Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരുണ്യവാരിധിയായ കണ്ണന്‍

കൊടികയറി ഇറങ്ങുന്നതുവരെയുള്ള എല്ലാ ചടങ്ങുകളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ നടക്കുകയുള്ളൂ. ക്ഷേത്രോത്സവങ്ങള്‍ അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ മൂന്ന് രീതികളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 05:22 pm IST
in Samskriti

ഗുരുവായൂര്‍ ഉത്സവം കൊടികയറുന്നത് കുംഭ മാസത്തിലെ പൂയം നക്ഷത്രത്തിലാണ് അനിഴം നാളില്‍ പര്യവസാനിക്കുന്നു. ഇവിടെ ഉത്സവത്തിന് വെടിക്കെട്ട് നടത്താറില്ല ഉണ്ണികൃഷ്ണ സങ്കല്പത്തില്‍ ആരാധിക്കുന്നതിനാല്‍ വെടിക്കെട്ടിന്റെ ഭീകര ശബ്ദം ഒഴിവാക്കിയതാണ്. ഉത്സവത്തിന്റെ ആറാം ദിവസമായ തിങ്കളാഴ്ച മുതല്‍ ഗുരുവായൂരപ്പന്‍ വിശേഷ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളും. ആനപ്പുറത്ത് എഴുന്നള്ളിക്കുക സ്വര്‍ണ്ണക്കോലമാണ്. ഉത്സവം കഴിയുന്നതു വരെ പകല്‍ കാഴ്ച ശീവേലിക്കും പള്ളിവേട്ട ആറാട്ട് ദിവസങ്ങളില്‍ ഗ്രാമപ്രദക്ഷിണത്തിനുമാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. ആചാര്യവരണത്തോടെ ഉത്സവം താന്ത്രികവിധികളനുസരിച്ച് വിധിയാംവണ്ണം നിര്‍വ്വഹിക്കേണ്ട ചുമതല തന്ത്രി ഏറ്റെടുക്കുന്നു. കൊടികയറി ഇറങ്ങുന്നതുവരെയുള്ള എല്ലാ ചടങ്ങുകളും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ നടക്കുകയുള്ളൂ. ക്ഷേത്രോത്സവങ്ങള്‍ അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ മൂന്ന് രീതികളിലാണ്.

ഉത്സവ ദിവസങ്ങളില്‍ ഗുരുവായൂരപ്പന് വിശേഷ നിവേദ്യമാണ് നാളികേരം ഇടിച്ചു പിഴിഞ്ഞപായസം. അത്താഴ പൂജയ്‌ക്കാണ് ഇത് നിവേദിക്കുക. സ്വര്‍ണകുംഭത്തില്‍ പായസം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും അതോടൊപ്പം അപ്പം, അട, അവില്‍, പാല്‍പായസം എന്നിവയുമുണ്ടാകും. ഉച്ചപൂജയ്‌ക്ക് സ്വര്‍ണ കുടത്തില്‍ പാല്‍പ്പായസം, സ്വര്‍ണ കുടത്തില്‍ ഉറത്തൈര്, കാളന്‍, എരിശ്ശേരി, പഴപ്രഥമന്‍ തുടങ്ങിയ നിവേദ്യങ്ങളുണ്ടാകും.

