീജ പറ‌ഞ്ഞു. പഴം പൊരി എനിക്കിഷ്ടമാണെന്ന് സുരേഷ് ഗോപി.

സുരേഷ് ഗോപി ചൂടുള്ള പഴം പൊരി കൂട്ടി ചായ കുടിച്ചു. മൂന്നു നാല് പഴം പൊരി പൊതിഞ്ഞു തരൂ എന്ന് സുരേഷ് ഗോപി. മുകുന്ദന്റെ ഭാര്യ പഴം പൊരി പൊതിഞ്ഞു കൊടുത്തു. ദല്‍ഹിയിലെ രണ്ടാം നിലയിലുള്ള തന്റെ വീട്ടില്‍ നിന്നും താഴേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു വലിയ ആള്‍ക്കൂട്ടം ഉണ്ടായിരിക്കുന്നു. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാനാണ്. പൊതിഞ്ഞു നല്‍കിയ പഴം പൊരിയുമായി സുരേഷ് ഗോപി പോയി.
ആ കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി പല പല കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞാടുന്നത് ദൂരെയിരുന്ന് മയ്യഴിയുടെ കഥാകാരന്‍ ആസ്വദിച്ചു.

രുദ്രാക്ഷത്തിലെ വിശ്വനാഥനായും സിന്ദൂരരേഖയിലെ ബാലചന്ദ്രനായും ക്രൈം ഫയലിലെ ഇടമറ്റം പാലക്കല്‍ ഈശോ പണിക്കരായും തെങ്കാശിപ്പട്ടണത്തിലെ കണ്ണനായും എല്ലാം….കളിയാട്ടത്തിലെ കണ്ണന്‍ പെരുമാളിന്റെ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയപ്പോള്‍ വിളിച്ചുപറയണമെന്ന് മുകുന്ദന് മോഹമുണ്ടായിരുന്നു. പക്ഷെ ഫോണ്‍ നമ്പര്‍ തിരഞ്ഞിട്ടും കണ്ടില്ല…..

Tags: M.Mukundansuresh gopiActor Suresh GopiNovelist MukundanSuresh gopi charactersSuresh gopi movie characters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.