Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് മൂന്നു വര്‍ഷത്തെ സൗജന്യ പ്രീ സ്‌കൂള്‍ പഠനം

അനീഷ് അയിലം by അനീഷ് അയിലം
Mar 1, 2024, 09:00 am IST
in Kerala

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായി ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസ്സില്‍ തന്നെ തുടരുന്നതോടെ കേരളത്തിലെ സാധാരണക്കാരുടെ മക്കള്‍ക്ക് നഷ്ടമാകുന്നത് മൂന്നുവര്‍ഷത്തെ പ്രീ സ്‌കൂള്‍ അഥവാ അടിസ്ഥാന വിദ്യാഭ്യാസം. കേന്ദ്ര വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്നുവയസുമുതല്‍ ആറു വയസു വരെ കുട്ടിക്ക് സൗജന്യമായി അടിസ്ഥാന വിദ്യാഭ്യാസം നല്കണം. അഞ്ച് വയസില്‍ സ്‌കൂള്‍ പ്രവേശനം നടത്തുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇത് നഷ്ടമാകും.

ഇപ്പോള്‍ അങ്കണവാടികളില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ പഠനവും പ്രീ സ്‌കൂളുകളിലെ പഠനവും എല്ലാം മൂന്നു വയസില്‍ ആരംഭിക്കും എങ്കിലും അഞ്ച് വയസില്‍ ഒന്നാം ക്ലാസ്സില്‍ ചേരുകയാണ്. അങ്കണവാടികളില്‍ വിദ്യാഭ്യാസ നയം അനുസരിച്ചല്ല പഠനം. അതിനാല്‍ത്തന്നെ പലരും പണം നല്കി സ്വകാര്യ പ്രീ സ്‌കൂളുകളെ ആണ് ആശ്രയിക്കുന്നത്.

ഇതിനെല്ലാം പരിഹാരം ആണ് ദേശീയ വിദ്യാഭ്യാസ നയം. മൂന്നുവയസില്‍ തുടങ്ങി അഞ്ചുവയസു വരെ കുട്ടികളുടെ മാനസിക ബൗദ്ധിക വളര്‍ച്ചയ്‌ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭിക്കും. ഇതിനുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നല്കും. അങ്കണവാടികളെ സ്‌കൂളുകളുമായി ചേര്‍ത്താണ് പ്രവര്‍ത്തനം.
ഇവിടെ പഠിപ്പിക്കുന്നതിനായി നിലിവിലെ അങ്കണവാടി അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ആറുമാസം മുതല്‍ ഒരുവര്‍ഷംം വരെയുള്ള കോഴ്‌സുകള്‍ നല്കും. പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രത്യേക ബിഎഡ് ആയിരിക്കും യോഗ്യത.

മാത്രമല്ല പാഠപുസ്തകം ഒഴിവാക്കിയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതിയും ആകും ഉണ്ടാകുക. ഇതോടെ കുട്ടികളുടെ ബൗദ്ധിക ക്ഷമത വര്‍ധിക്കും. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെത്തുന്ന കുട്ടിക്ക് പഠനത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്താനാകും. ഈ അവസരമാണ് സംസ്ഥാനത്തെ കുട്ടികള്‍ക്ക് നഷ്ടമാകുന്നത്. ഇത്തരം ക്ലാസുകളില്‍ മൂന്ന് അദ്ധ്യാപകരും ഒരു ആയയും കുറഞ്ഞത് വേണം. അത് കണക്കാക്കിയാല്‍ ആയിരക്കണക്കിന് അദ്ധ്യാപകരുടെ തൊഴിലവസരവും നഷ്ടമാകും. അഞ്ചുവയസില്‍ പ്രവേശനം നടത്തിയാല്‍ കുട്ടിയെ രണ്ടുവയസില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിലേക്ക് ചേര്‍ക്കേണ്ടിവരും. ഇതും പ്രായോഗികമല്ല.

ഇപ്പോള്‍ത്തന്നെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള ഫണ്ടുകള്‍ നഷ്ടമായിത്തുടങ്ങി. ഒരു മാതൃകാ ബിഎഡ് കോളജ് സ്ഥാപിക്കാന്‍ ഒരു സംസ്ഥാനത്തിന് 100 കോടി വരെ നല്കി. കേരളം അപേക്ഷ നല്കാത്തതിനാല്‍ ആ ഫണ്ട് നഷ്ടമായി. മൂന്നുവയസു മുതലുള്ള അടിസ്ഥാന വിദ്യാഭ്യാസം ഉള്‍പ്പെടെ സ്‌കൂളുകളുമായി ചേര്‍ത്ത് ഓരോ ബ്ലോക്ക് പഞ്ചായത്തിലും പിഎംശ്രീ മോഡല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ എട്ടു മതല്‍ 20 കോടിവരെ അനുവദിച്ചു. പക്ഷെ കേരളത്തില്‍ നിന്നും അപേക്ഷ നല്കിയില്ല. ഇതോടെ 152 ബ്ലോക്കുകളിലായി 2000 മുതല്‍ 3000 കോടി വരെ നഷ്ടമായി. ഫണ്ടുകള്‍ മാത്രമല്ല, സാധാരണക്കാരന്റെ മക്കള്‍ക്ക് കിട്ടേണ്ട സൗജന്യ വിദ്യാഭ്യാസം കൂടിയാണ് സര്‍ക്കാരിന്റെ കടുംപിടുത്തത്തില്‍ നഷ്ടമാകുന്നത്.

Tags: childrenKerala Governmenteducation sectorpreschool education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.