Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മിനിമം തറവില വാഗ്ദാനം ചെയ്തിട്ടും പിന്മാറാതെ സമരക്കാര്‍; ലക്ഷ്യം സിഖുകാരെ അകറ്റല്‍, സാമൂഹ്യ അക്രമം?

കേന്ദ്രകൃഷി മന്ത്രി അര്‍ജുന്‍ മുണ്ട ഏറ്റവുമൊടുവില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി താഴേയ്‌ക്ക് ഇറങ്ങിവന്നു- അഞ്ച് കാര്‍ഷികവിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മിനിമം തറവില ഉറപ്പുനല്‍കാണെന്നതായിരുന്നു ഈ വാഗ്ദാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 10:21 pm IST
in India

കേന്ദ്രകൃഷി മന്ത്രി അര്‍ജുന്‍ മുണ്ട ഏറ്റവുമൊടുവില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ക്കാന്‍ പരമാവധി താഴേയ്‌ക്ക് ഇറങ്ങിവന്നു- അഞ്ച് കാര്‍ഷികവിളകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മിനിമം തറവില ഉറപ്പുനല്‍കാണെന്നതായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ ഇതിനെയും നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുകയാണ് കര്‍ഷകസംഘടനകള്‍.

ഇപ്പോള്‍ കര്‍ഷകസമരത്തിന് പിന്നാലെ അജണ്ടകലെക്കുറിച്ച് രഹസ്യഏജന്‍സികള്‍ വരെ ആശങ്കാകുലരാണ്. രണ്ട് പ്രവണതകളാണ് സമരക്കാരുടെ ലക്ഷ്യമായി കാണുന്നത്. ഒന്ന് രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ സമരത്തെ വള‍ര്‍ത്തുക. അതിലൂടെ മാത്രമേ മോദിയ്‌ക്കും മോദി സര്‍ക്കാരിനും ലഭിച്ച മേല്‍ക്കയ്യും സല്‍പേരും കളങ്കപ്പെടുത്താന്‍ സാധിക്കൂ. അതിന് അക്രമമാര്‍ഗ്ഗങ്ങളിലേക്ക് സമരം വളര്‍ത്താനുള്ള രീതികളാണ് കാണുന്നത്. ഇപ്പോള്‍ സമരത്തില്‍ മരിച്ച യുവാവിനെ രക്തസാക്ഷിയാക്കി മുന്നില്‍ നിര്‍ത്തി കൂടുതല്‍ അക്രമത്തിലേക്ക് വളര്‍ത്തുകയാണ് ലക്ഷ്യം.

രണ്ടാമത്തെ ഒരു ലക്ഷ്യം സിഖ് സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കുക എന്നതാണ്. കാരണം രാജ്യത്തിന്റെ പ്രതിരോധ സേനയിലും സിഖ് സമൂഹത്തിന് നല്ല പ്രാതിനിധ്യമുള്ള രാജ്യമാണ് ഇന്ത്യ. ഇതിന് വിദേശത്തെ വിവിധ ഖലിസ്ഥാന്‍ സംഘടനകളില്‍ നിന്നും വന്‍തുകകള്‍ വരുന്നുണ്ട്. അതിനൊപ്പം ചൈനയുടെ ഫണ്ടിംഗും വരുന്നതായി അറിയുന്നു. ഈ തുകകള്‍ സിഖ് സമൂഹത്തിനുള്ളില്‍ സര്‍ക്കാരിനെതിരെ വികാരം ജനിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ സേനയെ ഇതുവഴി ദുര്‍ബലപ്പെടുത്താന്‍ സാധിക്കുമോ എന്നതാണ് ചൈന ഉറ്റുനോക്കുന്നത്. എന്തായാലും ഈ സമരത്തിന് പിന്നില്‍ വിദേശശക്തികള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തം. ബിബിസി പോലും ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് പറഞ്ഞ് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ട്രാക്ടര്‍ റാലി നടത്തി കര്‍ഷകര്‍ സമരം ചെയ്യുന്നതിനെ കണ്ടില്ലെന്ന് നടിക്കുകയാണ് ബിബിസി. അപ്പോള്‍ എന്താണ് ഈ ഇരട്ടത്താപ്പിനര്‍ത്ഥം?ഇതിനിടെ ബംഗാളില്‍ സന്ദേശ്ഖലിയില്‍ നിടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ വന്ന സിഖുകാരനായ ഡിജിപിയെ ഖലിസ്ഥാന്‍ വാദിയെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വിളിച്ചു എന്ന വ്യാജവാര്‍ത്ത പരമാവധി പ്രചരിപ്പിച്ച് സിഖുകാരെ അസ്വസ്ഥമാക്കാന്‍ കോണ്‍ഗ്രസ്, ആം ആദ്മി, തൃണമൂല്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്‌ട്രീയേതരമുന്നണി), സംയുക്ത കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

