Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരത്തിന്റെ പേരില്‍ അട്ടിമറി നടക്കുന്നു; ക്രമസമാധാനം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് പഞ്ചാബ് സര്‍ക്കാരിന് താക്കീത് നല്‍കി അമിത് ഷാ

കര്‍ഷകസമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 04:36 pm IST
in India

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എന്നാല്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതില്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും ക്രമസമാധാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടിയെടുക്കേണ്ടിവരുമെന്ന് അമിത് ഷാ താക്കീത് ചെയ്തു.

കര്‍ഷകരോട് ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കരുതെന്നും വാഹനഗതാഗതം തടസ്സപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസം പഞ്ചാബ് ആന്‍റ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ കര‍്ഷകര്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന അക്രമികള്‍ കൂടുതല്‍ ട്രാക്ടര്‍ ട്രോളികള്‍ ഹൈവേകളില്‍ ഇറക്കിയിരിക്കുകയാണ്. ഇതിനെതിരെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല.

ഫെബ്രുവരി 13 മുതല്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് പഞ്ചാബ് അതിര്‍ത്തിയില്‍ ഇവരുടെ ട്രക്കുകള്‍ ഹൈവേകളില്‍ കിടക്കുകയാണെന്ന് പൊതുതാല‍്പര്യഹര്‍ജി നല്‍കിയത് അഭിഭാഷകന്‍ കൂടിയായ ഉദയ് പ്രതാപ് സിങ്ങാണ്. ഈ പൊതുതാല‍്പര്യഹര്‍ജി കണക്കിലെടുത്താണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ഷകരുടെ ട്രക്കുകള്‍ കാരണം റോഡിലൂടെ ആംബുലന്‍സുകള്‍ക്കോ, സ്കൂള്‍ ബസ്സുകള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ പോകാന്‍ കഴിയുന്നില്ലെന്നതായിരുന്നു ഉദയ് പ്രതാപ് സിങ്ങ് ഹൈക്കോടതിയില്‍ നല്‍കിയ പരാതി. പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ ഷംഭു, കനോരി പ്രദേശങ്ങളിലാണ് കര്‍ഷകര്‍ വാഹനങ്ങളുമായി തമ്പടിച്ചിരിക്കുന്നത്. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ഹിസാര്‍, സിര്‍സ, ഫത്തേബാദ്, ജിണ്ഡ്, തുടങ്ങിയ പ്രദേശങ്ങളില്‍ ബള്‍ക്ക് എസ് എംഎസുകളും ഇന്‍റര്‍നെറ്റും നിരോധിക്കാനും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കാരണം അര്‍ധസത്യങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ് സമരക്കാര്‍.

കേന്ദ്രസര്‍ക്കാരിന് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച് വലിയ ക്രമസമാധാന അട്ടിമറികയാണ് കര്‍ഷകസമരത്തിന്റെ പേരില്‍ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് പറയുന്നു. ഇതിന് വിദേശനിന്നും വന്‍തോതില്‍ ധനസഹായം എത്തിയതായും പറയുന്നു. ക്രമസമാധാനം അട്ടിമറിച്ച് ഒരു വെടിവെപ്പില്‍ ഈ സമരം കലാശിപ്പിക്കുകയാണ് ലക്ഷ്യം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വലിയൊരു ലഹള സൃഷ്ടിക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും വഴി മോദി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിമറിക്കുകയാണ് ലക്ഷ്യം.

 

Tags: amit-shahlaw and orderfarmers protestAmitshahTractor trolleyPunjab govtPunjab and Haryana Hight court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

India

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.