അനേകം മറ്റു മതസ്ഥരും ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നു. ഗോപുരത്തിനു വെളിയിലുള്ള ദീപസ്തംഭമൂലത്തില്‍ നിന്നു ഭഗവാന്റെ വിഗ്രഹം വ്യക്തമായി ദര്‍ശിക്കാവുന്നതാണ്. അനേകായിരങ്ങള്‍ ഇവിടെ നിന്ന് ഭഗവാന്റെ ദര്‍ശനപുണ്യം നേടുന്നു. ഉത്സവകാലങ്ങളിലെ പ്രസാദമായി കഞ്ഞിയും മുതിരപ്പുഴുക്കും കഴിക്കാന്‍ അനേകം മറ്റു മതസ്ഥരും മതപണ്ഡിതരും ഭഗവത് സന്നിധിയില്‍ എത്തുന്നു. ഏതൊരു നാസ്തികനും ദീപാരാധനാ സമയത്ത് ആ വിഗ്രഹം ദര്‍ശിച്ചാല്‍ തന്നെത്താന്‍ മറന്ന് കൈകൂപ്പി നാമം ജപിച്ചുപോകും. ഭക്തന്മാരെ തന്നിലേക്കാകര്‍ഷിക്കുക പാപങ്ങള്‍ കര്‍ഷണം ചെയ്യുക എന്നിവയിലാണ് കൃഷ്ണനാമം അന്വര്‍ത്ഥമായി തീരുന്നത്. ദീപാരാധന തൊഴാന്‍ ഭാഗ്യം സിദ്ധിക്കുന്ന ഒരുവന് തന്നിലെ പാപങ്ങളും ദുര്‍വൃഷയവാസനകളും നീണ്ടിപ്പോയതായ അനുഭവമുണ്ടാകു. ദീപാരാധനക്കുശേഷം ഉദ്ദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അത്താഴപൂജ ആരംഭിക്കുകയായി അത്താഴപൂജക്കുള്ള പ്രധാന നിവേദ്യങ്ങള്‍ കാരോലപ്പം, ഇലയട, വെറ്റില, അടയ്‌ക്ക, എന്നിവയാണ്. പാലട പ്രഥമനും പഞ്ചാരപ്പായസവും മറ്റ് നിവേദ്യങ്ങളും പതിവുണ്ട്. നിവേദ്യം കഴിഞ്ഞതിനു ശേഷം ഉത്സവവിഗ്രഹവുമായി രാത്രിശീവേലിക്ക് പുറപ്പെടുകയായി. അപ്പോള്‍ വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും തെളിഞ്ഞു കത്തും. സാക്ഷാല്‍ ഈശ്വരനായ കൃഷ്ണന് യാതൊരു വസ്തുവിനോടും ആസക്തിയില്ലെങ്കിലും തനിക്കു ചുറ്റുമുള്ള സകലതിനോടും പ്രതിപത്തി പുലര്‍ത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഗോകുലം വിട്ട് മഥുരയില്‍ വന്നു താമസിക്കുമ്പോഴും തന്റെ മനസ്സ് ഗോപവാടത്തില്‍ തന്നെയാണെന്നും അമ്മയെയും മറ്റുള്ളവരെയും താനെത്ര മാത്രം തീവ്രമായി സ്മരിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന വരികള്‍ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെ നമ്മള്‍ കേട്ടിട്ടുള്ളതാണല്ലോ. അതുപോലെ, തന്നെ വിളിക്കുന്ന പരമഭക്തനെ ഒരു കാലത്തും ഭഗവാന്‍ കൈ വിടില്ലെന്ന് അനുഭവത്തില്‍ നിന്ന് നാമോരോരുത്തരും തിരിച്ചറിയുന്നു.

‘അമ്മയ്‌ക്കു നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തന്‍ കൈയിലേ നല്‍കി ചൊന്നാന്‍
നല്‍ച്ചേല നാലുമെന്നമ്മ തന്‍ കൈയ്യിലേ
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ
എന്നമ്മ തന്നോടു ചൊല്ലേണം പിന്നെ നീ
എന്നെ മറക്കൊല്ലായെന്നിങ്ങനെ
പാല്‍വണ്ണയുണ്ണാഞ്ഞു വേദനയുണ്ടുളളില്‍
പാരമെനിക്കെന്നു ചൊല്‍ക പിന്നെ….‘

രാജന്‍ തറയില്‍ ഗുരുവായൂര്‍
(ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നിന്ന്)

Tags: Guruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

പുതിയ വാര്‍ത്തകള്‍

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.