ഇതിനര്‍ത്ഥം കര്‍ഷകസമരം പരിഹരിക്കുകയല്ല, അതിന്റെ പേരില്‍ രാജ്യം ആളിക്കത്തിക്കുകയാണ് ലകഷ്യം. 23 കാര്‍ഷിക വിളകള്‍ക്ക് മിനിമം തറവില നിയമം മൂലം ഉറപ്പാക്കിയാല്‍ അത് സര്‍ക്കാരിന് വന്‍സാമ്പത്തികബാധ്യത ഉണ്ടാക്കും. കാര്‍ഷിക വിളകള്‍ ഉണ്ടാക്കുന്നതിന് വന്ന ആകെ ചെലവിനൊപ്പം അതിന്റെ അമ്പത് ശതമാനം കൂടി ചേര്‍ത്തുള്ള തുക മിനിമം തറവിലയാക്കണമെന്നാണ് എം.എസ്. സ്വാമിനാഥന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രായോഗികമായ തുകയല്ല. മാത്രമല്ല, 23 വിളകള്‍ക്കും ഇതേ രീതിയില്‍ തറവില കണക്കുകൂട്ടിയാല്‍ അത് ഖജനാവിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കുന്ന പ്രശ്നമായി മാറും. കാരണം സമരക്കാര്‍ ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വര്‍ഷം തോറും 10 ലക്ഷം കോടി രൂപയെങ്കിലും അധികമായി ചെലവഴിക്കേണ്ടിവരും.

ദല്‍ഹി ചലോ മാര്‍ച്ചിന് ഒരുങ്ങുന്നവരെ പിന്തിരിപ്പിക്കാനായി സമരനേതാക്കളെ ദേശീയ സുരക്ഷാ നിയമം പ്രഖ്യാപിച്ച് അറസ്റ്റ് ചെയ്യാന്‍ ആദ്യം ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പരമാവധി സംയമനം പാലിക്കുകയാണ് സര്‍ക്കാരിപ്പോള്‍. എന്തായാലും ഫെബ്രുവരി 29 വരെ സമാധാനപരമായി സമരം ചെയ്യാനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. മാര്‍ച്ച് ഒന്നിന് കഴിഞ്ഞ ദിവസം യുവകര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പഞ്ചാബില്‍ റെയില്‍വേ ബന്ദ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഹരിയാനയില്‍ ദീര്‍ഘകാലത്തേക്ക് ഇന്‍റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. ഏത് സമയത്തും ക്രമസമാധാന നില വഷളാവാന്‍ സാധ്യതയുള്ളതിനാല്‍ അതിന് വെള്ളവും വളവും നല്‍കാവുന്ന വിഷയങ്ങള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കാനാണ് ഇന്‍റര്‍നെറ്റ് നിരോധനം.

 

Tags: 2024farmersprotestsikh societyunrest in sikh societychinamodi governmentBBCFarmers Strikefarmers protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.